ലൈല ആരാ മോൾ … സ്വന്തം ഭർത്താവിനെ പോലും… പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
ലൈല ആരാ മോൾ … സ്വന്തം ഭർത്താവിനെ പോലും… പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
ഇലന്തൂരിലെ ന രബലിക്കേസിൽ പ്ര തിയായ ലൈലയുടെ മൊ ഴി ഞെട്ടിക്കുന്നത്. പുറത്തു വരുന്ന വിശ്വസനീയമെങ്കിൽ ന രബലിക്ക് പുറമേ ന രഭോജനവും നടന്നു. കൊ ല്ലപ്പെട്ടവരുടെ ആന്തരികാവയവങ്ങളും യോ നീഭാഗവും പ്രധാനപ്രതി ഷാഫിക്ക് കറിവച്ചു കൊടുത്തുവെന്നാണ് ലൈലയുടേതായി പുറത്തു വ രുന്ന മൊ ഴിയെന്നാണ് ലഭിക്കുന്ന വിവരം .
കണ്ടാൽ പരമഭക്ത… പക്ഷേ ചുറ്റിക്കളികളുടെ ആശാത്തി, ലൈലയെ കൂടുതൽ അറിയുമ്പോൾ
ഇതു വിശ്വസനീയമെങ്കിൽ ഏറ്റവും ഭീകരമായ കാര്യങ്ങളാണ് നടന്നിരിക്കുന്നത്. ഷാഫിയുടെ കാ മുകിയായി ലൈല എല്ലാ അർത്ഥത്തിലും മാറിയിരുന്നു. ഭർത്താവിനെ വകവരുത്തി കാ മുകനൊപ്പം ഒളിച്ചോടാനുള്ള പദ്ധതിയും തയ്യാറാക്കി. ഇതിനിടെയാണ് പൊലീസ് അ റസ്റ്റിനെത്തുന്നത്.
ലൈല പൊലീസിൽ നൽകിയിരിക്കുന്ന മൊ ഴിയനുസരിച്ച് മൃ തദേഹങ്ങളിൽ നിന്ന് കരളും യോ നീഭാഗങ്ങളും മു റിച്ചെടുത്താണ് കറി വച്ചിരിക്കുന്നത്. ഇത് ഷാഫിയുടെ നിർദ്ദേശ പ്രകാരമാണ്. ഇവ ഇയാൾ ഭക്ഷിച്ചുവെന്നും പറയപ്പെടുന്നു. എന്നാൽ, ഇതു സംബന്ധിച്ച പൊ ലീസ് സ്ഥിരീകരണം ഇതുവെരയും നൽകിയിട്ടില്ല.
തെളിവെടുപ്പിനിടെ ലൈല പറഞ്ഞതു കേട്ടോ? പോലീ സുകാര്‍ നടുങ്ങിപ്പോയി
തുടർച്ചയായ രണ്ടു കൊ ലപാതകങ്ങൾ ഭഗവൽ സിങിന്റെ മനസ് മടുപ്പിച്ചു. ഇയാൾ വല്ലാത്ത മനസ്താപത്തിലായി. ഇതോടെ ഇയാൾ വിവരം പുറത്തു പറയുമെന്ന് ഷാഫിയും ലൈലയും ഉറപ്പിച്ചു. തനിക്കിത് മനസിൽ കൊണ്ടു നടക്കാൻ കഴിയില്ലെന്നും പുറത്ത് പറഞ്ഞേക്കുമെന്നും ഭഗവൽ സിങ് ലൈലയോടും സൂചിപ്പിച്ചിരുന്നു.
ഭഗവൽ സിങിനെയും കൊ ല്ലാൻ ഇരുവരും പദ്ധതിയിട്ടത് അപ്പോഴാണ്. ഈ കൊ ല കൂടി നടക്കുന്നതിന് മുൻപ് പ്ര തികൾ പൊ ലീസ് വലയിലായി. കടുത്ത മാനസിക സമ്മർദ്ദത്തിൽ ആണെന്ന് ഭഗവൽ സിങ് ലൈലയോട് പറഞ്ഞ കാര്യം ലൈല റഷീദിനെ അറിയിച്ചു. പൊ ലീസിന്റെ ചോദ്യം ചെയ്യലിൽ ഇക്കാര്യമെല്ലാം ലൈല പറഞ്ഞിട്ടുണ്ട്. കൊ ലയ്ക്ക് ശേഷം എന്തു ചെയ്യണമെന്നതിനും ഇവർ പദ്ധതിയിട്ടിരുന്നു.
സ്വത്ത് പൂർണമായും വിറ്റ് മറ്റെവിടെയെങ്കിലും പോകാനും ഇവർ തയാറായിരുന്നു. ആ ഭിചാരക്രിയകളുടെ ഭാഗമായി ഷാഫി, ഭർത്താവായ ഭഗവൽസിങ്ങിന്റെ മുൻപിൽ ലൈലയുമായി ലൈം ഗികബന്ധത്തിൽ ഏർപ്പെട്ടെന്നും പൊ ലീസ് പറയുന്നു. ലൈലയുടെ രണ്ടാം വിവാഹമാണ് ഭഗവൽ സിങുമായി നടന്നത്. ഷാഫിയുമായി മൂന്നാം വിവാഹമാണ് പദ്ധതിയിട്ടത്.
വമ്പൻ ട്വിസ്റ്റ്.. ഇലന്തൂരിലെ അന്വേഷണത്തിനൊടുവിൽ കണ്ടെത്തിയത് ആ ഞെട്ടിക്കുന്ന സത്യം..