ഞെ ട്ടിച്ചസംഭവം തിരുവനന്തപുരത്ത്; പുലർച്ചെ 3 മണിക്ക് കാ മുകിയുടെ വീട്ടിലെത്തിയ യുവാവിന് ദാ രുണാന്ത്യം

Read Time:3 Minute, 10 Second

ഞെ ട്ടിച്ചസംഭവം തിരുവനന്തപുരത്ത്; പുലർച്ചെ 3 മണിക്ക് കാ മുകിയുടെ വീട്ടിലെത്തിയ യുവാവിന് ദാ രുണാന്ത്യം

തിരുവനന്തപുരത്തു യുവാവ് പുലർച്ചെ അയൽവാസിയുടെ വീട്ടിൽ വെച്ച് കു ത്തേറ്റു മ രിച്ചു. യുവാവിനെ കു ത്തിയതിനു ശേഷം വീട്ടുടമ തന്നെ പോ ലീസ് സ്റ്റേ ഷനിൽ എത്തി പറഞ്ഞപ്പോൾ ആണ് സംഭവം പുറംലോകം അറിഞ്ഞത്.

ജ യിലിൽ അഭിഷേകിനെ തേടി എത്തി ആ ദുഃഖ വാ ർത്ത, എല്ലാം അവസാനിച്ചു

തിരുവനന്തപുരം പേട്ടയിലാണ് സംഭവം. 19കാരനായ പേട്ട സ്വദേശി അനീഷ് ജോർജ് ആണ് കൊ ല്ലപ്പെ ട്ടത്. പെൺകുട്ടിയുടെ അച്ഛൻ ലാലൻ പോ ലീസിൽ കീ ഴടങ്ങി.

ക ള്ളനെന്ന് കരുതിയാണ് യുവാവിനെ കു ത്തിയതെന്നാണ് ലാലൻ പോ ലീസിനോട് വ്യക്തമാക്കിയത്. പുലർച്ചെ 4 മണിക്കായിരുന്നു സംഭവം. സംഭവത്തിന് പിന്നാലെ ലാലു പേട്ട പോ ലീസിൽ കീ ഴടങ്ങുകയായിരുന്നു.

അയാൾ എന്നെ… ഞെ ട്ടിക്കുന്ന വെളിപ്പെടുത്തലുമായി ആരാധകരുടെ പ്രിയ സുമിത്ര … പറഞ്ഞത് കേട്ടോ

ക ള്ളനെന്ന് കരുതി അനീഷിനെ ലാലു ആ ക്രമിക്കുകയായിരുന്നു എന്നാണ് പോ ലീസിനോട് പറഞ്ഞത്. പുലർച്ചെ മൂന്ന് മണിയോടെ വീടിനുള്ളിൽ നിന്ന് ശബ്ദം കേട്ടാണ് ലാലു ഉണർന്നത്.

അനീഷിനെ ശ്രദ്ധയിൽ പെട്ടതോടെ ക ള്ളനെന്ന് കരുതി കത്തികൊണ്ട് ആ ക്രമിക്കുകയായിരുന്നു. ശേഷം പോ ലീസ് സ്‌റ്റേഷനിലെത്തി വീട്ടിൽ ഒരു യുവാവ് കു ത്തേറ്റ് കിടക്കുന്നുണ്ടെന്നും ആശുപത്രിയിൽ എത്തിക്കണമെന്നും പറയുകയായിരുന്നു.

ഭർത്താവിന്റെ ക്രൂ രത തു റന്നടിച്ച് വൈക്കം വിജയലക്ഷമി .. വിവാ ഹമോചനത്തിന്റെ ഞെ ട്ടിക്കുന്ന കാരണം പുറത്ത്

പോ ലീസെത്തി അനീഷിനെ മെഡിക്കൽ കോളേജിലേക്കെത്തിച്ചെങ്കിലും ജീ വൻ ര ക്ഷിക്കാനായില്ലമൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോ ർച്ചറിയിലാണ്. ലാലുവിനെ പോ ലീസ് ചോ ദ്യം ചെയ്തു വരികയാണ്.

കൊ ല്ലപ്പെട്ട അനീഷ ബഥനി കോളേജിലെ രണ്ടാം വർഷ ബി കോം വിദ്യാർത്ഥിയാണ്. അനീഷിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതായി പേട്ട സി ഐ പറഞ്ഞു

ആ ഞെ ട്ടിക്കുന്ന വാർത്തയെക്കുറിച്ചു പൊ ട്ടിക്കരഞ്ഞു പറഞ്ഞ് വൈക്കം വിജയലക്ഷ്മി

Leave a Reply

Your email address will not be published. Required fields are marked *

Previous post ആ ഞെ ട്ടിക്കുന്ന വാർത്തയെക്കുറിച്ചു പൊ ട്ടിക്കരഞ്ഞു പറഞ്ഞ് വൈക്കം വിജയലക്ഷ്മി
Next post എറണാകുളത്ത് സ്വന്തം കൂടെപ്പിറപ്പായ ചേച്ചിയെ അനിയത്തി ചെയ്തത് കണ്ടോ? ഞെ ട്ടി നാട്ടുകാരും ബന്ധുക്കളും