ഞെട്ടിക്കുന്ന വിവരങ്ങൾ ഭാര്യ പറഞ്ഞത് കേട്ട് പോ ലീസുകാർപോലും കിടുങ്ങിപ്പോയി,സംഭവം തിരുവനന്തപുരത്ത്

Read Time:6 Minute, 1 Second

ഞെട്ടിക്കുന്ന വിവരങ്ങൾ ഭാര്യ പറഞ്ഞത് കേട്ട് പോ ലീസുകാർപോലും കിടുങ്ങിപ്പോയി,സംഭവം തിരുവനന്തപുരത്ത്

ഉറങ്ങി കിടന്നിരുന്ന ഭർത്താവിനെ കോടാലികൊണ്ട് വെ ട്ടിക്കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തു വന്നിരിക്കുന്നു. ഞാനയറാഴ്ച പുലർച്ചെ രണ്ടുമണിയോടെയാണ് തിരുവനന്തപുരം ഉദയംകുളങ്ങരയിൽ നാടിനെ നടുക്കിയ സംഭവം നടന്നത്.

ഇത്ര സുന്ദരനായ ചെക്കന് ഈ പെണ്ണോ! മലയാളികള്‍ തനിസ്വഭാവം പ്രകടിപ്പിച്ചപ്പോള്‍ അഖില്‍ പറയുന്നത് കേട്ടോ?

സാമ്പത്തിക ബാധ്യതയാണ് പ്രതിയെ കൊലപാതകത്തിലേക്ക് നയിച്ചതെന്നുള്ള സൂചനകളാണ് പുറത്തു വരുന്നത്. തർക്കത്തെ തുടർന്ന് ഉറങ്ങിക്കിടന്ന ഭർത്താവിനെ അർദ്ധരാത്രി വീട്ടമ്മ കോടാലികൊണ്ട് വെ ട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഉദിയൻകുളങ്ങര പുതുക്കുളങ്ങര ബ്രബിൻ കോട്ടേജിൽ കരിപ്പെട്ടി ബിസിനസുകാരൻ ചെല്ലപ്പനാണ് അ തിക്രൂരമായ രീതിയിൽ കൊ ല്ലപ്പെട്ടത്. അന്പത്തിയാറു വയസ്സായിരുന്നു. സംഭവത്തിൽ ഭാര്യ ലൂർദ്ദ് മേരിയെ പൊ ലീസ് ക സ്റ്റഡിയിലെടുത്തു. ഞായറാഴ്ച പുലർച്ചെ ഒരു മണിക്കായിരുന്നു നാടിനെ നടുക്കിയ കൊ ലപാതകം അരങ്ങേറിയത്.

കരിപ്പെട്ടി ബിസിനസുമായി ബന്ധപ്പെട്ട സാമ്പത്തിക ബാദ്ധ്യതയും മൂത്ത മകളുടെ വിവാഹത്തെ തുടർന്നുണ്ടായ സാമ്പത്തിക പ്രശ്നങ്ങളുമാണ് ലൂർദ് മേരിയെ കൊ ലപാതകത്തിലേക്ക് നയിച്ചത്. തലയിലും മുഖത്തും ആഴത്തിൽ വെ ട്ടേറ്റ നിലയിലായിരുന്നു മൃ തദേഹം. മൂന്ന് വെ ട്ടുകളാണ് ശരീരത്തിലുള്ളതെന്ന് പൊ ലീസ് വ്യക്തമാക്കി.

വയനാട്ടിൽ വൃദ്ധ ദമ്പതികൾക്ക് സംഭവിച്ചത് കണ്ടോ… നടുക്കത്തിൽ നാട്ടുകാർ

ലൂർദ് മേരി ആദ്യം ഭർത്താവിൻ്റെ തലയിലാണ് വെ ട്ടിയത്. വെ ട്ടേറ്റ് നിലവിളിച്ചതോടെ വായിലും വെ ട്ടുകയായിരുന്നുവെന്ന് ലൂർദ് മേരി പൊ ലീസിന് മൊ ഴി നൽകിയിട്ടുണ്ട്. ചെല്ലപ്പനെ വെ ട്ടിക്കൊലപ്പെടുത്താൻ ഉപയോഗിച്ച കോടാലി കൊ ലപാതകം നടന്നമുറിയിലെ കട്ടിലിന് സമീപത്തുനിന്ന് പൊ ലീസ് കണ്ടെത്തിയിരുന്നു.

