ശരണ്യ പോയത് പെറ്റമ്മ അറിഞ്ഞത് സോഷ്യൽ മീഡിയയിൽ കണ്ട്; ആദ്യമായി വെളിപ്പെടുത്തി സീമ ജി നായർ
ശരണ്യ പോയത് പെറ്റമ്മ അറിഞ്ഞത് സോഷ്യൽ മീഡിയയിൽ കണ്ട്; ആദ്യമായി വെളിപ്പെടുത്തി സീമ ജി നായർ
ദിവസങ്ങൾക്കു മുൻപാണ് നടി ശരണ്യ ശശി അ ന്തരിച്ചത്. നീണ്ട പത്ത് വർഷം ക്യാൻസറിനോട് പോരാടി ഉള്ള താരത്തിന്റെ വിയോഗം വീട്ടുകാരെ പോലെ തന്നെ ആരാധകരെയും സ ങ്കടപ്പെ ടുത്തി. പലപ്പോഴും ജീവിതത്തിലേക്ക് പ ടപൊരുതി തിരിച്ചുവന്ന ശരണ്യ വീണ്ടും രോഗത്തെ അതിജീവിക്കും എന്ന് വീട്ടുകാരും കരുതിയത്.
ഞാൻ സന്തോഷിക്കുന്നു… യുവവാവിന്റെ കുറിപ്പ് വൈറലാകുന്നു
ശരണ്യയെ സ്വന്തം മകളെ പോലെ കണ്ട് സ്നേഹിച്ച നടി സീമ ജി. നായർ വേദന ഇനിയും താണ്ടിയിട്ടില്ല. ഇപ്പോളിതാ വേ ദനകൾക്കിടയിലും ശരണ്യയുടെ അവസാന ദിനങ്ങളെ പറ്റി സ്നേഹ സീമയിൽ നിന്നും സീമ പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. സീമ ഇനിയും ഈ വേ ർപാടിന്റെ ഞെട്ടലിൽ നിന്നും മുക്തയായിട്ടില്ല.
മ രിക്കുമെന്ന് ശരണ്യ പ്രതീക്ഷിച്ചിരുന്നില്ല എന്ന് സീമ പറയുന്നു. രോഗത്തെ എല്ലാം തോൽപ്പിച്ച് അഭിനയരംഗത്ത് വീണ്ടും സജീവമാകണം എന്നും ജീവിതത്തെ തിരിച്ചുപിടിക്കണമെന്നും ശരണ്യ ആഗ്രഹിച്ചു. എന്നാൽ വി ധിയുടെ തീരുമാനം മറ്റൊന്നായിരുന്നു. ശരണ്യ ഇത്രയുംവേഗം പോകുമെന്ന് തങ്ങളും കരുതിയില്ല.
അവൾ മ രണത്തെ പേ ടിച്ചിരുന്നില്ല. അതിനാലാണ് ഇത്രയും പ്ര തിസന്ധികൾ ശരണ്യ തരണം ചെയ്തതും . ഇപ്പോഴോന്നും മ രിക്കില്ല എന്ന വിശ്വാസത്തിലായിരുന്നു അവൾ. 10 തവണയാണ് അവളുടെ തലയിൽ സ ർജറി ചെയ്തത്. എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് അവൾ അതിനെ നേരിട്ടത്. അവൾ അനുഭവിച്ച വേ ദനയുടെ പതിനായിരത്തിൽ ഒരംശം പോലും നമ്മൾ ആരും അനുഭവിച്ചിട്ടില്ല എന്ന് സീമ പറയുന്നു.
യുവയുടെയും മൃദുലയുടെയും വിവാഹം കഴിഞ്ഞിട്ടുള്ള ആദ്യത്തെ ഓണത്തിന് സർപ്രൈസ്
അവളുടെ അവസാന നാളുകളിൽ ഞാനും അവർക്കൊപ്പം ആശുപത്രിയിലുണ്ടായിരുന്നു. മരുന്നുകളോട് പ്ര തികരിക്കാതെ അവളുടെ ബി പി കുറഞ്ഞു. ഡോക്ടർമാരെല്ലാം അവസാനിക്കുമെന്ന് സൂചന തന്നെങ്കിലും അവൾ തിരിച്ചു വരുമെന്ന പ്രതീക്ഷയിലായിരുന്നു ഞങ്ങൾക്ക്. ഒടുവിൽ അവൾ പോയി. ശരണ്യയുടെ അമ്മ ഇപ്പോഴും സമനില വീണ്ടെടുത്തിട്ടില്ല.
