മഞ്ജു വാര്യരെയും കാവ്യയെയും പറ്റിയുള്ള അഭിഭാഷകയുടെ വൈറൽ കുറിപ്പ്, ഈ വെളിപ്പെടുത്തലുകള്‍ ഞെട്ടിക്കും

Read Time:6 Minute, 4 Second

മഞ്ജു വാര്യരെയും കാവ്യയെയും പറ്റിയുള്ള അഭിഭാഷകയുടെ വൈറൽ കുറിപ്പ്, ഈ വെളിപ്പെടുത്തലുകള്‍ ഞെട്ടിക്കും

ഒരുകാലത്തു മലയാളികളുടെ ജനപ്രിയ നടിയായി മാറി കുടുംബിനിയായി കഴിയുന്ന താരമാണ് കാവ്യാ മാധവൻ. മഞ്ജുവുമായി പിരിഞ്ഞ ദിലീപിനെ കാവ്യാ വിവാഹംകഴിക്കുക ആയിരുന്നു. ഇത് കാവ്യയുടെ ഇമേജിനെ കാര്യമായി തന്നെ ബാധിച്ചു. ഇപ്പോൾ കാവ്യയെ പറ്റിയുള്ള അഡ്വക്കേറ്റ് അനില ജയന്റെ ഫേസ്ബുക് കുറിപ്പാണു വൈറൽ ആകുന്നത്.

മീനാക്ഷി എന്നും തന്റെ ഹൃദയത്തോട് ചേർത്ത് നിർത്തുന്ന ആളാണ് രണ്ടാനമ്മയായ കാവ്യ മാധവൻ

ഫേസ്ബുക് കുറിപ്പ് ഇങ്ങനെ – ഇന്ന് കാവ്യ മാധവന്റെ പിറന്നാളാണ്. ഒരുപാട് പേർ അവർക്ക് ആശംസകൾ അർപ്പിക്കുന്നു. അവർ തിരിച്ച് ഒരു നന്ദി ഏതെങ്കിലും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ ഇടുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. അതിനൊരു കാരണമുണ്ട്.

കേരളത്തിൽ ഏറ്റവുമധികം സൈ ബർ ആക്ര മണം നേരിട്ട സ്ത്രീകളുടെ പട്ടികയിൽ അവരുണ്ട് എന്നത് തന്നെയാണ് അങ്ങനെ വിശ്വസിക്കാൻ കാരണം. അവർ അവസാനമായി ഫേസ്ബുക്കിൽ ഒരു പോസ്റ്റിടുന്നത് മൂന്നുവർഷം മുമ്പ് 2019 ഡിസംബർ 25നാണ്. അതിന് കീഴിൽ ‘നീ മഞ്ജുവിന്റെ ജീവിതം തകർത്തവളല്ലേ’ എന്നൊക്കെ കമന്റിട്ട് ആൾക്കൂട്ടം അരങ്ങുവാഴുകയാണ്.

ഒരു പെണ്ണ് ആഗ്രഹിക്കുന്ന ഒന്നും കണ്ണേട്ടൻ തരണില്ല്യ, നൊമ്പരമായി ഐശ്വര്യയുടെ അവസാനകുറിപ്പ് ഐശ്വര്യ

അത് കുറഞ്ഞ് പോയാൽ നികത്താൻ ലക്ഷക്കണക്കിന് രൂപ കൊടുത്ത് കമെന്റ്റിടാൻ പി ആർ ഏജൻസികളും. ഏത് മഞ്ജു എന്നല്ലേ?
കേരളത്തിലെ ഒരു ഡി ജി പിയുടെ സഹായത്തോടെ മുൻ ഭർത്താവിന്റെ ജീവിതം തകർക്കാൻ ഗൂ ഢാലോചന നടത്തി എന്ന് സു പ്രീംകോ ടതിയുടെ മുൻപാകെയുള്ള ഹർജിയിൽ പേരുള്ള മഞ്ജു.

സ്വന്തം മകൾക്ക് പോലും വിശ്വാസം തോന്നിപ്പിക്കാൻ കഴിയുന്ന ഒരംശം സത്യം കയ്യിലില്ലാത്ത ഒരാൾ. ഈ ഓണത്തിന് പോലും ലക്ഷക്കണക്കിന് രൂപ ചിലവഴിച്ച് സ്പോൺസർഡ് പരിപാടികൾ ചെയ്യുന്ന മഞ്ജു. ഈ മഞ്ജുവിന്റെ ജീവിതം തകർത്തു എന്ന് നിങ്ങൾ ആരോപിക്കുന്ന കാവ്യാ മാധവനെ കൂടി നോക്കണം.

