പകരമായി ചെയ്യാനാവുന്നതിന്റെ പകുതി പോലും ഇപ്പോഴും ആയിട്ടില്ല, കാവ്യമാധവന്റെ സ്വഭാവം പറഞ്ഞ് കട്ടചങ്ക്
പകരമായി ചെയ്യാനാവുന്നതിന്റെ പകുതി പോലും ഇപ്പോഴും ആയിട്ടില്ല, കാവ്യമാധവന്റെ സ്വഭാവം പറഞ്ഞ് കട്ടചങ്ക്
ഒരു കാലത്തു മലയാളികളുടെ പ്രിയപ്പെട്ട നടിയായിരുന്നു കാവ്യാ മാധവൻ. മറ്റു നടിമാർക്കില്ലാത്ത ശാലീന സൗന്ദര്യമുള്ള നാടൻ പെൺകുട്ടിയായ കാവ്യാ വളരെ വേഗം സിനിമയിൽ തന്റേതായ ഇടം കണ്ടെത്തി. അയലത്തെ വീട്ടിലെ കുട്ടിയായിരുന്നു പലർക്കും കാവ്യാ.
നിരവധി ഫോളോവേർസ് എന്നും റീൽസ്, ഒടുവിൽ പോലീസ് പൊ ക്കിയപ്പോൾ ഫോണിൽ നിന്നും കണ്ടെത്തിയത്
കാവ്യയുടെ വിവാഹവും വിവാഹമോചനവും വർത്തയായപ്പോളും പ്രേക്ഷകർ കാവ്യക്കൊപ്പം നിന്നു. എന്നാൽ ദിലീപിനെ വിവാഹം ചെയ്തതോടെ കാവ്യയെ പലരും വെറുത്തു എന്ന് തന്നെ പറയാം. മഞ്ജുവിന്റെ ദാമ്പത്യം ത കർന്നതും അത് നേടിയ ആക്ര മിച്ച വാർത്ത എത്തിയതോടെ പ്രേക്ഷകരുടെ മനസ്സിൽ നിന്നു കാവ്യാ പുറത്തായി.
അതേസമയം കാവ്യയെ പറ്റിയുള്ള, കാവ്യയുടെ അടുത്ത സുഹൃത്തായ മേക്കപ്പ് ആർട്ടിസ്റ്റ് ഉണ്ണിയുടെ ചില വാക്കുകളാണ് വൈറലായി മാറുന്നത്. ഏകദേശം എട്ടു വർഷം മുൻപ് ഞാൻ മേക്കപ്പ് ആർട്ടിസ്റ്റ് ആയി ഉയർന്നു വരുന്ന സമയത്താണ് കാവ്യയെ ഒരു ഫോട്ടോഷൂട്ട്മായി അടുത്ത് ബന്ധപ്പെടുന്നത്.
ഗായകനോട് ഇനി മേലാൽ പാടരുതെന്ന് പൊലീസ് എഴുതി ഒപ്പിട്ട് വാങ്ങി; കാരണം കേട്ട് അമ്പരന്ന് ആരാധകർ
പെർഫെക്ഷന് വളരെ പ്രാധാന്യം നൽകുന്ന ആളാണ് കാവ്യാ. മേക്കപ്പിൽ മാത്രമല്ല ജീവിതത്തിലെ ഓരോ കാര്യത്തിനും വളരെ ഓർഗനൈസ്ഡ് ആണ്. ഒരു സൂചിയാണെങ്കിൽ പോലും എടുത്ത സ്ഥലത്തു തന്നെ വെക്കും; അത്രയേറെ കൃത്യത എല്ലാ കാര്യത്തിലും നിർബന്ധം. കാവ്യയോട് ആരാധനാ തോന്നുന്ന കാര്യമാണ് ഈ അച്ചടക്കവും കൃത്യതയും.
