കാമുകനെ വീട്ടിൽ കയറ്റി അദ്ധ്യാപിക, പിന്നെ നടന്നത് കണ്ടോ? ന ടു ങ്ങി കേരളക്കര

Read Time:5 Minute, 27 Second

കാമുകനെ വീട്ടിൽ കയറ്റി അദ്ധ്യാപിക, പിന്നെ നടന്നത് കണ്ടോ? ന ടു ങ്ങി കേരളക്കര

കൊല്ലത്ത് 46 കാരിയായ സ്കൂൾ അധ്യാപികയുടെ തൂ, ങ്ങി മ ര ണ ത്തിൽ കലാശിച്ചത് ഫേസ്ബുക്കിൽ പരിചയപ്പെട്ട 27 കാരനുമായി ഉണ്ടായിരുന്ന വഴിവിട്ട ബന്ധം മൂലം എന്ന് പോ ലീ സ്. ചാറ്റിങ്ങിലൂടെ പരിചയപ്പെട്ട യുവാവിനെ യുവതി ഫോണിൽ വീട്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. കുറച്ചു നാളുകൾക്കു മുൻപ് നടന്ന സംഭവമാണ്

നടി ജലജയുടെ ജീവിതവും ഗംഭീര തിരിച്ചു വരവും

മൂന്നുദിവസം യുവതിയുമായി ലൈം ഗി ക ബന്ധത്തിലേർപ്പെട്ട യുവാവ് പ്രാ ണഭയ ത്താൽ നിലവിളിച്ച് വീടിനു പുറത്തേക്ക് ഓടി. യുവാവിന്റെ നി ലവി ളി കേട്ട് നാട്ടുകാർ ഓടിക്കൂടിയപ്പോൾ യുവതി വീടിനുള്ളിൽ തൂ, ങ്ങി മ രി ച്ചു. കൊല്ലത്താണ് സംഭവം

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട മലപ്പുറം  സ്വദേശി,  യുവാവുമായി ആണ്  കൊല്ലത്തെ ഒരു ബോയ്സ് ഹൈസ്കൂളിലെ അധ്യാപിക വ ഴിവിട്ട ബന്ധം പുലർത്തിയത്. ഒരു ശനിയാഴ്ചയാണ് യുവാവ് കൊല്ലത്തെ യുവതിയുടെ വീട്ടിൽ എത്തിയത്.

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ഇവർ നമ്പറുകൾ പരസ്പരം കൈമാറുകയും. തുടർന്ന് വാട്സാപ്പിലൂടെ ചാറ്റിംഗ് നടത്തി വരികയായിരുന്നു. ഇതുവഴി ഇരുവരും ന, ഗ്ന ന ഫോട്ടോകൾ കൈമാറുകയും ഈ യുവാവിനെ അധ്യാപികയുടെ വീട്ടിലേക്ക് ക്ഷണിക്കുകയും ആയിരുന്നു. കൊല്ലത്തെത്തിയ വിഷ്ണുവുമായി യുവതി 3 ദിവസം പുറത്തിറങ്ങാതെ ഒരുമിച്ച് കഴിയുകയായിരുന്നു.

ഒടുവിൽ തനിക്കു വീട്ടിലേക്ക് പോകണം എന്ന് യുവാവ് ആവശ്യപ്പെട്ടപ്പോൾ ഇരുവരും ഒരുമിച്ചുള്ള വീഡിയോയും നഗ്നചിത്രങ്ങളും കാട്ടി യുവതി ഭീ ഷ ണിപ്പെടുത്തി. ഇതോടെ തിങ്കളാഴ്ച രാത്രി വരെ സിനിയുടെ വീട്ടിൽ കഴിയാൻ നിർബന്ധിക്കപ്പെട്ടു എന്ന് യുവാവ് പൊ ലീ സിനോട് പറഞ്ഞു.

