പുറത്തുവരുന്നത് നടുക്കുന്ന വിവരങ്ങൾ…. വിറയൽ മാറാതെ നാട്
പുറത്തുവരുന്നത് നടുക്കുന്ന വിവരങ്ങൾ…. വിറയൽ മാറാതെ നാട്
ആക്ര മണ പരമ്പരകളിലൂടെ നാട്ടുകാരുടെ പേ ടിസ്വപ്നമായി മാറിരുന്ന കൊ ടുംക്രൂരൻ കട്ടപ്പന അമ്പല കവല കാവുംപടി ഭാഗത്ത് മഞ്ഞാങ്കൽ വീട്ടിൽ പോത്തൻ അഭിലാഷ് എന്നറിയപ്പെടുന്ന ആന അഭിലാഷിനെ കാ പ്പ നി യമപ്രകാരം ജ യിലിൽ അടച്ചു.
റോസ്ലിന്റെ മകൾ മഞ്ജുവിന്റെ ഭർത്താവിന് സംഭവിച്ചതറിഞ്ഞ നടുക്കത്തിൽ നാട്
ചെറുപ്പം മുതലേ തന്നെ മറ്റുള്ളവരെ ക്രൂ രമായി പരിക്കേൽപ്പിക്കുന്ന സ്വഭാവമുള്ള പ്രതി 2009ൽ സ്വന്തം കൂട്ടുകാരന്റെ മാതാവിനെ കൂട്ടുകാരന്റെ സഹായത്തോടെ കെട്ടിയിട്ട് അ തിക്രൂരമായി ബ ലാത്സംഗം ചെയ്യുകയും കൂടാതെ മറ്റുള്ള സ്ത്രീകളെയും അയൽവാസികളെയും യാതൊരു പ്രകോപനവും കൂടാതെ വെ ട്ടിപ്പരിക്കേൽപ്പിക്കുകയും ദേ ഹോപദ്രവം ഏൽപ്പിക്കുകയും സ്ത്രീ കളെ മാ നഭംഗപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു.
2013 ൽ ഭാര്യാ പിതാവിനെ യാതൊരു പ്ര കോപനവും കൂടാതെ വള്ളക്കടവിൽ ഉള്ള വീട്ടിൽ ചെന്ന് വെ ട്ടി കൊ ലപ്പെടുത്തിയ പ്ര തി, 2018ൽ സ്വന്തം മാതാവിന്റെ അനുജത്തിയെയും അവരുടെ മകളെയും യാതൊരു പ്രകോ പനവും കൂടാതെ വെ ട്ടി പ രിക്ക് ഏൽപ്പിച്ചു.
എല്ലാരും ആ ദാരുണ കാഴ്ച നോക്കി നിന്നപ്പോൾ പ്രണവ് മോഹൻലാൽ ചെയ്തത്.. ഇങ്ങേര് പൊളി തന്നെ..! വീഡിയോ
2018ൽ കാ പ്പ നി യമപ്രകാരം ജ യിൽ ശി ക്ഷ അനുഭവിച്ച പ്ര തി തന്റെ അയൽവാസിയും വി ഷം ക ഴിച്ചു മ രണാസന്നനായി കിടന്ന സമയത്ത് ആശുപത്രിയിൽ എത്തിച്ചു ജീ വൻ ര ക്ഷപ്പെടുത്തിയ ഓട്ടോറിക്ഷ ഡ്രൈവർ ഷാജിയെ 2019 ഡിസംബർ മാസം ആ ക്രമിച്ചു. മാ രകമായി വെ ട്ടേറ്റ് ഷാജി ഒരു വശം തളർന്നു കി ടപ്പാണ്.
ഈ കേ സിൽ ഒരു വർഷത്തോളം ഒ ളിവിലായിരുന്ന പ്ര തിയെ തമിഴ്നാട്ടിലെ പളനിയിൽ നിന്ന് ഒരു വർഷത്തിനുശേഷമാണ് പോ ലീസ് പി ടികൂടിയത്. അതിനുശേഷം ഈ കേ സിൽ ജാ മ്യത്തിൽ ഇറങ്ങിയ പ്ര തി തന്റെ സഹോദരിയെ വീട്ടിൽ കയറി ആക്ര മിച്ചു പ രിക്കേൽപ്പിച്ചു. അതിനുശേഷം പ കതീരാത്ത സഹോദരിയുടെ 17 വയസ്സുള്ള മകനെ കൊ ലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു.
കണ്ണീരോടെ ഒരു നാട്, സംഭവിച്ചതറിഞ്ഞ് പൊട്ടിക്കരഞ്ഞ് അച്ഛൻ
ഇതിനുശേഷം ഒ ളിവിൽ കഴിഞ്ഞു വരവേയാണ് കട്ടപ്പന ഡി വൈഎസ്പി വി എ നിഷാദ് മോന്റെ നേതൃത്വത്തിൽ ഉള്ള സംഘം ഇടുക്കി ശാന്തൻപാറ കെ ആർ വിജയ എസ്റ്റേറ്റിൽ ഗു ണ്ടാ സംഘങ്ങളുടെ സംര ക്ഷണയിൽ ഒ ളിവിൽ കഴിഞ്ഞിരുന്ന പ്ര തിയെ അതി സാഹസികമായും തന്ത്രപരമായും ഏലക്കാടുകൾക്കിടയിലൂടെ ഓ ടിച്ചിട്ട് പി ടികൂടിയത്.
ഇയാൾ ജയിലിൽ നിന്നും ഇറങ്ങുന്ന സമയങ്ങളിൽ സമീപവാസികൾ മര ണ ഭ യത്തോടെ കൂടിയാണ് കഴിയുന്നത്. ഏതുസമയവും പ്ര തിയുടെ പിന്നിൽ നിന്നുള്ള മാ രക ആ യുധം ഉപയോഗിച്ചുള്ള ആ ക്രമം ഭ യന്ന് വൈകിട്ട് ആറുമണിക്ക് ശേഷം സമീപവാസികളായ ആളുകൾ ആരും തന്നെ വീടിനു പുറത്തിറങ്ങാറില്ല. ഇപ്പോൾ അടുത്ത ബന്ധുക്കളെയും സഹോദരങ്ങളെയും വരെ ആക്ര മിക്കുന്ന ക്രൂ രതയിലേക്ക് പ്ര തി എത്തിയെന്നും പൊ ലീസ് പറയുന്നു.
കണ്ണീരോടെ ഒരു നാട്, അമ്മക്കും കുഞ്ഞിനും സംഭവിച്ചത്
ഇയാൾക്കെതിരെ സാക്ഷി പറയുവാൻ പോലും ആളുകൾക്ക് ഭയ മാണ്. ആരെങ്കിലും പറഞ്ഞാൽ ജ യിലിൽ നിന്നും ജാ മ്യത്തിൽ ഇറങ്ങിയശേഷം അവരെ ആക്ര മിക്കുകയാണ് ഇയാളുടെ പതിവ്. സമീപവാസികൾ ഇയാളെ പേ ടിച്ച് വീട് ഉ പേക്ഷിച്ചുപോകുന്ന സ്ഥിതിയുമുണ്ടായി.
മകൻ സ്വന്തം അച്ഛനോട് ചെയ്തത് കണ്ടോ? വിശ്വസിക്കാനാകാതെ ഒരു നാട്