കണ്ണീരോടെ ഒരു നാട്, അമ്മക്കും കുഞ്ഞിനും സംഭവിച്ചത്
കണ്ണീരോടെ ഒരു നാട്, അമ്മക്കും കുഞ്ഞിനും സംഭവിച്ചത്
ആലപ്പുഴയിൽ നവജാത ശിശുവും അമ്മയും മ രിച്ചു. കൈനകരി കായിത്തറ വീട്ടിൽ രാംജിത്തിന്റെ ഭാര്യ അപർണ്ണയും കുട്ടിയുമാണ് മ രിച്ചത്.
നടൻ കൊച്ചുപ്രേമന്റെ അവസാന വീഡിയോ..! ഒടുവിലായി പറഞ്ഞ വാചകം ഇങ്ങനെ..! നൊമ്പരം നിറയുന്നു
ആലപ്പുഴ മെഡിക്കൽ കോളജിലേ ചികിത്സ പിഴവാണ് മര ണകാരണമെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. അപർണ ഇന്ന് രാവിലെ അഞ്ചുമണിയോടെയാണ് മ രിച്ചത്. കുട്ടി ഇന്നലെ രാത്രിയോടെ മ രിച്ചിരുന്നു.
ലേബർമുറിയിൽ പരിചരിച്ച ഡോക്ടർമാർ ഉൾപ്പെടെയുള്ള മുഴുവൻ ജീവനക്കാർക്കെതിരെയും ബന്ധുക്കൾ പരാതി നല്കിരുന്നു. സംഭവത്തിൽ ആരോഗ്യ വകുപ്പ് മ ന്ത്രി വീണാ ജോർജ് അന്വേഷണത്തിന് ഉത്തരവിട്ടു. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോട് വിദഗ്ധ സമിതി രൂപീകരിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ മ ന്ത്രി നിർദേശം നൽകുകയും ചെയ്തു.
സ്‌കൂളിലെ വിദ്യാർത്ഥികളുടെ ബാഗ് പരിശോധിച്ചപ്പോൾ അദ്ധ്യാപകർ കണ്ട കാഴ്ച
അതേസമയം സംഭവത്തിൽ ഡോക്ടർക്കെതിരെ നടപടി. സീനിയർ ഗൈനക്കോളജിസ്റ്റ് ഡോക്ടർ തങ്കു കോശിക്കെതിരെയാണ് നടപടി. ഡോക്ടറോട് രണ്ടാഴ്ച നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ നിർദേശിച്ചിരിക്കുകയാണ്.
വിശദമായ അന്വേഷണ റിപ്പോർട്ടിന് ശേഷം ഡോക്ടർക്കെതിരെ തുടർ നടപടി സ്വീകരിക്കും. കളക്ടർ, എസ് പി എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം. ശസ്ത്രക്രിയുടെ സമയത്ത് ഡോക്ടർ ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കൾ പരാതി ഉന്നയിച്ചിരുന്നു.
3 പിഞ്ചുകുഞ്ഞുങ്ങൾ… ആ കാഴ്ച കണ്ട് അലമുറയിട്ട് അച്ഛൻ, വിശ്വസിക്കാനാകാതെ നാട്ടുകാർ
ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ അമ്മയുടെയും നവജാത ശിശുവിന്റെയും മര ണം ചികിത്സാ പിഴവാണെന്ന് ആരോപണമുയർന്ന പശ്ചാത്തലത്തിൽ സംസ്ഥാന മനുഷ്യാവ കാശ ക മ്മീഷൻ സ്വമേധയാ കേ സെടുത്തിട്ടുണ്ട്. ആലപ്പുഴ മെഡിക്കൽ കോളേജ് സൂ പ്രണ്ട് ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ അംഗം വി.കെ. ബീനാകുമാരി ആവശ്യപ്പെട്ടു.
കോടീശ്വരൻ പക്ഷേ പറഞ്ഞിട്ടെന്താ, നിർമ്മാതാവ് ജയ്‌സൺ ഇളങ്കുളത്തിന് സംഭവിച്ച കണ്ടോ?ഞെട്ടി താരലോകം