അതിരാവിലെ പണിക്ക് പോയ ഭർത്താവ് പണി ഇല്ലന്ന് അറിഞ്ഞ് തിരികെ വീട്ടിൽ എത്തിയപ്പോൾ കണ്ട കാഴ്ച
അതിരാവിലെ പണിക്ക് പോയ ഭർത്താവ് പണി ഇല്ലന്ന് അറിഞ്ഞ് തിരികെ വീട്ടിൽ എത്തിയപ്പോൾ കണ്ട കാഴ്ച
കാസർകോട് വെള്ളാൽ പഞ്ചായത്തിലാണ് സംഭവം. അവിവാഹിതനായ രവി രാമകൃഷ്ണന്റെ വീട്ടിൽ പതിവായിപ്പോകാറുണ്ട്. സംഭവം നടന്ന ദിവസം രാവിലെയും പോയിരുന്നു. ഈ സമയം രാമകൃഷ്ണൻ കൂലിപ്പണിക്ക് പോയിരുന്നു.
യുവയുടെയും മൃദുലയുടെയും വിവാഹം കഴിഞ്ഞിട്ടുള്ള ആദ്യത്തെ ഓണത്തിന് സർപ്രൈസ്
അവിചാരിതമായി രാമകൃഷ്ണൻ തിരിച്ചെത്തിയപ്പോൾ രവിയെ സം ശയാ സ്പദമായ സാഹചര്യത്തിൽ വീടിനകത്തു കണ്ടു. ഇതേക്കുറിച്ചു സംസാരിച്ചപ്പോൾ ഇരുവരും തമ്മിൽ വാക്ക് ത ർ ക്കം ഉണ്ടാകുകയും, തുടർന്നുണ്ടായ മ ർദ്ദ നത്തിൽ രവി മ ര ണപ്പെ ടുകയും ഉണ്ടായി.
സംഭവം നടന്ന ഉടൻ തന്നെ പ്ര തി രാമകൃഷ്ണനെ വെള്ളരിക്കുണ്ട് പോ ലീ സ് ക സ്റ്റഡി യി ൽ എടുത്തിരുന്നു. സംഭവത്തെ കുറിച്ചു പോ ലീ സ് പറയുന്നത് ഇങ്ങനെയാണ്.
ബുധനാഴ്ച രാവിലെ ആറു മണിക്ക് മുൻപ് കവുങ്ങിന് മരുന്നടിക്കാൻ രാവിലെ പോയ രാമകൃഷ്ണൻ, അന്ന് ജോലി ഇല്ലാത്തതിനാൽ ആറരയോട് കൂടി വീട്ടിൽ മടങ്ങി എത്തിയതായിരുന്നു. ഇവരുടെ ഇരുപതു വയസ്സുള്ള മകനും അതി രാവിലെ ജോലിക്കു പോയിരുന്നു.
നീ തന്ന വാക്ക് വെറുതേ ആയല്ലോ? ജീവിതം തുടങ്ങുംമുമ്പ് ഭാര്യയുടെ വി യോഗം; വി തുമ്പി യുവാവിന്റെ വാക്കുകൾ
മടങ്ങി വീട്ടിൽ എത്തിയ രാമകൃഷ്ണൻ തന്റെ ഭാര്യയും കൊ ല്ല പ്പെട്ട രവിയും തമ്മിൽ സം ശയാസ്പ ദമായ സാഹചര്യത്തിൽ കിടപ്പറയിൽ കണ്ടു എന്നും, പ്ര കോ പി തനായ രാമകൃഷ്ണൻ രവിയെ വലി ച്ചു പുറത്തിട്ടു, വീട്ടിൽ ഉണ്ടായിരുന്ന വി റകു കൊണ്ട് ത ലയ്ക്കു അ ടിക്കുക ആയിരുന്നു.
രവിയെ മ ർദി ക്കുന്നതു ത ടയാൻ ശ്രമിച്ച രാമകൃഷ്ണന്റെ ഭാര്യക്കും അ ക്രമ ത്തിൽ പ രിക്കേ റ്റിട്ടുണ്ട്. ത ലയോട്ടി പൊ ട്ടി ര ക്തം വാ ർന്ന നിലയിൽ കിടന്നിരുന്ന രവിയെ, വിവരം അറിഞ്ഞു എത്തിയ പഞ്ചായത്തു മെമ്പറുടെ നേതൃത്വത്തിൽ നാട്ടുകാർ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മ ര ണം സംഭവിക്കുക ആയിരുന്നു.
ഒറ്റ അ ടിയി ൽ തന്നെ ആയിരുന്നു ത ലയോ ട്ടി പൊ ട്ടിയത് എന്നാണ് റിപ്പോർട്ടുകൾ. പ്ര തി യുടെ ഭാര്യയുടെ പ രി ക്ക് ഗു രുതര മല്ലെന്നും ഇവർ ആശുപത്രി വിട്ടു വീട്ടിൽ വന്നിട്ടുണ്ടെന്നും പോ ലീ സ് പറഞ്ഞു. ക്രൂ രമാ യ കൊ ല യിൽ ന ടുങ്ങി യിരിക്കുകയാണ് പാത്തിക്കര ഗ്രാമം.
ഞാൻ സന്തോഷിക്കുന്നു… യുവവാവിന്റെ കുറിപ്പ് വൈറലാകുന്നു