കൊ ലപാതകം നടന്ന സമയത്ത് ഇരുവരേയും കൂടാതെ മൂന്നാമത്തെ മകൾ ഏയ്ഞ്ചൽ മേരിയും വീട്ടിലുണ്ടായിരുന്നു. രാത്രിയിൽ അച്ഛനമ്മമാരുടെ കിടപ്പുമുറിയിൽ നിന്ന് നിലവിളി കേട്ട് എയ്ഞ്ചൽ ഉണർന്നിരുന്നു. ആ സമയം മുറിയിൽ നിന്ന് പുറത്തുവരുന്ന അമ്മയെയാണ് കണ്ടത്. എന്താണ് നിലവിളി കേട്ടതെന്ന് മകൾ ചോദിച്ചപ്പോൾ ഞാൻ നിൻ്റെ അച്ഛനെ കൊ ന്നുവെന്നായിരുന്നു ലൂർദ് മേരി മറുപടി പറഞ്ഞത്.

വയനാട്ടിൽ വൃദ്ധ ദമ്പതികൾക്ക് സംഭവിച്ചത് കണ്ടോ… നടുക്കത്തിൽ നാട്ടുകാർ

അമ്മയുടെ മറുപടി കേട്ട് എയ്ഞ്ചൽ ഭ യന്ന് നിലവിളിക്കുകയായിരുന്നു. എയ്ഞ്ചലിൻ്റെ നി ലവിളി കേട്ട് ഓടിയെത്തിയ സമീപവാസികൾ ലൂർദ്ദ് മേരിയെ അടുത്ത മുറിയിൽ പൂ ട്ടിയിട്ട ശേഷമാണ് പൊ ലീസിൽ വിവരമറിയിച്ചത്. പൊ ലീസ് സഎത്തി ഇവരെ ക സ്റ്റഡിലെടുക്കുകയായിരുന്നു.

ചെല്ലപ്പൻ വീടിന് സമീപം വർഷങ്ങളായി കരിപ്പെട്ടി നിർമ്മാണ യൂണിറ്റ് നടത്തുകയായിരുന്നു. മുൻപ് സാമ്പത്തിക ഭദ്രതയുള്ള കുടുംബമായിരുന്നു ഇതെന്ന് നാട്ടുകാർ പറയുന്നു. എന്നാൽ മൂത്തമകളുടെ വിവാഹം നടത്തിയതുൾപ്പെടെ ഒരു കോടിയോളം രൂപയുടെ സാമ്പത്തിക ബാദ്ധ്യത കുടുംബത്തിന് വന്നുപെട്ടു.

ആലപ്പുഴ കളക്ടർ പങ്കുവച്ച കുറിപ്പ് വൈറലാകുന്നു… സംഭവം കണ്ടോ

പലരിൽ നിന്നും ചെല്ലപ്പന കടം വാങ്ങിയിരുന്നു. ബ്ലേ ഡ് പലിശക്കാരിൽ നിന്നും വൻ തുകകളാണ് ചെല്ലപ്പൻ കെെപ്പറ്റിയിരുന്നത്. കുറച്ചു കാലമായി പണം തിരിച്ചടവ് ഇല്ലായിരുന്നു. ഇതേ തുടർന്ന് പലിശക്കാർ വീട്ടിലെത്തി ബഹളം വച്ചിരുന്നു. ഇതിൻ്റെ പേരിൽ ഭർത്താവും ഭാര്യയും തമ്മിൽ വഴക്ക് പതിവായിരുന്നെന്നും പൊ ലീസ് വ്യക്തമാക്കുന്നു. പലിശക്കാരെ കൊണ്ട് പൊറുതിമുട്ടിയാണ് കൃത്യം നടത്തിയതെന്നും ഭർത്താവിനെ കൊ ലപ്പെടുത്തിയശേഷം ആ ത്മഹത്യ ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നതെന്നും ലൂർദ് മേരി പൊ ലീസിന് മൊ ഴി നൽകിയിരുന്നു.

ഇത്ര സുന്ദരനായ ചെക്കന് ഈ പെണ്ണോ! മലയാളികള്‍ തനിസ്വഭാവം പ്രകടിപ്പിച്ചപ്പോള്‍ അഖില്‍ പറയുന്നത് കേട്ടോ?

Leave a Reply

Your email address will not be published. Required fields are marked *

Previous post ഇത്ര സുന്ദരനായ ചെക്കന് ഈ പെണ്ണോ! മലയാളികള്‍ തനിസ്വഭാവം പ്രകടിപ്പിച്ചപ്പോള്‍ അഖില്‍ പറയുന്നത് കേട്ടോ?
Next post ഈ വലിയവീട്ടിലെ കുട്ടികൾ വീട്ടുമുറ്റത്ത് വന്ന തെരുവ്‌ ബാലികയെ കണ്ട്‌ ചെയ്തതുകണ്ടോ? കണ്ണുനിറഞ്ഞുപോയി