ഈ രംഗം കണ്ടു നിലവിളിച്ച് ഭർത്താവ് – ഒടുവിൽ ആശുപത്രിയിൽ എത്തിയപ്പോൾ ഡോക്ടർ പറഞ്ഞത്
ഈ രംഗം കണ്ടു നിലവിളിച്ച് ഭർത്താവ് – ഒടുവിൽ ആശുപത്രിയിൽ എത്തിയപ്പോൾ ഡോക്ടർ പറഞ്ഞത്
എട്ടു മാസം ഗ ർഭിണിയായ യുവതി വാഹനാപകടത്തിൽ മ രിച്ചതിനു പിന്നാലെ പുറത്തുവന്ന പെൺകുഞ്ഞ് അ പകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ. കുഞ്ഞ് പാൽ കുടിക്കാൻ ആരംഭിച്ചു. മാസം തികയാതെയുള്ള പ്രസവമായതിനാൽ കുഞ്ഞിനു ഭാരം കുറവാണ്.
ഏറെ സന്തോഷത്തോടെ ആശുപത്രിയിൽ എത്തിയ മഷൂറ പൊട്ടിക്കരഞ്ഞു കാരണം ഇതാ
അപ കടത്തെ തുടർന്ന് പൊ ക്കിൾക്കൊടി ഞെരുങ്ങി, വയറ്റിനു താഴെ ചെറിയ പരുക്കുണ്ട്. ചികിത്സ തുടരുകയാണ്.’– ഫിറോബാദ് മെഡിക്കൽ കോളജിലെ പീഡിയാട്രിക് വിഭാഗം മേധാവി ഡോ. എൽ.കെ.ഗുപ്ത പറഞ്ഞു.
അപകടത്തിന്റെ ഞെ ട്ടിക്കുന്ന ചിത്രങ്ങൾ കണ്ടെന്നും കുട്ടി രക്ഷപ്പെട്ടത് അദ്ഭുതമാണെന്നും അദ്ദേഹം പറഞ്ഞു. ബുധനാഴ്ചയാണ്, യുപിയിലെ ആഗ്ര ജില്ലയിലുള്ള ഫിറോസാബാദിൽ ഭർത്താവിനൊപ്പം ബൈക്കിൽ പോയ കാമിനി വാ ഹനാപകടത്തിൽ മ രിച്ചത്. ഇരുപത്തിയാറു വയസ്സായിരുന്നു. കോട്‌ല ഫാരിഹയിലുള്ള മാതാപിതാക്കളുടെ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു ദുര ന്തം നടന്നത്.
ഒടുവിൽ ആള് പി ടിയിലായി… ആരെന്ന് കണ്ട് അമ്പരന്ന് പോ ലീസ്
എതിർദിശയിൽനിന്നു വന്ന കാറിൽ ഇടിക്കാതിരിക്കാൻ ഭർത്താവ് രാമു ബൈക്ക് വെട്ടിച്ചപ്പോൾ, നിയന്ത്രണം നഷ്ടപ്പെട്ടായിരുന്നു അ പകടം സംഭവിച്ചത്. ബൈക്കിൽനിന്നു താഴെ വീണ കാ മിനിയുടെ ശരീരത്തിലൂടെ ട്രക്ക് ക യറിയിറങ്ങി. പിന്നാലെ ഗ ർഭപാത്രം പൊട്ടി കുഞ്ഞ് ജീവനോടെ പുറത്തു വരികയായിരുന്നു.
ട്രക്ക് ഡ്രൈവർ വാഹനം ഉപേക്ഷിച്ച് ഓടി ര ക്ഷപ്പെട്ടു. സിസിടിവി ക്യാമറകൾ പരിശോധിച്ച് വരികയാണെന്നും ഭർത്താവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ എഫ്ഐ ആർ റ ജിസ്റ്റർ ചെയ്യുമെന്നും എസ്എ ച്ച്ഒ അറിയിച്ചു. അപകട വാർത്തയറിഞ്ഞ് കാ മിനിയുടെ അമ്മാവൻ, അറുപത്തഞ്ചുകാരനായ കാളി ചരൺ മ രിച്ചു. കാളി ചരൺ അർബുദ ബാധിതനായിരുന്നെന്നു പൊ ലീസ് പറഞ്ഞു.
മകനെ ഭർത്താവിന്റെ വീട്ടിലേക്ക് അയച്ച് വീണാ നായർ.. കണ്ണുനിറയുന്ന വീഡിയോ