എല്ലാം ഇത്രയേ ഉള്ളൂ , സ്വന്തം സുജാത സീരിയൽ നടിക്ക് സംഭവിച്ചത് കണ്ടോ? വിശ്വസിക്കാനാകാതെ താരലോകം

അവരുടെ ആദ്യ വി വാഹമോചന ഹ ർജിയിൽ പറഞ്ഞിരിക്കുന്നത് ശ്രദ്ധിക്കുക. കൊടിയ ജാ തി വിവേചനം ഭർതൃഗൃഹത്തിൽ അവർ അനുഭവിക്കേണ്ടി വന്നു എന്ന്. ഈ കോ വിഡ് കാലത്ത് പോലും ചികിത്സയ്ക്ക് ബുദ്ധിമുട്ടുന്ന, അടിസ്ഥാന സൗകര്യങ്ങൾ ഏറ്റവും കുറവുള്ള കാസർഗോഡ് പോലെ ഒരു സ്ഥലത്തുനിന്ന് മലയാള സിനിമയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഒരു നടിക്ക് കൊടിയ ജാ തി വിവേചനം അനുഭവിക്കേണ്ടി വന്നു എന്നത് എത്ര നിസാരമായിട്ടാണ് മലയാളി കണ്ടത്?

നടി ആക്ര മിക്കപ്പെട്ടു എന്ന് പറയുന്ന കേ സിൽ അവർക്ക് പങ്കുണ്ട് എന്നും അവരാണ് യഥാർത്ഥ പ്രതിയെന്നും വാർത്ത അടിച്ചിറക്കിയിട്ട് അവരെ സാ ക്ഷിയായിട്ടു പോലും കേസിൽ ഉൾപ്പെടുത്താൻ കഴിയാതിരുന്നിട്ടും എത്രമേൽ അപവാദങ്ങളാണ് അവർ നേരിട്ടത്? സ്വന്തം കുഞ്ഞിനും ഭർത്താവിനും ഒപ്പമൊരു ചിത്രം ഒരു പ്രമുഖ വനിതാ മാസിക പ്രസിദ്ധീകരിച്ചപ്പോൾ ഈ നാട്ടിലെ മനുഷ്യർ മുഴുവൻ എന്ത് പുകിലായിരുന്നു.

എല്ലാം ഇത്രയേ ഉള്ളൂ , സ്വന്തം സുജാത സീരിയൽ നടിക്ക് സംഭവിച്ചത് കണ്ടോ? വിശ്വസിക്കാനാകാതെ താരലോകം

സ്വന്തം മകളുടെ പേരിൽ വ്യാ ജവാർത്തകളുടെ മേമ്പോടിയായി ഹാഷ്ടാഗ് ഇട്ട് പോയപ്പോൾ നൊന്ത ഒരമ്മ അവരിലുണ്ടെന്ന് നമ്മൾക്ക് മനസിലാകുമോ? ഈ നാട്ടിലെ സ്ത്രീപക്ഷ സിംഹങ്ങൾക്ക് അതിലൊരു വേദനയും തോന്നാത്തത് എന്തുകൊണ്ടാണ്?
ദിലീപ് നിരപരാധിയാണ് എന്ന വിധി വരും എന്ന് നി യമത്തിന്റെ അടിസ്ഥാനത്തിൽ വിശ്വസിക്കുന്ന ഒരാളാണ് ഞാൻ.

ആ വിധിയുടെ കൂടെ നന്ദി പറഞ്ഞ് ഒരു പോസ്റ്റ്‌ എഴുതാൻ കാവ്യാ മാധവനും കഴിയട്ടെ. അതിന് അവർക്ക് ആയുസ്സ് ഉണ്ടാകട്ടെ. ജന്മദിനാശംസകൾ കാവ്യാ, നിന്നെ മനസിലാക്കുന്ന മനുഷ്യർ കുറവാണെങ്കിലും അങ്ങനെയുള്ളവർ ഉണ്ട് എന്ന് അറിയിക്കട്ടെ. ജന്മദിനാശംസകൾ – ഇങ്ങനെ ആയിരുന്നു ആ കുറിപ്പ്

കാസര്‍കോട് മടിക്കൈയില്‍ നാടിനെ നടുക്കിയ സംഭവം… കണ്ണ് തുറന്ന അമ്മ കണ്ട കാഴ്ച

Leave a Reply

Your email address will not be published. Required fields are marked *

Previous post കാസര്‍കോട് മടിക്കൈയില്‍ നാടിനെ നടുക്കിയ സംഭവം… കണ്ണ് തുറന്ന അമ്മ കണ്ട കാഴ്ച
Next post നടുങ്ങി തൃശ്ശൂർ.. അങ്കണവാടിയിലേക്ക് കുഞ്ഞിനെക്കൂട്ടി പോയ അമ്മ പക്ഷേ ചെയ്തത്..എങ്ങനെ തോന്നിയിത്