ബാലചന്ദ്രകുമാറിനെതിരെ സമനില വിട്ട് ദിലീപ്.. കൂടെ നിന്ന് ച തിച്ചു..ഈ ച തി വേണ്ടായിരുന്നു
ബാലചന്ദ്രകുമാറിനെതിരെ സമനില വിട്ട് ദിലീപ്.. കൂടെ നിന്ന് ച തിച്ചു..ഈ ച തി വേണ്ടായിരുന്നു
സംവിധായകനായ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളാണ് ഇപ്പോൾ നടിയെ ആ ത്മഹത്യചെയ്ത കേ സിൽ ദിലീപിനെതിരെ കു രുക്കായി മു റുക്കുന്നത്. തെ റ്റ് ചെയ്തു എന്ന് ഉറപ്പിക്കുന്ന തരത്തിലെ റെക്കോർഡുകളാണ് ബാലചന്ദ്രകുമാർ പോ ലീസിന് കൈമാറിയത്.
നടി ദേവിക അമ്പലനടയിൽ എത്തിയത് രാജകുമാരിയെപ്പോലെ
2017- ൽ റെക്കോർഡ് ചെയ്ത് സംഭാഷണങ്ങൾ ഇപ്പോഴാണ് പ രാതിയായി ബാലചന്ദ്രകുമാർ പോ ലീസിന് കൈമാറിയത്. പേ ടി കാരണമാണ് ഇതുവരെയും മിണ്ടാതിരുന്നത് എന്നാണ് ബാലചന്ദ്രകുമാർ പറഞ്ഞത്.
ഭാര്യയോട് പറഞ്ഞപ്പോൾ ഓഡിയോ ഡിലീറ്റ് ചെയ്ത് ടാബ് ആറ്റിൽ കളയാനാണ് നിർദ്ദേശിച്ചത്. അത്രയ്ക്കും പേ ടിയായിരുന്നു ദിലീപിനെ. നഷ്ടപ്പെട്ടെന്നു കരുതിയ ദൃശ്യങ്ങൾ അടുത്തിടെയാണ് തിരികെ ലഭിച്ചത് പിന്നാലെ പ രാതിയും നൽകി.
ഞെ ട്ടിക്കുന്ന പോസ്റ്റ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച് യുവതി… ഒടുവിൽ
അതേസമയം ബാലചന്ദ്ര കുമാറിനെതിരെ തുറന്നടിച്ച് ദിലീപും രംഗത്തെത്തി. അ ന്വേഷണ സംഘത്തെ വ ധിക്കാൻ താൻ ഗൂ ഢാലോചന നടത്തിയെന്ന് ആ രോപിച്ച് ബാലചന്ദ്രകുമാർ 10 ലക്ഷം രൂപ തന്റെ പക്കൽ നിന്നും വാങ്ങിയിരുന്നു എന്ന് ദിലീപ് പറഞ്ഞു.
ഗൂ ഢാലോചന നടന്നത് 2017- ൽ ആണെന്ന് പറയുന്നു. എന്നാൽ ഇതുവരെ താൻ ആരെയും അപാ യപ്പെടുത്തിയിട്ടില്ല. തന്നെ ജ യിലിൽ നിന്ന് ഇറക്കാൻ ഇടപെട്ടു എന്ന് പറഞ്ഞ് ബാലചന്ദ്രകുമാർ പണം ആവശ്യപ്പെട്ടു.
ഞെ ട്ടിക്കുന്ന പോസ്റ്റ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച് യുവതി… ഒടുവിൽ
സിനിമ നിർമിക്കണമെന്ന് ആവശ്യപ്പെട്ടു സിനിമ നിർമ്മാണത്തിൽ നിന്ന് പിൻമാറിയപ്പോൾ ഭീ ഷണി മുഴക്കി സിനിമ അനൗൺസ് ചെയ്തില്ലെങ്കിൽ പോ ലീസിനെ ബന്ധപ്പെടും എന്ന് പറഞ്ഞു. ഇവയുടെ വാട്സ്ആപ്പ് സന്ദേശങ്ങൾ നൽകാമെന്ന് ദിലീപ് കോ ടതിയിൽ നൽകിയ സ ത്യവാങ്മൂലത്തിൽ പറയുന്നു.
ബാലചന്ദ്രകുമാർ പലതവണകളായി തന്നോട് 10 ലക്ഷം രൂപ വാങ്ങിയിട്ടുണ്ടെന്നും ദിലീപ് വ്യക്തമാക്കി. താൻ ഉൾപ്പെടുന്നവർ ഗൂ ഢാലോചന നടത്തിയത് റെക്കോർഡ് ചെയ്തു എന്ന് പറയുന്നത് സാംസങ് ടാബിൽ ആണ്.
ഇ ടിത്തീ വീണത് പോലെ.. സ ങ്കട വാർത്ത പങ്കുവെച്ചു ദുൽഖർ സൽമാൻ
എന്നാൽ സംഭാഷണം പിന്നീട് ഒരു ലാപ്ടോപ്പിലേക്ക് പകർത്തി എന്നും ടാബ് നഷ്ടപ്പെട്ടു എന്നും ബാലചന്ദ്രകുമാർ പറയുന്നു. എന്നാൽ ഇത് വിശ്വാസയോഗ്യമല്ല സംഭാഷണം എഡിറ്റ് ചെയ്ത് കൃത്രിമത്വം നടത്തിയത് ആയിരിക്കാമെന്ന് ദിലീപ് ചൂണ്ടിക്കാട്ടി.
അതേസമയം തന്റെ സിനിമയുടെ അഡ്വാൻസ് ആയിരുന്നു 10 ലക്ഷം രൂപ എന്നാണ് ബാലചന്ദ്രകുമാർ പറയുന്നത്. ദിലീപ് ഇന്ന് ചെയ്യാം നാളെ ചെയാം എന്ന് പറഞ്ഞ് നീട്ടിക്കൊണ്ട് പോയി ഒടുവിൽ തനിക്ക് തന്നെ സിനിമയിലെ താല്പര്യം നഷ്ടമായി സിനിമയിൽ നിന്ന് പിന്മാറുകയായിരുന്നു. അതിന് തയ്യാറാകാതെ ദിലീപിനൊപ്പം നിന്ന് എങ്കിൽ തനിക്ക് 50 ലക്ഷം രൂപയും ലഭിച്ചേനെ എന്ന് ബാലചന്ദ്രകുമാർ പറയുന്നു.
ഗായിക ചിത്രയുടെ ഭർത്താവ് ചെയ്തത് കണ്ടോ?