ആദ്യരാ ത്രിയിൽ വധു കാറ്റു കൊള്ളാൻ ടെറസിൽ പോയി, പിന്നീട് നടന്നത് കണ്ടോ
ആദ്യരാ ത്രിയിൽ വധു കാറ്റു കൊള്ളാൻ ടെറസിൽ പോയി, പിന്നീട് നടന്നത് കണ്ടോ
ആദ്യരാത്രിയിൽ വരന് എ ട്ടി ന്റെ പണി കൊടുത്തു നവവധു. മധ്യപ്രദേശിലെ ഖോർമി സിനിമയെ വെ ല്ലുന്ന സംഭ വവികാ സങ്ങൾ അര ങ്ങേറിയത്.
ഊണ് കഴിഞ്ഞ് വിശ്രമിക്കാൻ പോയ അച്ഛനും മകളും.. എന്നാൽ അമ്മ കണ്ടത് ആ കvണ്ണീർ കാഴ്ച, വി തുമ്പി നാട്.
ഈ വിഷയത്തിൽ പ രാതി യുമാ യി വരൻ സോനു ജെയിൻ പോ ലീ സിനെ സമീപിക്കുക ആയിരുന്നു. വിവാഹപ്രായം കഴിഞ്ഞു നിൽക്കുക ആയിരുന്ന യുവാവിന് നിരവധി പെണ്ണ് കണ്ടെങ്കിലും ഒന്നും തന്നെ ശരിയായില്ല.
അങ്ങനെ ഒടുവിൽ ഗ്വാളിയോർ സ്വദേശിയായ ഉദൽ ഖാദിക് എന്ന ആളെ കണ്ടുമുട്ടുകയും അയാളുടെ സഹായം അഭ്യർത്ഥിക്കുകയും ആയിരുന്നു. കല്യാണം നടത്തുവാൻ താൻ സഹായിക്കും എന്ന് അയാൾ വാക്ക് കൊടുക്കുകയും ചെയ്തു.
ഇതിനായി പണം ചെലവാക്കേണ്ടി വരുമെന്നും അയാൾ പറഞ്ഞു. ഈ വാക്ക് കേട്ട് 90000 രൂപ സോനു അയാൾക്ക് നൽകുകയും ചെയ്തു. എന്നാൽ ഈ പണം പെൺവീട്ടുക്കാർക്കു നൽകാൻ എന്ന് പറഞ്ഞാണ് അയാൾ സോനു എന്ന യുവാവിനെ പ റ്റി ച്ചത്.
ഒടുവിൽ അനിത രത്നാകർ എന്ന യുവതിയുമായി വിവാഹത്തിന് എല്ലാ സജ്ജീകരണങ്ങളും അയാളുടെ നേതൃത്വത്തിൽ നടത്തുകയും ചെയ്തു. അങ്ങനെ പ്രൗഢഗംഭീരമായി തന്നെ ആ വിവാഹം നടക്കുകയും ചെയ്തു.
എന്നാൽ നവവധുമായി സോനു വീട്ടിൽ എത്തുമ്പോൾ നേരം ഏറെ വൈകീരുന്നു. വീട്ടിൽ എല്ലാവരും ക്ഷീ ണം കൊണ്ട് പെട്ടന്ന് ഉറങ്ങാൻ ആയി പോയി. കിടപ്പുമുറിയിൽ എത്തിയപ്പോൾ തനിക്കു സുഖം ഇല്ലെന്നും കുറച്ചു കാറ്റ് കൊണ്ട ശേഷം വരാം എന്ന് പറഞ്ഞു അനിത ടെറസിലേക്കു പോകുക ആയിരുന്നു.
അതിനുശേഷം, കുറെ സമയം കഴിഞ്ഞപ്പോൾ ആരെയും കാണാതെ വന്നപ്പോൾ സോനു ടെറസിലേക്കു പോയി. അവിടെ എല്ലായിടത്തും നോക്കിയെങ്കിലും അനിതയെ കണ്ടെത്തുവാൻ ആയില്ല.
പ്രശസ്ത മലയാളം തമിഴ് ഗായിക വിട പറഞ്ഞു ന ടുക്കംമാറാതെ സംഗീത ലോകം; അവസാനപാട്ടും സൂപ്പർഹിറ്റ്
നാ ണക്കേ ട് വിചാരിച്ചു ഇയാൾ ബന്ധുക്കളോട് ആരോടും തന്നെ പറഞ്ഞതുമില്ല. ഒടുവിൽ വിവരം അറിഞ്ഞു ബന്ധുക്കൾ എല്ലാവരും തന്നെ ഏറെ നേരം തിര ച്ചിൽ ന ടത്തിയെങ്കിലും അനിതയെ ആർക്കും ക ണ്ടെത്തുവാൻ സാധിച്ചില്ല.
അങ്ങനെ അവസാനം പോ ലീ സ് സ്റ്റേ ഷ നിൽ പ രാ തി യുമായി എത്തുക ആയിരുന്നു. പോ ലീ സ് നടത്തിയ അ ന്വേ ഷണത്തിൽ ഒടുവിൽ അനിതയെ ക ണ്ടെത്തി. ടെറസിൽ നിന്നും ചാ ടി വിവാഹ വേഷത്തിൽ റോഡിലൂടെ പോകുക ആയിരുന്ന അനിതയെ നൈ റ്റ് പെ ട്രോ ളിം ഗ് സം ഘ മാണ് പി ടികൂ ടിയത്.
അനിതക്കൊപ്പം അഞ്ചുപേരെ പോ ലീ സ് പി ടി കൂ ടു കയും, വ, ഞ്ച ന കു, റ്റം ചു മ ത്തി കേ സെ ടു ക്കുകയും ചെയ്തു. സിനിമയെ വെ ല്ലു ന്ന സംഭ വവികാ സങ്ങളാണ് അവിടെ അര ങ്ങേറിയത്.
മേതിൽ ദേവികയുടെ ഭർത്താവാണോ എന്ന ചോദ്യം നിർത്താൻ നിർമാതാവ്