ഞെ ട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുൻ എം എൽ എ പി സി ജോർജ്
ഞെ ട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുൻ എം എൽ എ പി സി ജോർജ്
ഉ ഗ്രപ്ര ഹര ശേ ഷിയുള്ള പി സ്റ്റി ൽ ഒരാളുടെ കൈവശം വരണമെങ്കിൽ അതിനു പിന്നിൽ ശക്തമായ ആരുടെയോ കൈകൾ ഉണ്ട്. എന്നാൽ കോതമംഗലത്തെ കൊ ല പാ ത കത്തിൽ പോ ലീ സ് അ ന്വേ ഷണം ഊർജ്ജിതമാക്കണം എന്ന് മുൻ എം എൽ എ പി സി ജോർജ് മാധ്യമങ്ങളോട് പറഞ്ഞു.
തന്റെ കൈയിലുള്ള ലൈ സ ൻ സുള്ള പി സ്റ്റ ലി ൽ 2 . 2 mm കാ ലിബറാണ്. ഇതിനു ഏകദേശം എട്ടു ലക്ഷം രൂപയോളം വില വരും. ഒരു ആനയെ തന്നെ വെ ടിവെ ച്ചി ടാനുള്ള ശേഷി ഉള്ളതാണ് ഇ തോ, ക്ക്.
അങ്ങനെ ഉള്ളപ്പോൾ 7 . 62 പിസ്റ്റ ൾ കാ ലിബർ ഉള്ള തോ ക്കി നു വലിയ ശക്തി തന്നെ ആണ് ഉള്ളത്. നല്ല വിലയും ഉണ്ടാകും. ഇത്തരം പി സ്റ്റ ൾ യുവാവിന് ലഭിക്കണം എങ്കിൽ ഒന്നുകിൽ തീ വ്ര വാ ദ സം ഘടനയുമായി ബന്ധമുണ്ടാകണം പി സി ജോർജ് പറയുന്നു.
അല്ലെങ്കിൽ ഇന്ത്യൻ അ ർ മി യിലുള്ള ആരുടെയെങ്കിലും സഹായം ലഭിച്ചിരിക്കണം. ഗു രു തരമായ പ്ര ശ്നമായി തന്നെ ഇതിനെ കണ്ടു ശക്തമായ ഒരു അ ന്വേ ഷണം നടത്തി, തോ ക്ക് എങ്ങനെ യുവാവിന് ലഭിച്ചു എന്ന് ക ണ്ടെത്തേണ്ടത് അനിവാര്യമാണ്.
മാനസയെ കുറിച്ച് കൂട്ടുകാർ പറഞ്ഞത് കേട്ടോ, മകളുടെ വാർത്ത ടിവിയിൽ കണ്ട് അമ്മ
അങ്ങനെ യഥാർത്ഥമായ ഒരു ഉറവിടം കണ്ടെത്തിയാൽ പല ഞെ ട്ടിക്കുന്ന വിവരങ്ങൾ പുറത്തു കൊണ്ടുവരുവാൻ സാധിച്ചേക്കാം എന്ന് ജോർജ് വ്യക്തമാക്കി.
കോതമംഗലത്തു വെ, ടി ഉ തി ർത്ത തോ, ക്ക് ഏതെങ്കിലും സൈ നി കനിൽ നിന്നും വാങ്ങിയതോ, മോ ഷ്ടി ച്ചതോ ആകാം എന്നുമാണ് പോ ലീ സ് അനുമാനിക്കുന്ന സൂചനകൾ. സാധാരണ ഗതിയിൽ വിപണിയിൽ ലഭ്യമാകാത്ത തോ ക്കാ ണ് ഇത്.
മാത്രവുമല്ല സംഭവസ്ഥലത്തു നിന്നും കണ്ടെടുത്ത തോ, ക്ക് ആദ്യ ഘട്ട പരി ശോധനയിൽ പഴക്കമുള്ളതും, പിടി മാറ്റിയതുമാണ്. ചെനീസ് പി സ്റ്റ ലിൽ ഇത്തരം പിടി കണ്ടിട്ടില്ലാത്തതിനാൽ ക, ള്ള തോ, ക്ക് ആകുമെന്നായിരുന്നു ആദ്യനിഗമനം.
എന്നാൽ പിടി ഒഴികെയുള്ള പി സ്റ്റ ളും കു ഴലും കമ്പനി മൈഡ് ആണ്. അതുകൊണ്ടു തന്നെ ക ള്ളത്തോ ക്ക് ആകാം എന്ന് കരുതാനാകില്ല. പിടി പൊട്ടിപോയതിനാൽ മാറിയതാകാനാണ് സാധ്യത.
മാനസയെ വ ധി ക്കു ന്നതിനായി മ നപൂർവം സംഘടിപ്പിച്ചതാകാം തോ ക്ക് എന്നതാണ് പോ ലീ സിന്റെ പ്രാഥമിക വിലയിരുത്തൽ. പഴയ തോ, ക്ക് ആയതിനാൽ ഇത് നേരായ വഴിയിൽ അല്ലാതെ സംഘടിപ്പിച്ചാകാൻ ആണ് സാധ്യത എന്നാണ് കരുതുന്നത്.
ഇന്ന് സർവീസിൽ നിന്നും പടിയിറങ്ങുന്ന ഋഷി രാജ് സിംഗിന്റെ വേറിട്ട കൊമ്പൻ മീശയും ജീവിതവും