മലയാള സിനിമയെ ഞെ ട്ടിച്ച് മറ്റൊരു വിയോ ഗംകൂടി! സ ങ്കടമടക്കാനാകാതെ കമൽഹാസനും മമ്മൂട്ടിയും
മലയാള സിനിമയെ ഞെ ട്ടിച്ച് മറ്റൊരു വിയോ ഗംകൂടി! സ ങ്കടമടക്കാനാകാതെ കമൽഹാസനും മമ്മൂട്ടിയും
മലയാള ചലച്ചിത്ര ലോകത്തു നിന്നും മറ്റൊരു വിയോ ഗ വർത്ത കൂടി എത്തുകയാണ്. നിരവധി വിയോ ഗ വാർത്തകളാണ് സിനിമ രംഗത്ത് നിന്നും ഇ വർഷം ഉണ്ടായത്.
രണ്ട് മക്കളെയും നെഞ്ചോട് ചേർത്ത് പിടിച്ച് പൊ ട്ടിക്കരഞ്ഞ് ലിഷ, ആശ്വ സിപ്പിക്കാനാകാതെ ബന്ധുക്കൾ
ഇപ്പോളിതാ ഏറ്റവും കൂടുതൽ സാഹിത്യ കൃതികൾക്ക് ചലച്ചിത്ര ഭാഷ്യം നൽകിയ പ്രമുഖ ചലച്ചിത്ര സംവിധായകൻ കെ എസ് സേതുമാധവൻ ആ ന്തരിച്ചിരിക്കുകയാണ്. തൊണ്ണൂറു വയസ്സായിരുന്നു.
ഇന്ന് പുലർച്ചെ ചെന്നൈയിൽ വച്ചായിരുന്നു അ ന്ത്യം. കമൽഹാസൻ ബാലതാരമായ ‘കണ്ണും കരളും’ ആണ് ആദ്യ ചിത്രം. ഓടയിൽ നിന്ന്, അടിമകൾ, അച്ഛനും ബാപ്പയും, അരനാഴിക നേരം, കരകാണാക്കടൽ, പണി തീരാത്ത വീട്, ചട്ടക്കാരി, ഓപ്പോൾ തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ.
ഈ നായ ചെയ്തത്. കുഞ്ഞിന്റെ ക രച്ചിൽ കേട്ടെത്തിയ നാട്ടുകാർ കണ്ട കാഴ്ച… കുഞ്ഞുങ്ങൾക്കൊപ്പം പൊന്നോമനയും
ഒട്ടേറെ തവണ ദേശീയ ചലച്ചിത്ര പുരസ്‌കാരവും സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും നേടിയിട്ടുണ്ട്. നിരവധി തവണ ദേശീയ ചലച്ചിത്ര പുരസ്‌കാരവും സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും നേടിയിട്ടുണ്ട്. 2010ൽ ജെ.ഡി.ഡാനിയൽ പുരസ്കാരം ലഭിച്ചു.
ഒന്നിലധികം പ്രാവശ്യം ദേശീയ-സംസ്ഥാന ചലച്ചിത്ര അവാർഡുകളുടെ ജൂറി ചെയർമാനായി. ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഔദ്യോഗികമായി ചലച്ചിത്ര പഠനം പൂർത്തിയാക്കാതെ തന്നെ മലയാളത്തിലെ മുൻനിര സംവിധായകരിലേക്ക് ഉയർത്തപ്പെട്ടവരിൽ പ്രമുഖനായിരുന്നു കെ.എസ്.സേതുമാധവൻ.
പോ ലീ സ് സ്റ്റേ ഷ നിൽ എത്തി കീ ഴ ടങ്ങി; അ റ സ്റ്റ് ചെയ്ത് പോ ലീസ്.. സംഭവിച്ചത് കണ്ടോ
പുസ്‌തകങ്ങളെ കൂട്ടുകാരാക്കിയ സേതുമാധവന്റെ സിനിമകൾ ഏറെയും പിറന്നതു സാഹിത്യ രചനകളിൽ നിന്നായിരുന്നു. മലയാളത്തിലെ മിക്ക പ്രമുഖ എഴുത്തുകാരുടെയും കഥകൾ അദ്ദേഹം വെള്ളിത്തിരയിൽ കൊണ്ടു വന്നു.
ആറു ഭാഷകളിലായി 65 സിനിമകൾ. മലയാള സിനിമാ സങ്കൽപങ്ങൾക്ക് ഒട്ടേറെ മാറ്റങ്ങളും വഴിത്തിരിവുകളും നൽകിയ സിനിമകൾ ഇന്നും പഴയ മനസുകളിൽ ഹിറ്റാണ്.
പുതു തലമുറയ്‌ക്ക് അവയെല്ലാം അറിവിന്റെ വിജ്‌ഞാന കേന്ദ്രങ്ങളും. എംടിയുടെ തിരക്കഥയിൽ ഒരുക്കിയ വേനൽക്കിനാവുകൾ (1991) ആണ് അവസാന മലയാള ചിത്രം.
മര ണം മുൻകൂട്ടിക്കണ്ട് പി ടി എഴുതിവച്ചതു കണ്ടോ? അത് വായിച്ച് ക ണ്ണീരോട് ഭാര്യ