ഊണ് കഴിഞ്ഞ് വിശ്രമിക്കാൻ പോയ അച്ഛനും മകളും.. എന്നാൽ അമ്മ കണ്ടത് ആ കvണ്ണീർ കാഴ്ച, വി തുമ്പി നാട്.
ഊണ് കഴിഞ്ഞ് വിശ്രമിക്കാൻ പോയ അച്ഛനും മകളും.. എന്നാൽ അമ്മ കണ്ടത് ആ കvണ്ണീർ കാഴ്ച, വി തുമ്പി നാട്.
ന ടുക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ കോഴിക്കോട് നിന്നും എത്തുന്നത്. രാമനാട്ടുകര വൈദ്യരങ്ങാടി പുല്ലുംകുന്നു റോഡിൽ ഒയാസിസിൽ അവതാൻ വീട്ടിൽ ഒരേസമയം തന്നെ രണ്ടു മര ണങ്ങ ൾ നടന്നിരിക്കുകയാണ്.
മാനസയെ അവസാനമായി കാണാൻ കൂട്ടുകാർ, അച്ഛനും മുത്തശ്ശനും അവസാനമായി സ്നേഹത്തോടെ മാനസക്ക് നൽകിയത്
വീട്ടിൽ ഭാര്യ ഉള്ളപ്പോൾ തന്നെ ഭർത്താവും മകളും ഇരുമുറികളിലായി ജീ വൻ ഒടുക്കുക ആയിരുന്നു. സംഭവം അറിഞ്ഞു ന ടുങ്ങി ഇരിക്കുകയാണ് നാട്ടുകാർ ഇപ്പോൾ. ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം നടന്നത്.
അവതാൻ അറുപത്തി ഒന്നുകാരൻ പീതാംബരൻ, മകൾ മുപ്പതുഒന്നുകാരി ശാരിക എന്നിവരെയാണ് കഴിഞ്ഞ ദിവസം വൈകിട്ട് മൂന്നരയോടെ രണ്ട് കിടപ്പു മുറികളിലെ ഫാനിൽ കെ ട്ടിത്തൂ ങ്ങി മ രി ച്ച നിലയിൽ കാണപ്പെട്ടത്.
സാധിക ഈ ഷോയിൽ പങ്കെടുക്കാത്തതിൻ്റെ ഞെ ട്ടിക്കുന്ന കാരണം ഇതാണ്
കരിപ്പൂർ വിമാനത്താവളത്തിൽ കാലിക്കറ്റ് റിട്ടയേഡ് ടെക്‌നിക്കൽ ഡയറക്റ്റർ ആണ് മ രി ച്ച പീതാംബരൻ. പിതാംബരന്റെ ഭാര്യ പ്രഭാവതിയും, അമ്മയും മകൾ സാരികയുമാണ് വീട്ടിൽ താമസം. ശാരിക അവിവാഹിതയാണ്.
ഞായറാഴ്ച ഉച്ചഭക്ഷണത്തിനു ശേഷം പിതാംബരനും മകളും വിശ്രമിക്കുന്നതിനായി ഇരുനില വീടിന്റെ മുകളിലെ മുറികളിലേക്ക് പോയി. എന്നാൽ അൽപ്പം കഴിഞ്ഞു മകളുടെ മുറിയിലേക്ക് എത്തിയ പ്രഭാവതി കണ്ടത് മുറിയിലെ ഫാനിൽ തൂ ങ്ങി യ മകളെ ആണ്.
ക രഞ്ഞു കൊണ്ട് പ്രഭാവതി ഭർത്താവിനെ വിളിച്ചെങ്കിലും അദ്ദേഹം എത്തിയില്ല. തുടർന്ന് ഈ കാര്യം ഭർത്താവിനോട് പറയുവാനായി തൊട്ടടുത്ത കിടപ്പു മുറിയിൽ ചെന്നെങ്കിലും മുറി അകത്തു നിന്നും കുറ്റിയിട്ടു നിലയിൽ ആയിരുന്നു.
ബ ഹ ളം വെച്ചപ്പോൾ അയൽവാസികൾ ഓ ടിയെത്തി മുറിയുടെ വാതിൽ ച വിട്ടി പൊ ളിച്ചു അകത്തു കടന്നപ്പോൾ അച്ഛൻ പീതാബരനെയും ഫാനിൽ തൂ ങ്ങി മ രി ച്ച നിലയിൽ കണ്ടെത്തി. ഒരേ സാരി മുറിച്ചാണ് ഇരുവരും ഫാനുകളിൽ കെട്ടി ആ ത്മ ഹ ത്യ ചെയ്തത് എന്ന വിവരമാണ് പുറത്തു വരുന്നത്.
ബോബി ചെമ്മണ്ണൂരിന്റെ ഏക മകളുടെ വിവാഹം കണ്ട് അമ്പരന്ന് മലയാളികൾ.. വിവാഹ ചിത്രങ്ങൾ വൈറൽ
ശാരികയുടെ ആ ത്മ ഹ ത്യാ കുറിപ്പ് പൊ ലീ സി ന് ലഭിച്ചു എന്നാണു സൂചന. ഏറെ നാളായി മാ നസിക ത കരാറുകൾക്കു ചികിത്സയിലായിരുന്നു ശാരിക. മരുന്നിന്റെ തീ വ്രത താങ്ങുവാൻ ആകില്ലെന്നാണ് കുറിപ്പിലുള്ളത് എന്നാണ് പോ ലീ സ് പറയുന്നത്.
മകൻ പ്രജിത് ബംഗളൂരിൽ എഞ്ചിനീയറാണ്. ബാംഗളൂരിൽ തന്നെ എൻജിനീയറായ ശ്രുതി മരുമകളാണ്. കോഴിക്കോട് അ സിസ്റ്റന്റ് ക മ്മീ ഷണർ എ.എം.സിദ്ദിഖിന്റെ നേതൃത്വത്തിൽ ഫറോക്ക് പോ ലീ സ് സ്ഥലത്തെത്തി മേ ൽനട പടികൾ സ്വീകരിച്ചു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
പ്രശസ്ത മലയാളം തമിഴ് ഗായിക വിട പറഞ്ഞു ന ടുക്കംമാറാതെ സംഗീത ലോകം; അവസാനപാട്ടും സൂപ്പർഹിറ്റ്