ഒന്നും അറിയാതെ മകളെ പോലും തിരിച്ചറിയാതെ കിടന്നത് 95 ദിവസം… ആരോഗ്യ മന്ത്രിയുടെ വാക്കുകൾ
ഒന്നും അറിയാതെ മകളെ പോലും തിരിച്ചറിയാതെ കിടന്നത് 95 ദിവസം… ആരോഗ്യ മന്ത്രിയുടെ വാക്കുകൾ
തെന്നിന്ത്യൻ നടി മീനയുടെ ഭർത്താവ് വിദ്യാസാഗറിന്റെ മര ണം കൊ വിഡ് കാരണമല്ലെന്ന് തമിഴ്നാട് ആരോഗ്യമന്ത്രി എം. സുബ്രഹ്മണ്യൻ. ശ്വാസകോശ രോഗിയായിരുന്ന വിദ്യാസാഗറിനെ കൊ വിഡ് ബാധിച്ചതോടെ ആരോഗ്യസ്ഥിതി വഷളായതിനെ തുടർന്നാണ് മര ണമെന്നായിരുന്നു റിപ്പോർട്ടുകൾ.
വിദ്യാ സാഗറിന്റെ മൃതദേഹം സംസ്‌കരിച്ചു.. ചിതയെരിഞ്ഞപ്പോൾ പൊട്ടിക്കരഞ്ഞ് മീനയും മകളും
എന്നാൽ അവയവം മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്കായി കാത്തിരിക്കുന്നതിനിടെയാണ് വിദ്യാസാഗർ മ രിച്ചതെന്നും 95 ദിവസം ആശുപത്രിയിൽ അബോധാവസ്ഥയിൽ കഴിയുകയായിരുന്നുവെന്നും ചെന്നൈയിൽ മാധ്യമപ്രവർത്തകരോട് അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ വർഷം കോ വിഡ് ബാധിച്ചിരുന്നുവെങ്കിലും വിദ്യാസാഗറിന്റെ മര ണ കാരണം കൊ വിഡ് അല്ല. ഒന്നിലധികം അവയവങ്ങളുടെ പ്രവർത്തനം തകരാറിലായതാണ് മര ണ കാരണമെന്നാണ് ഡോക്ടർമാർ അറിയിച്ചതെന്ന് മന്ത്രി പറഞ്ഞു.
മീനയുടെ വീട്ടിലേക്ക് താരങ്ങളുടെ ഒഴുക്ക്, ഭർത്താവിന് സംഭവിച്ചത് ഇതാണ്… കണ്ണീരോടെ കുടുംബം
രണ്ടാഴ്ച മുമ്പ് താൻ വിദ്യാസാഗറിനെ ആശുപത്രിയിൽ കണ്ടപ്പോൾ അതീവ ഗുരുതരാവസ്ഥയിലായിരുന്നു. മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ നിർദേശപ്രകാരം സർക്കാരിനു ചെയ്യാൻ പറ്റാവുന്ന എല്ലാ സഹായങ്ങളും കുടുംബത്തിന് ഉറപ്പുനൽകിയിരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
വിദ്യാസാഗർ 95 ദിവസത്തോളം സ്വകാര്യ ആശുപത്രിയിൽ അബോധാവസ്ഥയിൽ ചികിത്സയിലായിരുന്നു. ഹൃദയവും ശ്വാസകോശവും തകരാറിലായി. ഇവ രണ്ടും മാറ്റിവെക്കാനുള്ള ശ്രമത്തിലായിരുന്നു.
നടി മീനയുടെ ഭർത്താവ് വിദ്യാസാഗർ അന്തരിച്ചു
അനുയോജ്യരായ ദാതാവിനെ കണ്ടെത്താൻ പരമാവധി ശ്രമിച്ചു. അവയവ ദാനവുമായി ബന്ധപ്പെട്ട് രാജ്യത്തിലുടനീളം പ്രവർത്തിക്കുന്ന പല സംഘടനകളുമായി ബന്ധപ്പെട്ടു. എന്നാൽ ര ക്തഗ്രൂപ്പുമായി പൊരുത്തപ്പെടാത്തതിനാലാണ് ശസ്ത്രക്രിയ നീണ്ടു പോയത്. അതിനിടയിൽ മര ണം സംഭവിച്ചു, സുബ്രഹ്മണ്യൻ പറഞ്ഞു.
മകളെ ചേർത്ത് പിടിച്ച് മീന മകൾക്ക് ധൈര്യം നല്കാൻ ഈ അമ്മ ചെയ്തത് കണ്ടോ?