വമ്പൻ ട്വിസ്റ്റ്.. ഇലന്തൂരിലെ അന്വേഷണത്തിനൊടുവിൽ കണ്ടെത്തിയത് ആ ഞെട്ടിക്കുന്ന സത്യം..
വമ്പൻ ട്വിസ്റ്റ്.. ഇലന്തൂരിലെ അന്വേഷണത്തിനൊടുവിൽ കണ്ടെത്തിയത് ആ ഞെട്ടിക്കുന്ന സത്യം..
കേരളക്കരയെ ഞെട്ടിച്ച ന രബലി കേ സിൽ കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിരിക്കുകയാണ് പോലീസ് ഇപ്പോൾ. കേസിനെ പറ്റിയും, പ്രതിയാകെയും അവരുടെ പ്രത്യേകതകളെയും കുറിച്ച് പറഞ്ഞ കൊച്ചി കമ്മീഷണർ എസ് നാഗരാജു.
തെളിവെടുപ്പിനിടെ ലൈല പറഞ്ഞതു കേട്ടോ? പോലീ സുകാര്‍ നടുങ്ങിപ്പോയി
സ്വത്ത് സമ്പാദനത്തിനും ഐശ്വര്യത്തിനും വേണ്ടി രണ്ടുസ്ത്രീകളെ ആ ഭിചാരക്കൊ ല നടത്തിയ കേ സിൽ മുഖ്യ ആസൂത്രകൻ മുഹമ്മദ് ഷാഫിയെന്ന് പൊലീസ്. ഗൂഡാലോചന നടത്തിയതും സ്ത്രീകളെ വലയിലാക്കിയതും ഷാഫിയാണെന്നും ഷാഫി ലൈംഗിക വൈ കൃതത്തിന് അ ടിമയാണെന്നും കൊച്ചി കമ്മീഷണർ എസ് നാഗരാജു വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഷാഫി സ്ഥിരം കു റ്റവാളിയാണ്. ചോദ്യം ചെയ്യലിൽ ഷാഫി ആദ്യം വിവരങ്ങൾ പറഞ്ഞില്ല. പ്രത്യേക മാനസികാവസ്ഥയുള്ളയാളാണ് ഷാഫി. പത്ത് വർഷത്തിനിടെ 15 കേ സുകളിൽ ഷാഫി പ്ര തിയാണ്. ആറാം ക്ലാസ് മാത്രം വിദ്യാഭ്യാസമുള്ളയാളാണ്. ഇയാൾ ചെയ്യാത്ത ജോലികളൊന്നുമില്ല.
മൊഴി മുഴുവൻ കേട്ട് തലയിൽ കൈവച്ചു പോലീസും നാട്ടുകാരും… ഹോ
തന്റെ ആഗ്രഹം നടപ്പക്കാൻ ആളുകളെ ഏതു തരത്തിലും വീഴ്ത്താനുള്ള ശേഷി ഇയാൾക്കുണ്ട്. അതിനു വേണ്ടി ഏതുവിധത്തിലും അയാൾ പ്രവർത്തിക്കും. ശ്രീദേവി എന്ന പേരിൽ ഫെയ്‌സ്‌ബുക്കിൽ വ്യാജപ്രൊഫൈൽ ഉണ്ടാക്കിയാണ് ഇയാൾ ഭഗവൽ സിങ്, ലൈല എന്നിവരുമായി അടുപ്പമുണ്ടാക്കിയത്.
പിന്നീട് ഇയാളെ ഭഗവൽ സിങും ഭാര്യയും പൂർണമായി വിശ്വസിക്കുന്ന നിലയിലേക്കെത്തി. ദമ്പതികളെ വിശ്വസിപ്പിച്ച് കു റ്റകൃത്യത്തിലേക്ക് എത്തിച്ചത് ഷാഫിയാണ്. ഗൂ ഢാലോചനയും ആസൂത്രണവും ഇ രകളെ വലയിലാക്കിയതും ഷാഫിയാണ്.
ഞാൻ സ്വർഗത്തിൽ ‘ചില്ലിങ്, ഡോണ്ട്‌വറി!’ ഐസിയു തണുപ്പിൽനിന്ന് വിടപറയുംമുമ്പേ മുന്നാസിന്റെ കത്ത്
ഭഗവൽ സിങ്ങിന്റെയും ലൈലയുടേയും പേരിൽ മുൻപ് കേ സുകളുള്ളതായി അറിവില്ല. റെക്കോഡിൽ ക്രി മിനൽ കേ സില്ല. കൊ ലപ്പെടുത്തിയ സ്ത്രീകളുടെ മാംസം ഭക്ഷിച്ചതായി പ്ര തികൾ പറഞ്ഞിട്ടുണ്ട്. ഇതേക്കുറിച്ച് അന്വേഷിച്ചു വരികയാണെന്നും കമ്മീഷണർ വ്യക്തമാക്കി.
ആ ഭിചാരക്കൊ ല കേ സിൽ അന്വേഷണ സംഘത്തെ ക മ്മീഷണർ അഭിനന്ദിച്ചു. സാധാരണ കേ സല്ലെന്ന് ആദ്യം തന്നെ മനസ്സിലായി.
നടന്നത് കഠിനമായ അന്വേഷണമാണ്. സിസിടിവി ദൃശ്യങ്ങളാണ് കേ സിൽ നിർണ്ണായകമായതെന്നും അദ്ദേഹം പറഞ്ഞു.
കണ്ടാൽ പരമഭക്ത… പക്ഷേ ചുറ്റിക്കളികളുടെ ആശാത്തി, ലൈലയെ കൂടുതൽ അറിയുമ്പോൾ