മകളെ കുളിപ്പിക്കാൻ കൊണ്ടുവന്ന അമ്മ ആ കാഴ്ച കണ്ടു ഞെ,ട്ടി, അ മ്പരന്ന് കേരളം

തിങ്കളാഴ്ച രാവിലെ പോകാനിറങ്ങിയപ്പോൾ ഒരുവട്ടം കൂടി ബന്ധ പ്പെടണമെന്ന് യുവതി ആവശ്യപ്പെട്ടു. എന്നാൽ ഇതിന് താൻ തയ്യാറാകാതിരുന്നതോടെ തന്നെ ബലമായി കീ ഴ്പ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ശരീ ര മാ സകലം നഖം കൊണ്ട് മാന്തുകയായിരുന്നു എന്ന് പോ ലീ സ് പറഞ്ഞു.

ഇതോടെയാണ് നി ല വിളിച്ചത്. സിനിയുടെ ഭർത്താവ് വിദേശത്താണ്. . മകളെ തന്ത്രപരമായി ഭർത്താവിന്റെ സഹോദരന്റെ വീട്ടിൽ പറഞ്ഞു വിട്ടിട്ടാണ് യുവാവിനെ വിളിച്ചു വരുത്തിയത്. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട നാൾ മുതൽ യുവാവുമായി നിരന്തരം ചാറ്റ് ചെയ്യുമായിരുന്നു.

പിന്നീട് ഫോൺ നമ്പർ കൈമാറുകയും. ചാറ്റ് പതിയെ കോളുകളിലേയ്ക്ക് മാറുകയായിരുന്നു. അങ്ങനെയാണ് ശനിയാഴ്ച വീട്ടിലേക്ക് വരുവാൻ യുവാവിനോട്  ആവശ്യപ്പെട്ടത്. വീട്ടിൽ എത്തിയ യുവാവ് തുടർച്ചയായി ലൈം ഗി ക ബന്ധത്തിന് നിർബന്ധിക്കപ്പെട്ടു എന്നാണ് പോ ലീ സ് പറയുന്നത്.

തിങ്കളാഴ്ച രാവിലെ അധ്യാപികയുടെ വീട്ടിൽ നിന്നും യുവാവിന്റെ നി ല വിളി കേട്ട് നാട്ടുകാർ ഓടിക്കൂടിയത്. വസ്ത്രം കീ റിയ നിലയിൽ കണ്ട ഇയാളുടെ ശരീരത്തിൽ ര ക്ത ക്ക റ യും ഉണ്ടായിരുന്നു. പന്തികേട് തോന്നിയ നാട്ടുകാർ പോ ലീ സി ൽ വിവരമറിയിച്ചു. നാട്ടുകാർ എത്തിയത് കണ്ട് അധ്യാപിക മുറിക്കുള്ളിൽ കയറി വാതിലടച്ചു.

തന്നെ ഉ പ ദ്ര വിച്ചെന്നും രക്ഷിക്കണം എന്ന് ആവശ്യപ്പെട്ടാണ് യുവാവ് നി ലവി ളിച്ചത്. പോ ലീ സ് എത്തി അധ്യാപികയെ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. പിന്നീട് വാതിൽ ചവിട്ടി തുറന്നപ്പോഴാണ് തൂ ങ്ങി മ രി ച്ച നിലയിൽ കണ്ടെത്തിയത്.

യുവയെയും മൃദുലെയും പറ്റി പറഞ്ഞതൊക്കെ കെട്ടിച്ചമച്ചതെന്ന് തുറന്നടിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *

Previous post യുവയെയും മൃദുലെയും പറ്റി പറഞ്ഞതൊക്കെ കെട്ടിച്ചമച്ചതെന്ന് തുറന്നടിക്കുന്നു
Next post ജീവന് വേണ്ടി പിടഞ്ഞ് വീട്ടിലുള്ളവർ .. പക്ഷേ ആ ഞെട്ടിക്കുന്ന കാഴ്ച കണ്ട് കരയാതെ ഈ മിടുക്കൻ ചെയ്തത് കണ്ടോ?