ജീവന് വേണ്ടി പിടഞ്ഞ് വീട്ടിലുള്ളവർ .. പക്ഷേ ആ ഞെട്ടിക്കുന്ന കാഴ്ച കണ്ട് കരയാതെ ഈ മിടുക്കൻ ചെയ്തത് കണ്ടോ?
ജീവന് വേണ്ടി പിടഞ്ഞ് വീട്ടിലുള്ളവർ .. പക്ഷേ ആ ഞെട്ടിക്കുന്ന കാഴ്ച കണ്ട് കരയാതെ ഈ മിടുക്കൻ ചെയ്തത് കണ്ടോ?
ഒരു പത്തു വയസ്സുകാരൻ കൊച്ചച്ഛനും, അപ്പൂപ്പനും, അമ്മൂമ്മയും എല്ലാം ജീവന് വേണ്ടി പിടയുന്ന കാഴ്ച കാണുമ്പോൾ എന്താകും, ചെയ്യുക? പേടിച്ചു കരയും.
യുവയെയും മൃദുലെയും പറ്റി പറഞ്ഞതൊക്കെ കെട്ടിച്ചമച്ചതെന്ന് തുറന്നടിക്കുന്നു
എന്നാൽ ഇപ്പോൾ ചക്കരക്കല്ലിൽ ഇത്തരം ഒരു കാഴ്ച കണ്ട പത്തു വയസ്സുകാരന്റെ സമയോചിതമായ പ്രവർത്തി മൂലം രക്ഷിച്ചത് മൂന്നു ജീവനുകളാണ്. മുത്തുകുറ്റി എ കെ ജി വായനശാലക്കു സമീപം ചാലയിൽ വീട്ടിൽ ഷിബു പ്രജീഷ ദമ്പതികളുടെ മകൻ ദേവനന്ദൻ ആണ് വീട്ടുകാർക്ക് തന്നെ രക്ഷകൻ ആയത്.
വീടിനു പുറത്തേക്കു ലൈറ്റ് സ്ഥാപിക്കുന്നതിന് വയർ വലിക്കുന്നതിനു ഇടയിലാണ് ഷിബുവിന്റെ സഹോദരൻ ചക്കരക്ക ടൗണിലെ ഓട്ടോ ഡ്രൈവർ ഷിജിലാലിനു ഷോക്കേറ്റത്.
വീടിന്റെ വരാന്തയിൽ വെച്ച് ഷോക്കേറ്റു അബോധാവസ്ഥയിൽ ആയ ഷിജിലാലിലെ രക്ഷിക്കുവാൻ എത്തിയ അച്ഛൻ ലക്ഷ്മണൻ ‘അമ്മ ഭാരതി എന്നിവർക്കും ഷോക്ക് ഇളക്കുക ഉണ്ടായി. ഈ സമയ ബഹളം കേട്ട് എത്തിയ ദേവാനന്ദ്, ആ കാഴ്ച കണ്ടു വിറങ്ങലിച്ചു പോയി.
നടി ജലജയുടെ ജീവിതവും ഗംഭീര തിരിച്ചു വരവും
തന്റെ പ്രിയപ്പെട്ട മൂന്നുപേർ ജീവനുവേണ്ടി പിടയുന്ന കാഴ്ച്ച. എന്നാൽ കരഞ്ഞു ബഹളം കൂട്ടി ആളുകൾ വരുന്നത് കത്ത് നിൽക്കാതെ, സമയം ഒട്ടും പാഴാക്കാതെ തന്നെ ഓടിച്ചെന്നു ദേവാനന്ദ് മെയിൻ സ്വിച്ച് ഓഫ് ചെയ്തു.
വൈദുതി നിന്നതോടെ അച്ഛൻ ലക്ഷ്മണനും ‘അമ്മ ഭാരതിയും രക്ഷപ്പെട്ടു. ഈ സമയം കൊണ്ട് ഓടിയെത്തിയ നാട്ടുകാർ ഷിജിലിനെ കണ്ണൂരിലെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷിജിലിന്റെ വലതു കയ്യിലെ ചെറുവിരൽ ഷോക്ക് ഏറ്റു കരിഞ്ഞ നിലയിലാണ്.
ലക്ഷ്മണൻ ഭാരതി എന്നവർക്ക് സ്ഥലത്തെ ആരോഗ്യപ്രവർത്തകർ പ്രഥമ ശുസ്രൂഷ നൽകി. മഴുവഞ്ചേരി യു പി സ്കൂൾ അഞ്ചാം ക്‌ളാസ് വിദ്യാർത്ഥിയാണ് ദേവനന്ദ്. അമ്മയെ സഹോദരിയാണ്. പ്രായത്തിലും കവിഞ്ഞ പ്രായോഗിക ബുദ്ധികൊണ്ട് സമയോചിതമായി ഇടപ്പെട്ടു വൻ ദുരന്തം ഒഴിവാക്കിയ അഭിനന്ദിനു അഭിനന്ദനാണ് അറിയിക്കുകയാണ് നാട്ടുകാർ.
കാമുകനെ വീട്ടിൽ കയറ്റി അദ്ധ്യാപിക, പിന്നെ നടന്നത് കണ്ടോ? ന ടു ങ്ങി കേരളക്കര