3 വർഷം മുമ്പ് കോടീശ്വരി.. എന്നാലിന്ന് ജീവിതം തെ രുവിൽ.. ആലപ്പുഴയിലെ അനിതയുടെ ഞെ ട്ടിക്കുന്ന ജീവിതം
3 വർഷം മുമ്പ് കോടീശ്വരി.. എന്നാലിന്ന് ജീവിതം തെ രുവിൽ.. ആലപ്പുഴയിലെ അനിതയുടെ ഞെ ട്ടിക്കുന്ന ജീവിതം
ജീവിതം മാറി മറിയാൻ ഒരു നിമിഷം മതി. സമ്പന്നതയുടെ മടിത്തട്ടിൽ ജീവിച്ച ഒരു മലയാളി യുവതിയുടെ ജീവിതം മാറിയ കഥയാണിത്… അത്ഭുതത്തോടെയും സന്തോഷത്തോടെയും അല്ലാതെ ഈ വാർത്ത കേൾക്കാൻ ആകില്ല. അതിസമ്പന്നതയിൽ നിന്ന് ഒരു സുപ്രഭാതത്തിൽ ദു രന്തകയ ത്തിലേക്ക് വഴുതി വീണതാണ്.
ഭാര്യ മ രിച്ചിട്ട് രണ്ടു വർഷം കഴിയവേ ഗായകൻ ബിജു നാരായണൻ ചെയ്തത്
ആലപ്പുഴ കണ്ടല്ലൂർ സ്വദേശിനി അനിത ബാലു എന്ന 46 കാരിയുടെ ജീവിതം ഒരു കാലത്ത് ആഡംബര വീടും വാഹനങ്ങളും ദുബായ്, ഷാർജ എന്നിവിടങ്ങളിൽ എല്ലാം നൂതന സൗകര്യങ്ങളോടെ ഓഫീസുകളും കോടിക്കണക്കിന് രൂപയുടെ സ്വത്തും സ്വന്തമായി ഉണ്ടായിരുന്നു. അനിതയ്ക്ക് നാട്ടിലും ഏറെ സ്വത്തുക്കൾ.
എന്നാൽ വിധിയുടെ തിരിച്ചടിയിൽ കഴിഞ്ഞ ഒന്നര മാസത്തോളമായി തെരുവിൽ ആണ് അനിതയുടെ ജീവിതം. ബർദുബായ് ക്ഷേത്രത്തിനു സമീപം വേപ്പുമരം ചോട്ടിലാണ് അനിത ജീവിതം തള്ളിനീക്കുന്നത്. ആരെയും സങ്കടപ്പെടുത്തുന്നത് ആണ് അനിതയുടെ കഥ. വളരെ വിചിത്രവും 20 വർഷമായി അനിത യുഎഇയിൽ ഉണ്ട്.
ആലപ്പുഴ മുതുകുളം സ്വദേശി ബാലു ആണ് അനിതയുടെ ഭർത്താവ്. വിവാഹം കഴിഞ്ഞ ഉടൻ ഭർത്താവിനൊപ്പം ദുബായിൽ എത്തിയതാണ്. സ്വന്തമായി ഇലക്ട്രോ മെക്കാനിക്കൽ ബിസിനസ് ആയിരുന്നു ഇരുവർക്കും 2000 ജീവനക്കാരുള്ള കമ്പനി, കാറുകൾ, ആസ്തികൾ, സമ്പത്ത് എല്ലാം വന്നുചേർന്നു. അനിതയും ബാലുവും ആയിരുന്നു പ്രധാന ബിസിനസ് പങ്കാളികൾ.
ശരണ്യ പോയത് പെറ്റമ്മ അറിഞ്ഞത് സോഷ്യൽ മീഡിയയിൽ കണ്ട്; ആദ്യമായി വെളിപ്പെടുത്തി സീമ ജി നായർ
ഇതിനിടെ യുഎയിലെ ബാങ്കുകളിൽനിന്ന് ബാലു എടുത്ത വായ്പ തിരിച്ചടവ് മുടങ്ങിയതോടെ ആണ് ജാ മ്യം നിന്ന അനിത ജ യിലി ലായി. പിന്നീട് മൂന്നു വർഷത്തെ ജ യി ൽ വാ സം കഴിഞ്ഞു പുറത്തിറങ്ങി. പാസ്പോർട്ടും വിസയും കാലാവധി കഴിഞ്ഞു. സിവിൽ കേ സ് നിലനിൽക്കുന്നതിനാൽ യാത്രാവിലക്കും ഉണ്ട്.
