കൺമുമ്പിൽ പൊന്നോമനകൾക്ക് സംഭവിച്ചത്, ഞെ ട്ടിത്ത രിച്ച് നാട്ടുകാർ
കൺമുമ്പിൽ പൊന്നോമനകൾക്ക് സംഭവിച്ചത്, ഞെ ട്ടിത്ത രിച്ച് നാട്ടുകാർ
പൊന്നോമനകൾ ക്ഷേത്ര കുളത്തിൽ മു ങ്ങി മ രിക്കു ന്നത് കണ്ടു നിൽക്കേണ്ടി വന്ന അച്ഛൻ, മക്കളുടെ മൃ തദേ ഹം ആസ്പത്രി മോ ർച്ച റിയിൽ എത്തിച്ചതിനു ശേഷം ജീ വനൊ ടുക്കി.
നടൻ രമേശ് വലിയശാലയ്ക്ക് നാളെ വി ടവാ ങ്ങൽ… തലസ്ഥാനം സാക്ഷ്യം വഹിക്കുക ഹൃ ദയഭേ ദകമായ കാഴ്ചകൾക്ക്
വെല്ലൂർ അമ്പൂരിലെ കുന്നിൻ മുകളിലുള്ള ക്ഷേത്രത്തിൽ വിനായക ചതുര്ഥിക്ക് എത്തിയ ലോകേശ്വരന്റെയും മീനാക്ഷിയുടെയും മക്കൾ ജസ്വന്തും ഹരിപ്രിയയുമാണ് മു ങ്ങി മ രി ച്ചത്.
ഒരു മണിക്കൂറിന് ശേഷം അ ഗ്നിശ മന സേ ന എത്തിയാണ് കുട്ടികളെയാണ് പു റത്തെടുത്തത്. കുന്നിൻ മുകളിൽ നിന്ന് പോ ലീ സ് ഉ ദ്യോ ഗസ്ഥർ തന്നെ മൃ തദേ ഹം ചുമലിൽ ഏറ്റി രണ്ടു കിലോമീറ്റർ നടത്തി.
അനൂപിന്റെ കുഞ്ഞി രാജകുമാരിയായി മാറിയ ഹൽദി ആഘോഷം.. വീഡിയോ മുഴുവൻ കാണാം
അച്ഛനും അമ്മയും ക ണ്ണീ രോടെ പുറകിലും നടന്നു. രാത്രി മുഴുവൻ അമ്പൂർ സർക്കാർ ആസ്പത്രിക്ക് മുമ്പിൽ ക ഴിച്ചുകൂ ട്ടി. രാവിലെ ആസ്പത്രിയിൽ നിന്ന് നേരെ പോയത് റെയിൽവേ സ്റ്റേഷനിലേക്കാണ്.
പ്ലാറ്റഫോമിലെ കടയിൽ നിന്നും ജ്യൂസ് വാങ്ങിയ ലോകേശ്വരൻ കീ ടനാ ശി നി ക ലർത്തി ക ഴിച്ചു. ബാക്കി ഉള്ളത് കഴിക്കുവാൻ ശ്രമിച്ച ഭാര്യയെ അതിനു അനുവദിക്കാതെ തള്ളി താഴെ ഇട്ടു കു ഴ ഞ്ഞു വീ ണു.
ആശുപത്രിയിൽ എത്തിച്ചപ്പോളേക്കും ലോകേശ്വരൻ മ രി ച്ചി രുന്നു. കൈലാസ ഗിരി കുന്നിലെ മുരുകൻ കോവിൽ കുളത്തിലായിരുന്നു സംഭവം ഉണ്ടായിരുന്നത്.
അമ്മയെ അവസാനമായി വീട്ടിൽ കൊണ്ടുവന്നപ്പോൾ, വി കാരഭ രിത മായ രംഗങ്ങൾ
അമ്മ ക്ഷേത്രത്തിലെ പൂജകളിൽ പങ്കെടുക്കുന്നതിനിടയിൽ, അച്ഛനും മക്കളും ക്ഷേത്ര കുളത്തിന്റെ കരയിൽ വിശ്രമിക്കുക ആയിരുന്നു. അതിനിടെ ഹരിപ്രിയ കുളത്തിലേക്ക് കാൽ വ ഴു തി വീ ണു.
അനിയത്തിയെ ര ക്ഷി ക്കുവാനായി ജസ്വന്തും കുളത്തിലേക്ക് എ ടു ത്തു ചാ ടി. ഇരുവരെയും ര ക്ഷിക്കു വാൻ അച്ഛൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
ഉത്തരാഖണ്ഡ് സ്വദേശികളായ ലോകേശ്വരനും ഭാര്യയും അമ്പൂരിൽ ആണ് താമസം