ദിലീപ് ഡിലീറ്റ് ചെയ്ത ശബ്ദത്തിന്റെ ഉടമയെ പൊക്കി പൊലീസ്
ദിലീപ് ഡിലീറ്റ് ചെയ്ത ശബ്ദത്തിന്റെ ഉടമയെ പൊക്കി പൊലീസ്
കേരളത്തെ നടുക്കിയ നടിയെ ആക്ര മിച്ച കേ സിൽ നിർണ്ണായക വിവരങ്ങളാണ് ഇപ്പോൾ പുറത്തു വരുന്നത്. നടൻ ദിലീപ് പ്ര തിയായ കേ സിൽ തുടരന്വേഷണ റിപ്പോർട്ടുകൾ വെള്ളിയാഴ്ച സമർപ്പിക്കുവാൻ ഇരിക്കെയാണ് കൂടുതൽ വിവരങ്ങൾ പുറത്തു വന്നത്.
അറിയാതെ കണ്ണുനിറഞ്ഞുപോകും; ഈ കുഞ്ഞുമോളെ ഇങ്ങനെ പഠിപ്പിച്ച മാതാപിതാക്കൾക്ക് ബിഗ്‌സല്യുട്ട്
അന്വേഷസംഘത്തിനു കൈമാറാതെ ദിലീപ് മുക്കിയ തെളിവാണ് പൊ ലീസിന് ലഭിച്ചത്. ഇത് കണ്ടെത്തിയത് എങ്ങനെയെന്നും ആരാണ് ഈ ശബ്ദത്തിന്റെ ഉടമയെ പൊ ലീസിന് കാട്ടിക്കൊടുത്ത എന്നതിന്റെ വിവരങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.
ദിലീപ് വാട്സാപ്പ് ചാറ്റിൽ നിന്ന് ഡിലീറ്റ് ചെയ്ത ശബ്ദസന്ദേശമാണ് ഫോണിന്റെ ഫൊ റൻസിക് പരിശോധനയിൽ കണ്ടെടുത്തത്. . ‘തേടിയവള്ളി കാലിൽ ചുറ്റി’ എന്നു പറഞ്ഞാണ് ഉല്ലാസ് ബാബു സംസാരിക്കുന്നത്. കേ സുമായി ബന്ധപ്പെട്ടാണ് പിന്നീട് പരാമർശങ്ങളുള്ളത്. വിചാ രണക്കോടതിയെ കുറിച്ചും പരാമർശമുണ്ടെന്ന് ക്രൈംബ്രാ ഞ്ച് പറയുന്നു.
ബാബു രാജും വാണി വിശ്വനാഥും കുടുങ്ങി.. വീണത് ഊരാക്കുടുക്കിൽ
ബി.ജെ.പി. സംസ്ഥാന കമ്മിറ്റിയംഗവും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വടക്കാഞ്ചേരിയിലെ സ്ഥാനാർഥിയുമായിരുന്നു ഉല്ലാസ് ബാബു. കേ സുമായി ബന്ധപ്പെട്ട് തൃശ്ശൂരിലെ ബി.ജെ.പി. നേതാവ് ഉല്ലാസ് ബാബുവിന്റെ ശബ്ദ സാംപിൾ ക്രൈംബ്രാ ഞ്ച് ശേഖരിച്ചു. കൊച്ചി ചിത്രാഞ്ജലി സ്റ്റുഡിയോയിലാണ് ശബ്ദ സാംപിളെടുത്തത്.
ഫൊ റൻസിക് പരിശോധനയിൽ ദിലീപിന്റെ ഫോണിൽനിന്ന് ഉല്ലാസ് ബാബുവിന്റെ ഓഡിയോ സന്ദേശം ക്രൈംബ്രാ ഞ്ചിന് കിട്ടിയിരുന്നു. ഡിലീറ്റ് ചെയ്തിരുന്ന സന്ദേശം ഫൊ റൻസിക് പരിശോധനയിലൂടെയാണ് വീണ്ടെടുത്തത്. ഇത് ആരുടെ ഓഡിയോ സന്ദേശമാണെന്ന് സ്ഥിരീകരിക്കാൻ അന്വേഷണ സംഘത്തിന് നേരത്തേ കഴിഞ്ഞിരുന്നില്ല.
അച്ഛന്റെയും മകളുടെയും സ്നേഹത്തിന് മുന്നിൽ അറിയാതെ കണ്ണ് നിറഞ്ഞൊഴുകും
വേറെ ചില ഓഡിയോകളും ഫോണിൽനിന്ന് കണ്ടെടുത്തിരുന്നു. അതിലൊന്നിൽ ഒരു സ്വാമിയെക്കുറിച്ച് പറയുന്നുണ്ടായിരുന്നു. ഈ സ്വാമി ആരാണെന്ന് അന്വേഷണ സംഘം തിരിച്ചറിയുകയും അയാളെ തൃശ്ശൂരിൽ പോയി കാണുകയും ചെയ്തു. സ്വാമിയിൽ നിന്നാണ് ഉല്ലാസ് ബാബുവിനെക്കുറിച്ച് വിവരം ലഭിച്ചത്. ഉല്ലാസും ദിലീപും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.
സ്കൂളിൽ നിന്നും ഉച്ചക്ക് ഇറങ്ങിയ വിദ്യാർത്ഥിക്ക് സംഭവിചത് – വിശ്വസിക്കാതെ കൂട്ടുകാർ