മകൾ മരിച്ച ഷോ ക്കിലാണ് ആ അമ്മ. സോഷ്യൽ മീഡിയയിലൂടെയാണ് ശരണ്യ വിടപറഞ്ഞത് അമ്മ അറിഞ്ഞത്. പിന്നെ എങ്ങനെയാ അമ്മയുടെ സമനില തെറ്റായിരിക്കും.. അന്നേദിവസം ശരണ്യക്കുള്ള വൈകുന്നേരത്തേക്കുള്ള ഭക്ഷണം കൊണ്ടുവരാൻ രാവിലെ 11 മണിയോടെ വീട്ടിലേക്ക് പോയതാണ്. അതിനിടെയാണ് ഒന്നരയോടെ ശരണ്യ മ രിച്ചത്.
അപ്പോൾ ആശുപത്രിയിലുണ്ടായിരുന്ന ഞങ്ങൾക്ക് കുറച്ചു പേർക്ക് മാത്രമേ വിവരം അറിയാമായിരുന്നുള്ളൂ. ആരെങ്കിലും വീട്ടിലേക്ക് പോയി അമ്മയോട് സാവധാനം കാര്യം പറയാനായിരുന്നു പ്ലാൻ. എന്നാൽ ശരണ്യ മ രിച്ച വിവരം എങ്ങനെയോ പുറത്തുവന്നു. ഇതോടെ സോഷ്യൽമീഡിയയിലും ഫേസ്ബുക്കിലും വാട്സ്ആപ്പിലും എല്ലാം വാർത്ത വൈറലായി.
നീ തന്ന വാക്ക് വെറുതേ ആയല്ലോ? ജീവിതം തുടങ്ങുംമുമ്പ് ഭാര്യയുടെ വി യോഗം; വി തുമ്പി യുവാവിന്റെ വാക്കുകൾ
ആ ദരാഞ്ജലി പോസ്റ്റുകളും എത്തി. ശരണ്യയുടെ ഫോൺ അമ്മയുടെ കയ്യിൽ ആയിരുന്നു. നെറ്റ് ഓൺ ആയിരുന്നതിനാൽ അവയിൽ ചിലതിന്റെ നോട്ടിഫിക്കേഷൻ ഫോണിൽ കാണിച്ചു. അതിൽ ആ ദരാഞ്ജലികൾ ഒപ്പം ശരണ്യയുടെ ഫോട്ടോ കണ്ട് അമ്മ ഓപ്പണാക്കി നോക്കിയപ്പോഴാണ് മകൾ മ രിച്ച വിവരമറിയുന്നത്.
അമ്മയെ വിവരമറിയിക്കാൻ ആശുപത്രിയിൽ നിന്നും തിരിച്ച് അവർ പകുതി വഴി എത്തും മുൻപേ അമ്മ വിവരമറിഞ്ഞു. ഇപ്പോഴും അതിന്റെ ഷോ ക്കിൽ നിന്നും അമ്മ മോ ചിത ആയിട്ടില്ല. ശരണ്യയുടെ നിഴലായിരുന്നു അമ്മ ഇപ്പോഴും ക രച്ചിലാണ്. ആശ്വസിപ്പിക്കാൻ പോലും ആകുന്നില്ല.. മോൾക്ക് വേണ്ടി ആയിരുന്നു ആ ജീവിതവും വേ ദനയോടെ സീമ പറഞ്ഞു നിർത്തുന്നു.
അതിരാവിലെ പണിക്ക് പോയ ഭർത്താവ് പണി ഇല്ലന്ന് അറിഞ്ഞ് തിരികെ വീട്ടിൽ എത്തിയപ്പോൾ കണ്ട കാഴ്ച