രക്ഷപെട്ട് കരയിൽ എത്തി, എന്നാൽ മര ണം തിരികെ വിളിച്ചു… സംഭവിച്ചത് കണ്ടോ
രക്ഷപെട്ട് കരയിൽ എത്തി, എന്നാൽ മര ണം തിരികെ വിളിച്ചു… സംഭവിച്ചത് കണ്ടോ
പത്തനംതിട്ട – റാന്നി പുതുശേരിമല ചാമക്കാലായിൽ ഗോപാലകൃഷ്ണൻ നായരുടേയും ആനന്ദവല്ലിയുടേയും മകൻ ശ്രീജിത്ത് ഗോപാലകൃഷ്ണനാണ് മ രിച്ചത്. നാല്പത്തിരണ്ടു വയസ്സായിരുന്നു.
ഒരു മിനിട്ട് കൊണ്ടു എല്ലാം മാറി മറിഞ്ഞു – ദൃശ്യങ്ങൾ പുറത്ത് – കണ്ണീർകാഴ്ച
കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം. സിത്ര കോയിലൂടെ കാർ നിയന്ത്രണം വിട്ട് കടലിൽ വീഴുകയായിരുന്നു. വെള്ളത്തിനടിയിലായ കാറിൽനിന്ന് ശ്രീജിത്ത് നീന്തി രക്ഷപ്പെട്ടതാണ്. എന്നാൽ, വിലപിടിപ്പുള്ള ചില വസ്തുക്കൾ കാറിൽനിന്ന് വീണ്ടെടുക്കാൻ അദ്ദേഹം തിരികെ നീന്തി.
ഇത്തവണ കൂറ്റൻ തിരമാലകളിൽപെട്ട് മുങ്ങി മ രിക്കുകയായിരുന്നു. ഉടൻ തന്നെ സിവിൽ ഡിഫൻസ് രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും ശ്രീജിത്തിന്റെ ജീവൻ രക്ഷിക്കാനായില്ല.
ഇങ്ങനെയൊന്ന് പ്രതീക്ഷിച്ചില്ല, ഒഴുകിയെത്തി കൂട്ടുകാരികളും വിങ്ങിപ്പൊട്ടി സിസ്റ്റർമാരും
മൃതദേഹം സൽമാനിയ ആശുപത്രി മോ ർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. റോക്ക് ൻ ഹോം മാർബിൾ ആൻഡ് ഗ്രാനൈറ്റ് വിൽ എന്ന ബിസിനസ് സ്ഥാപനം നടത്തുകയാണ് ശ്രീജിത്ത്. ഭാര്യയും കുട്ടികളും ഇദ്ദേഹത്തോടൊപ്പം ബഹറൈനിൽ തന്നെയാണുള്ളത് .
ഭാര്യ വിദ്യ അൽമഹദ് സ്കൂളിൽ അധ്യാപികയാണ്. മകൻ അഭിജിത്ത് കേരളത്തിൽ എൻജിനീയറിങിന് പഠിക്കുന്നു. രണ്ടാമത്തെ മകൾ മാളവിക ഇന്ത്യൻ സ്കൂളിൽ എട്ടാം ക്ലാസിലും ഇളയ മകൾ ദേവിക ആറാം ക്ലാസിലും പഠിക്കുന്നു.
മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള ഒരുക്കം നടക്കുന്നു. പുതുശേരിമല ചാമക്കാലയിൽ ശശിധരൻ നായരുടെയും മണി ടീച്ചറിന്റെയും മകളാണ് മരിച്ച ശ്രീജിത്തിന്റ ഭാര്യ.
ഒന്നും അറിയാതെ നോക്കി ഇരിക്കുന്ന ഒരു വയസുള്ള ആൽഫിയ മോൾ കണ്ണീർകാഴ്ച ആകുന്നു