ഒരുപാട് സ്വപ്നങ്ങളുമായി ഭർത്താവിന്റെ വീട്ടിലേക്ക് എത്തിയ അവൾക്ക് കിട്ടിയത് കണ്ണീർ മാത്രം ഒടുവിൽ
ഒരുപാട് സ്വപ്നങ്ങളുമായി ഭർത്താവിന്റെ വീട്ടിലേക്ക് എത്തിയ അവൾക്ക് കിട്ടിയത് കണ്ണീർ മാത്രം ഒടുവിൽ
നവവധുവിനെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തൊടുപുഴ കുന്നം കൊല്ലപ്പള്ളി മാത്യൂസ് കെ.സാബുവിന്റെ ഭാര്യ അനുഷ ജോർജ് ആണ് മരിച്ചത്. ഇരുപത്തിനാലു വയസ്സായിരുന്നു. ചൊവ്വാഴ്ച രാത്രി ഒൻപതിനാണ് അനുഷയെ മ രിച്ച നിലയിൽ കണ്ടെത്തിയത്. ഭർതൃമാതാവും സഹോദരിയുമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്. ഉടൻ മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ര ക്ഷിക്കാനായില്ല. സംസ്കാരം പിന്നീട്.
ഓഗസ്റ്റ് 18നായിരുന്നു അനുഷയുടെയും മാത്യൂസിന്റെയും വിവാഹം. വിവാഹം കഴിഞ്ഞ് രണ്ടു മാസം തികയും മുന്നേ അനുഷ ആ ത്മഹത്യ ചെയ്തതെന്തിനെന്നാണ് കുടുംബം ചോദിക്കുന്നത്. തൊടുപുഴയിൽ പ്ലസ് ടു പഠിക്കുമ്പോഴാണ് പ്രണയം തുടങ്ങുന്നത്. ഭർത്താവുമായുള്ള ഭിന്നതയാണ് ആ ത്മഹത്യയ്ക്ക് കാരണമെന്ന് അനുഷയുടെ ബന്ധുക്കൾ പറയുന്നതു.
പ്രണയ വിവാഹത്തെ അനുഷയുടെ വീട്ടുകാർ എതിർത്തിരുന്നു. എന്നാൽ മാത്യൂസിനെ കല്യാണം കഴിക്കൂവെന്ന് നിലപാട് എടുക്കുകയായിരുന്നു അനുഷ. പ്രണയ വിവാഹമായിരുന്നിട്ടു കൂടി അനുഷയെ ആ ത്മഹത്യയിലേക്ക് നയിച്ച കാരണമാണ് പൊ ലീസ് തിരയുന്നത്. അതേസമയം പെൺകുട്ടി വി ഷാദരോഗത്തിനു ചികിത്സയിലായിരുന്നുവെന്നു ഭർത്താവിന്റെ ബന്ധുക്കൾ മൊ ഴി നൽകിയതായി പൊ ലീസ് പറഞ്ഞു.
ലൈല ആരാ മോൾ … സ്വന്തം ഭർത്താവിനെ പോലും… പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
പൊലീസ് അസ്വാഭാവിക മ രണത്തിനു കേസെടുത്തു. ഡി വൈഎസ്‌പി മധു ആർ.ബാബുവിനാണ് അന്വേഷണച്ചുമതല. ഭർതൃ വീട്ടുകാരുടെ വാദം തെറ്റാണെന്നാണ് സൂചന. തൊണ്ടിക്കുഴ കൂവേക്കുന്ന് നെടുമല (മണ്ഡപത്തിൽ) ഡോ. ജോർജ് – ഐബി ദമ്പതികളുടെ മകളാണ്. ചൊവ്വാഴ്ച രാത്രി ഒൻപതിനാണ് അനുഷയെ മ രിച്ച നിലയിൽ കണ്ടെത്തിയത്.
ഭർതൃമാതാവും സഹോദരിയുമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്. ഉടൻ മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രാത്രി എട്ടു മണിയോടെ ഭർത്താവ് പുറത്തേക്ക് പോയിരുന്നു. ഈ സമയം ഉണ്ടായ വഴക്കാണ് ആ ത്മഹത്യയ്ക്ക് പ്രേരണ. അനുഷയുടെ അച്ഛൻ ഡോക്ടറായിരുന്നു. അച്ഛൻ മ രിച്ച ശേഷം അമ്മയാണ് അനുഷയുടെ പഠനവും മറ്റും നോക്കിയത്.
വമ്പൻ ട്വിസ്റ്റ്.. ഇലന്തൂരിലെ അന്വേഷണത്തിനൊടുവിൽ കണ്ടെത്തിയത് ആ ഞെട്ടിക്കുന്ന സത്യം..
രണ്ട് സഹോദരന്മാരുമുണ്ടായിരുന്നു. ഏറെ പ്രതീക്ഷകളുമായാണ് മാത്യൂസിനെ അനുഷ കല്യാണം കഴിച്ചത്. പ്രണയത്തിന് വേണ്ടി വീട്ടുകാരോട് പൊരുതി. പഠന കാലത്ത് തുടക്കത്തിൽ കെ എസ് യുവിലായിരുന്നു മാത്യൂസ്. പിന്നീട് എസ് എഫ് ഐയിലേക്കായി. നിരവധി അടിപടി വഴക്കുകളിൽ മാത്യൂസ് ചെന്നു പെട്ടു. ഇതു മനസ്സിലാക്കിയാണ് വിവാഹത്തിന് അനുഷയുടെ വീട്ടുകാർ എതിരു നിന്നത്.
എന്നാൽ ഒറ്റപിടിയിൽ വിവാഹത്തിലേക്ക് ഐടി ജോലിയുണ്ടായിരുന്ന അനുഷ എത്തിച്ചു. ബാ ർ അടിച്ചു പൊട്ടിച്ച കേസെടക്കം മാത്യൂസ് കെ തോമസിനെതിരെയുണ്ട്. ഇതെല്ലാം സഹോദരിയെ പറഞ്ഞു മനസ്സിലാക്കാൻ സഹോദരന്മാരും ശ്രമിച്ചിരുന്നു. എന്നാൽ ഇതൊന്നും അനുഷ കേട്ടില്ല. അങ്ങനെയായിരുന്നു വിവാഹം നടന്നത്.
ഇതൊക്കെയാണ് ഭാഗ്യം എന്നു പറയുന്നത് – വിശ്വസിക്കാൻ ആകാതെ പൂകുഞ്ഞ്