ഇതിനിടെ നാട്ടിൽ പോയ ഭർത്താവ് തിരിച്ചു വന്നതുമില്ല. കോടിക്കണക്കിന് രൂപ കടപ്പെടുത്തി സ്വന്തം ഭാര്യയെ ചതിച്ച് ജ യി ലിൽ അ ട ച്ചിട്ട ബാലു തന്നെക്കാൾ പകുതി വയസ്സ് പ്രായമായ അയാളുടെ തന്നെ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന പെൺകുട്ടിയുമായി നാട്ടിൽ സുഖജീവിതം നയിക്കുന്നു എന്ന വിവരമാണ് പുറത്തുവരുന്നത്.
അതേസമയം അനിത ആകട്ടെ സമനിലതെറ്റിയ അവസ്ഥയിലാണ്. സ്വന്തം പേര് പോലും ഓർക്കാനാകാതെ അവസ്ഥയിലാണ് അനിത. ജീവിതത്തിൽ നിനച്ചിരിക്കാതെ ഏറ്റ തിരിച്ചടികൾ അനിതയെ ത കർക്കു കയായിരുന്നു. എങ്കിലും നന്നായി ഇംഗ്ലീഷും മലയാളവും പറയും. കഴിഞ്ഞദിവസം വഴിയിൽ അലഞ്ഞു സ്ത്രീയുടെ വാർത്ത പുറത്തു വന്നതോടെയാണ് അനിതയുടെ ദു രന്ത കഥ മ റനീക്കി പുറത്തെത്തിയത്.
അതിരാവിലെ പണിക്ക് പോയ ഭർത്താവ് പണി ഇല്ലന്ന് അറിഞ്ഞ് തിരികെ വീട്ടിൽ എത്തിയപ്പോൾ കണ്ട കാഴ്ച
അനിതയ്ക്ക് രണ്ട് ആൺകുട്ടികളുണ്ട്. ഒരു മകൻ ദുബായിലെ സ്കൂളിൽ ജീവനക്കാരനാണ്. മറ്റൊരു മകൻ നാട്ടിലും. മകൻ അമ്മയെ കാണാൻ ബർ ദുബായിൽ വരാറുണ്ട്. എന്നാൽ മകന്റെ കയ്യിൽ നിന്ന് പണം വാങ്ങുകയോ കൂടെ പോകുകയോ ചെയ്യാൻ തയ്യാറല്ല. മകനെ തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിൽ ആണെന്നാണ് സൂചന.
ദുബായ് പോ ലീ സും സന്നദ്ധ പ്രവർത്തകരും അനിതയ്ക്ക് സഹായം നൽകുന്നുണ്ട്. മറ്റൊരിടത്തേക്ക് മാറാതെ ഇന്ത്യൻ കോൺസുലേറ്റിലെ ഉദ്യോഗസ്ഥർ അടക്കം താൽക്കാലിക താമസം ഇടം അനുവദിച്ചെങ്കിലും അവിടെയൊന്നും പോകാൻ കൂട്ടാക്കാതെ മാ നസികമായി ത കർന്ന അവസ്ഥയിലാണ് അനിത.
കേ സ് എല്ലാം തീർത്തു കൊണ്ട് നി യമ പ രമായി താമസ രേഖകൾ ശരിയാക്കി അനുയോജ്യമായ ജോലി ചെയ്ത് ജീവിക്കാൻ അനിതയ്ക്ക് സാഹചര്യമൊരുക്കാൻ ആയി പരിശ്രമിക്കുകയാണെന്ന് ഓർമ്മ ദുബായ് ഭാ രവാഹികൾ പറയുന്നു.
സുജാത ഒരുപാട് വേദന തിന്നാണ് ആ സൂപ്പർഹിറ്റ് ഗാനം പാടിയതെന്ന് ഇപ്പോൾ തുറന്നു പറയുന്നു