മരുന്നിന് കാത്ത് നിൽക്കാതെ പിഞ്ചോമന ഇമ്രാൻ മ ര ണ ത്തിന് കീഴടങ്ങി, വി തുമ്പിക്ക രഞ്ഞ് കേരളം
18 കോടിയുടെ മരുന്നിന് കാത്ത് നിൽക്കാതെ പിഞ്ചോമന ഇമ്രാൻ മ ര ണ ത്തിന് കീഴടങ്ങി, വി തുമ്പിക്ക രഞ്ഞ് കേരളം
ഈ ബലി പെരുന്നാൾ ദിനത്തിൽ വളരെ ദുഃ ഖ രമായ വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. അപൂർവ രോ ഗ മായ സ്പൈ ന ൽ മ സ്കു ലാർ അ ട്രോഫി ബാധിച്ച് ചികിത്സയിലായിരുന്ന , ആറു മാസം മാത്രം പ്രായമുള്ള പിഞ്ചു കുഞ്ഞു ഇമ്രാൻ മര ണ ത്തിനു കീഴടങ്ങി എന്ന ഏറെ സ ങ്ക ടകരമായ വാർത്തയാണ്.
പ്രശസ്ത ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് സ്വന്തം ഫ്ളാറ്റിൽ ആ ത്മ ഹ ത്യ ചെയ്ത നിലയിൽ
ചികിത്സക്ക് ആവശ്യമായ 18 കോടിയുടെ മരുന്നിനു കാത്തു നിൽക്കാതെ ആണ് ആ പിഞ്ചു കുഞ്ഞു വേ ദനകൾ ഇല്ലാത്ത ലോകത്തേക്ക് യാത്രയായത്. കോഴിക്കോട് മറ്റ് ശിശു സം ര ക്ഷണ കേന്ദ്രത്തിൽ ചികിൽസയിൽ കഴിയുക ആയിരുന്നു ഇമ്രാൻ. ഇതിനിടയിലായിരുന്നു അവന്റെ മ ര ണം.
ചൊവ്വാഴ്ച രാത്രി 11 : 30 നു കോഴിക്കോട് മെഡിക്കൽ കോളേജിലാണ് ഇമ്രാൻ മ ര ണ ത്തിന് കീഴടങ്ങിയത്. ചികിത്സയ്ക്കായി ലോകംമുഴുവൻ കൈകോർത്ത് പതിനാറരകോടിരൂപ സമാഹരിച്ചിരുന്നു. അണുബാധയാണ് പെട്ടെന്നുള്ള മ ര ണ കാരണം..
ആറു മാസം പ്രായമുള്ള ഇമ്രാൻ എന്ന കുഞ്ഞു മലപ്പുറം അങ്ങാടിപ്പുറത്തെ ഏറാന്തോട് മദ്രസപടിയിലെ ആലുങ്കൽ ആരിഫ് റമീസ തസ്നി ദമ്പതികളുടെ മകനാണ്. അടുത്തിടെ ഇതേ രോ, ഗം ബാധിച്ച കണ്ണൂർ ജില്ലയില്ലേ മാട്ടൂലിലെ ഒന്നരവയസുകാരൻ മുഹമ്മദിന്റെ ചികിത്സയ്ക്കുള്ള മരുന്നിനായുള്ള 18 കോടിക്കായി മലയാളികൾ കൈകോർത്തതിന് പിന്നാലെയാണ് ഇമ്രാന്റെ ദു രവ സ്ഥയും ശ്രദ്ധയിൽ വന്നത്.
പ്രസവിച്ച് 17 ദിവസമായപ്പോഴാണ് ഇമ്രാന് രോഗ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയത്. തുടർന്ന് പെരിന്തൽമണ്ണ മൗലാന ആശുപത്രി, കോഴിക്കോട് മിംസ് ആശുപത്രി എന്നിവിടങ്ങളിലെ ചി കിത്സയ്‌ക്കുശേഷം വിദഗ്ധ ചി കിത്സയ്‌ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിൽ കുഞ്ഞിന്നെ പ്രവേശിപ്പിക്കുകയായിരുന്നു.
മങ്കട എം എൽ എ മഞ്ഞളാംകുഴി അലിയുടെ നേതൃത്വത്തിൽ ഉള്ള ചികിത്സാ സഹായ സമിതി ഇതിനോടകം പതിനാറര കോടിയോളം രൂപ ചി കിത്സയ്‌ക്കായി സ്വരൂ പിച്ചിരുന്നു. പ്രതീക്ഷകളെ വിഫ ലമാക്കി വിടപറഞ്ഞ ഇമ്രാന്റെ മൃ തദേ ഹം ഇന്ന് പുലർച്ചെ 4.30 ന് വലമ്പൂരിൽ കബറടക്കി.
4വർഷം പ്രേമിച്ച് കെട്ടി; എന്നാൽ സുമിതയെ ഭർത്താവ് ചെയ്ത് കണ്ടോ? ശരീരം കണ്ട് കണ്ണുനിറഞ്ഞ് പോ ലീ സ്