ഡോക്റ്റർ ആണുപോലും ഡോക്ടർ, സ്ത്രീധനത്തോട് ആ ർത്തിമൂത്ത ഇവനും കുടുംബവും അ ഴി ക്കുള്ളിൽ
ഡോക്റ്റർ ആണുപോലും ഡോക്ടർ, സ്ത്രീധനത്തോട് ആ ർത്തിമൂത്ത ഇവനും കുടുംബവും അ ഴി ക്കുള്ളിൽ
സ്ത്രീധനത്തിന് പേരിൽ പെൺകുട്ടിയെ നിരന്തരം പീ ഡി പ്പി ക്കുകയും കാൽ ത ല്ലി യൊടിക്കും ചെയ്ത വീട്ടുകാർ ഇനി ജ, യി ലിൽ കിടന്നാൽ മതി എന്ന് ഹൈ ക്കോ ട തി. കേസിൽ ഒ ന്നാംപ്ര തി തിരുവനന്തപുരം വട്ടപ്പാറ കണ്ണംകുഴി സ്വദേശി ഡോക്ടർ സിജോ രാജൻ സഹോദരൻ റിജോ രാജൻ മാതാപിതാക്കളായ സി.രാജൻ വസന്ത എന്നിവർ സമർപ്പിച്ച മുൻകൂർ ജാ, മ്യാപേ ക്ഷ കോ ട തി തള്ളി.
അച്ഛൻ നവവധുവായ തന്റെ മകൾക്കു കൊടുത്ത സമ്മാനം കണ്ടു ഞെട്ടി ഭർതൃ വീട്ടുക്കാർ..
ഇവരോട് കോ ട തിയിൽ കീഴടങ്ങാനും കോ ട തി നിർദ്ദേശിച്ചതോടെ കുടുംബം മുഴുവൻ അ ഴി ക്കുള്ളിലായി. ആ രോ പണങ്ങൾ ഗൗരവമുള്ളതാണെന്നും ഇത്തരം ആളുകൾക്ക് മുൻകൂർ ജാമ്യം നൽകുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും കോ ട തി നിരീക്ഷിച്ചു.
സർക്കാർ സർവീസിൽ ഡോക്ടറാണ് സിജോ. അടുത്തയിടെയാണ് സർവീസിൽ പ്രവേശിച്ചത്. കോ വി ഡ് ഡ്യൂട്ടിയിലാണ് എന്നും അതിനാൽ മുൻകൂർ ജാ,മ്യം അനുവദിക്കണമെന്നായിരുന്നു ആവശ്യപ്പെട്ടിരുന്നത്. കൂടുതൽ സ്വത്തും പണവും ആവശ്യപ്പെട്ട് ഭാര്യയെ ശാരീരികവും മാനസികവുമായി ഉ പ ദ്ര വിച്ചത്തിന്റെ സംഭവങ്ങൾ നാൾക്കുനാൾ വർധിച്ചുവരികയാണ്.
ഇത്തരം അ തി ക്ര മങ്ങൾക്ക് നടുവിൽ പെൺകുട്ടികൾക്ക് ഭർതൃവീട്ടിലെ ജീവിതം അപ ക ട കരമായി മാറുന്നു എന്നും കോ ട തി നിരീക്ഷിച്ചു. നി യമ ന ട പടികൾ സ്വീകരിക്കുന്നതിന് ഒപ്പം സമൂഹത്തിൽ വ്യാപകമാകുന്ന ഈ വിപത്ത് തടയുന്നതും സമൂഹ മനസാക്ഷി ഉണരണം എന്നും കോ ട തി ആവശ്യപ്പെട്ടു.
സ്വകാര്യഭാഗം ചെ ത്തിക്ക ളഞ്ഞതു പോലെ, ട്രാൻസ്ജെൻഡർ അനന്യ അന്ന് പറഞ്ഞു, ഞെട്ടിക്കുന്ന വിവരങ്ങൾ
യുവതികളെ ശാരീരികവും മാനസികവുമായി പീ ഡി പ്പിച്ച് അവരുടെ വീട്ടിൽ നിന്ന് കൂടുതൽ സ്വത്ത് നേടി ഭർതൃവീട്ടുകാരുടെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്തുന്ന സംഭവങ്ങൾ നാട്ടിൽ ഏറി വരികയാണ് എന്ന് ഹൈ ക്കോ ട തി കു റ്റ പ്പെടുത്തി. പീ, ഡ ന ആരോപണങ്ങളിൽ ഭർത്താവിനും ഭർതൃവീട്ടുകാർക്കും എതിരെ രജിസ്റ്റർ ചെയ്യപ്പെടുന്ന കേ സു കൾ വർധിച്ചിട്ടും വിവാഹം കഴിച്ചെത്തുന്ന പെൺകുട്ടികളോട് വീട്ടുകാരുടെയും സമൂഹത്തിന്റെയും മനോഭാവം മാറുന്നില്ല എന്ന് കോ ട തി ചൂണ്ടിക്കാട്ടി.
ഏഴു മാസം മുൻപ് ആയിരുന്നു ഇരുവരുടെയും വിവാഹം. 7 ലക്ഷം രൂപയും ബല്ലോണ കാറും സ്ത്രീധനമായി ഭർത്താവിനെ വീട്ടുകാർ കൈപ്പറ്റി. 101 പവൻ സ്വർണവും പെൺകുട്ടിക്ക് നൽകി. ഇതിനു പുറമെ രണ്ട് ഏക്കർ ഭൂമിയും മകളുടെ പേര് രജിസ്റ്റർ ചെയ്ത നൽകി. ഇതിൽ റോഡ് ഫ്രണ്ടെജ് ഉള്ള 10 സെന്റ് സ്ഥലം സിജോ സ്വന്തം പേരിൽ പെൺകുട്ടിയിൽ നിന്നും എഴുതി വാങ്ങിയിരുന്നു.
ബാക്കി സ്ഥലം വിൽക്കാൻ പെൺകുട്ടിയെ നിർബന്ധിച്ചു എങ്കിലും അവൾ അതിനു സമ്മതിച്ചില്ല. ഇക്കാരണത്താൽ ഭർത്താവിന്റെ വീട്ടുകാർ ചേർന്ന് പെൺകുട്ടിയെ പീ ഡി പ്പിച്ചു എന്നാണ് കേ, സ്. ഇതിന്റെ പേരിൽ പെൺകുട്ടിയുടെ കാല് ത ല്ലി യൊ ടിച്ചു. പീ ഡ നം സഹിക്കാനാവാതെ പെൺകുട്ടി വീട്ടുകാരെ വിളിച്ചു വരുത്തി.
ഏപ്രിൽ 14ന് വീട്ടിലെത്തിയപ്പോൾ ഭർത്താവും സഹോദരനും അച്ഛനും ചേർന്ന് പെൺകുട്ടിയുടെ അച്ഛനെയും സഹോദരനെയും ആ ക്ര മി ക്കുകയും ചെയ്തു. ആ ക്ര മ ണത്തിൽ പ രി ക്കേറ്റ അവർ ചികിത്സയിലാണ്. പ രാ തി ക്കാരിക്ക് വേണ്ടി ഹൈ ക്കോ ട തി അഭിഭാഷകരായ അഡ്വക്കേറ്റ് തോമസ് ആന കല്ലുങ്കൽ, അഡ്വക്കേറ്റ് മരിയ പോൾ എന്നിവരാണ് ഹാജരായത്.
നടൻ അബുസലീം ഇക്ക ചെറിയ പുള്ളിയല്ല…