ഇപ്പോഴും ഞങ്ങൾക്ക് 2 മക്കൾ ആണ് – കെവിനെ സ്നേഹിക്കുന്നത് പോലെ നീനുവിനെ സ്നേഹിക്കുന്നു
ഇപ്പോഴും ഞങ്ങൾക്ക് 2 മക്കൾ ആണ് – കെവിനെ സ്നേഹിക്കുന്നത് പോലെ നീനുവിനെ സ്നേഹിക്കുന്നു
അന്നും ഇന്നും മലയാളികൾ ഏറ്റവും നൊമ്പരത്തോടെ കേൾക്കുന്ന പേരുകളാണ് കെവിനും നീനുവും. നീനുവിനെ സ്നേഹിച്ചു എന്നതിന് കെവിന് നൽകേണ്ടി വന്നത് സ്വന്തം ജീവൻ തന്നെയാണ്. ഇന്നും കെവിൻ എന്ന പേരുകേൾക്കുമ്പോൾ മലയാളി മനസ്സുകളിൽ നൊമ്പരത്തിന്റെ തീമഴ പെയ്തിറങ്ങും.
അന്ന് മീൻ കച്ചവടം, ഇന്നോ? കിടിലൻ വർക്ക് ഔട്ട് വിഡിയോയുമായി വൈറൽ ഹനാൻ
കെവിൻ ചേട്ടന്റെ കൂടെ ഇറങ്ങി വന്നത് ഒരു തെറ്റായിട്ടു എനിക്കും ചേട്ടനും തോന്നിയിട്ടില്ല. എന്റെ കാര്യങ്ങളെല്ലാം കെവിൻ ചേട്ടന് ആരെക്കാളും നന്നായി അറിയാമായിരുന്നു. പക്ഷെ അന്ന് രാത്രിയിൽ പറഞ്ഞിരുന്നു സൂക്ഷിക്കണേ കെവിൻ ചേട്ടാ എന്ന്. വാക്കുകൾ വര്ഷങ്ങള്ക്കു മുൻപ് മുറിഞ്ഞു പോയപ്പോളും അവൾ അന്നും കരഞ്ഞിരുന്നില്ല.
കരയുവാൻ അവളുടെ കണ്ണുനീർ ബാക്കി ഉണ്ടായിരുന്നില്ല. അല്ലെങ്കിൽ കെവിന്റെ പിതാവ് ജോസഫ് പകർന്ന കരുത്തിന്റെ പാഠം ഉൾക്കൊണ്ട് നീനു പഠിച്ചതാകാം. കാരണം ഏതു കാറ്റിലും ഉലയാത്ത ആ ആൽമരത്തിന്റെ തണലിലാണ് നീനു ഇപ്പോളും ജീവിക്കുന്നത്.
ഒരുപാട് പാചക വിഡിയോകളിലൂടെ മലയാളികൾക്ക് സുപരിചിതന് സംഭവിച്ചത് – കാരണം ഇതാ
പ്രണയത്തിനു ഇടയിൽ സംഭവിച്ച മഹാദുരന്തത്തെ കുറിച്ച് നീനു എപ്പോളും ഓർക്കാറുണ്ട്. എല്ലാവരെപ്പോലെ സ്വപ്നങ്ങളും ആഗ്രഹങ്ങളുമായി അവൾ ജീവിതം കിനാവ് കണ്ട കാലം. അവർക്കു മുൻപിൽ സ്നേഹമായിരുന്നു വേദവാക്യം. നീനു എന്ന സമ്പന്ന കുടുംബത്തിലെ യുവതിക്ക് കെവിൻ എന്ന സാധാരണ കുടുംബത്തിലെ ചെറുപ്പക്കാരനോട് തോന്നിയ വികാരത്തിന് പ്രണയം എന്ന് തന്നെയാണ് പേര്.
അച്ഛന്റെ പൊന്നും പണവും ഒന്നും അവൾക്കു വേണ്ട. അയാളുടെ ഒപ്പം ജീവിച്ചാൽ മതിയെന്ന ആഗ്രഹത്തിലാണ് അവൾ വീടുവിട്ടു ഇറങ്ങിയത്. മനസ്സിൽ മുഴുവൻ കെവിനോട് ഇഷ്ട്ടം നിറച്ചു വെച്ച് മറ്റൊരാൾക്ക് മുൻപിൽ തലകുനിക്കാൻ നിന്നില്ല നീനു എന്ന ആ പ്രണയിനി. എന്നാൽ കെവിൻ എന്ന യുവാവിനെ അവളുടെ അച്ഛനും സഹോദരനേയും പറഞ്ഞയച്ചപ്പോൾ നീനു എന്ന പെൺകുട്ടി ഒടുവിൽ കെവിന്റെ അച്ഛനും അമ്മക്കും ഒപ്പം നിൽക്കുവാൻ തീരുമാനിച്ചു.
അങ്കമാലി ഡയറീസിലെ യുവചലച്ചിത്രതാരത്തിന് കണ്ണീരോടെ വിട
ഇന്ന് ഇത്ര വർഷങ്ങൾക്ക് ശേഷം അവൾ കെവിന്റെ അച്ഛന്റെയും ഒപ്പമാണ് ജീവിക്കുന്നത്. എന്നാൽ അവളെ വീട്ടിൽ അടച്ചിടുവാൻ ഈ അച്ഛനും അമ്മയും തയ്യാറായിരുന്നില്ല. തന്റെ മകനെപോലെതന്നെ സ്നേഹിക്കുവാനാണ് ഈ അച്ഛനും അമ്മക്കും താല്പര്യം. അതിനായി അവളെ തുടർ പഠനത്തിനായി ബംഗളൂരുവിലേക്ക് അയച്ചിരിക്കുകയാണ്.
ഇപ്പോൾ പി ജിക്കു പഠിക്കുകയാണ്. എല്ലാ ചെലവുകൾ വഹിക്കുന്നത് കെവിന്റെ അച്ഛനും അമ്മയുമാണ്. ഇടക്കൊക്കെ അവളുടെ ഫോൺ വിളകൾ മറക്കാതെ എത്തുന്നുണ്ട്. തങ്ങളുടെ മകൻ അത്രക്കും പാവമായിരുന്നു. അച്ഛനും അമ്മക്കും ഒപ്പം എല്ലാ കാര്യത്തിനും ഒപ്പം നിന്ന കെവിൻ, അവന്റെ ഈ അപ്രതീക്ഷിത വിയോഗം ഏവരെയും കണ്ണീരിലാഴ്ത്തുന്നതാണ്. ഇന്നും നീനു കെവിനേ സ്നേഹിക്കുന്നത് കെവിന്റെ ആ നിസ്വാർത്ഥ സ്നേഹത്തിനു മുന്നിലാണ്.
ഞങ്ങൾ ലെസ്ബിയൻസ് ആണോ എന്ന് പലരും ചോദിക്കാറുണ്ട്; തുറന്ന് പറഞ്ഞു രഞ്ജിനി ഹരിദാസും രഞ്ജിനി ജോസും