മേക്കപ്പിന്റെ കാര്യത്തിലും ഈ കൃത്യത നിർബന്ധം. കണ്ണെഴുതുന്നതൊന്നും അൽപ്പം പോലും മാറാൻ പാടില്ല. അതുകൊണ്ടു ഐ മേക്കപ്പ് സ്വന്തമായി ചെയ്യുന്നതാണ് രീതി. എന്നാൽ അന്ന് എന്നോട് ചെയ്തോളു എന്ന് പറഞ്ഞു. അങ്ങനെ ഞാൻ കണ്ണെഴുതി.
ഗായകനോട് ഇനി മേലാൽ പാടരുതെന്ന് പൊലീസ് എഴുതി ഒപ്പിട്ട് വാങ്ങി; കാരണം കേട്ട് അമ്പരന്ന് ആരാധകർ
അത് കാവ്യക്ക് വളരെ ഇഷ്ട്ടപ്പെട്ടു. അതുകൊണ്ടു എന്നെ സ്ഥിരമായി മേക്കപ്പിനു വിളിച്ചു തുടങ്ങി. ഞാൻ ചെയ്ത ചില ലൂക്കസ് വലിയ ഹിറ്റ് ആയി. കാവ്യയുടെ പുതിയ ഹെയർ സ്റ്റൈൽ പരീക്ഷണവും ശ്രദ്ധ നേടി.
ഈ കാലയളവിൽ കാവ്യയും കുടുംബവുമായി ഞാൻ വളരെയധിയകം അടുത്തു. ഞങ്ങൾ ആത്മസുഹൃത്തുക്കളായി മാറി. കാവ്യയുടെ വിവാഹത്തിന് ഞാനാണ് മേക്കപ്പ് ചെയ്തത്. പക്ഷെ മേക്കപ്പ് ആർട്ടിസ്റ്റ് എന്ന നിലയിൽ ആയിരുന്നില്ല. ഒരു സുഹൃത്തിനെയും, സഹോദരന്റെയും, കുടുംബത്തിന്റെയും സ്ഥാനമായിരുന്നു അന്നെനിക്ക്.
മലയാളി അല്ല പക്ഷെ കേരളത്തെ ഒരുപാട് സ്നേഹിക്കുന്ന കളക്ടർ – ഒന്നുംആകില്ല എന്നു പറഞ്ഞവർക്ക് ഉള്ള മറുപടി
ജീവിതത്തിലെ ഏറ്റവും വിശിഷ്ടമായ ചടങ്ങിന് അവളെ അണിച്ചൊരുക്കുവാനായത് ഒരു പ്രത്യേക അനുഭവമായിരുന്നു. അന്ന് മനസ്സ് നിറഞ്ഞു. കാവ്യയുടെ ജീവിതത്തിൽ മോശം കാലം വന്നപ്പോൾ ഉറച്ച പിന്തുണയുമായി ഒപ്പം നിൽക്കണമെന്ന കാര്യത്തിൽ എനിക്ക് സംശ യമില്ലായിരുന്നു.
കാരണം കാവ്യാ ആരാണ്, എന്നതാണ് എന്ന് എനിക്ക് നല്ലവണം അറിയാം. അവൾ എനിക്ക് നൽകിയ സ്നേഹത്തിനും പിന്തുണക്കും പകരമായി ചെയ്യുവാൻ ആകുന്നതിന്റെ പകുതിപോലും ഇപ്പോളും എനിക്ക് നൽകുവാൻ സാധിച്ചിട്ടില്ല. ഞാൻ എന്നും ഒരു നല്ല സുഹൃത്തായി അവൾക്കൊപ്പം ഉണ്ടാകുമെന്നും ഉണ്ണി പറയുന്നു.
താങ്ങിപിടിച്ച് മണിയന്‍പിള്ള രാജു, നടന്‍ ശ്രീനിവാസന്റെ അവസ്ഥ കണ്ടരുടെ കണ്ണുനിറഞ്ഞൊഴുകി