മ റവ് ചെയ്യാൻ കൊണ്ടുപോയ ചാപി ള്ളയെ 200 രൂപയ്ക്ക് വാങ്ങി ജീ വൻകൊടുത്ത അമ്മയുടെ കഥ.. ഞെ ട്ടിപ്പോയി
മ റവ് ചെയ്യാൻ കൊണ്ടുപോയ ചാപി ള്ളയെ 200 രൂപയ്ക്ക് വാങ്ങി ജീ വൻകൊടുത്ത അമ്മയുടെ കഥ.. ഞെ ട്ടിപ്പോയി
സോഷ്യൽ മീഡിയയിൽ ഇപ്പോൾ ആകെ വൈറലായി കൊണ്ടിരിക്കുന്ന ഒരു അമ്മയുടെയും മകളുടെയും വാർത്തയാണ് ആരെയും ഞെ ട്ടിപ്പിക്കുന്ന സംഭവമാണ്. ഇത് മുൻപ് തന്നെ മാധ്യമ ശ്രദ്ധ നേടിയിട്ടുള്ള ഒരു സംഭവം കഴിഞ്ഞ ദിവസം സൂര്യ ടിവിയിലെ അരം പ്ലസ് അരം കിന്നരം എന്ന പരിപാടിയുടെ ഇവർ വീണ്ടും എത്തിയതോടെയാണ് വൈറൽ ആയി മാറുന്നത്.
ചാനൽ പരുപാടിയിൽ എത്തി ദിലീപിനെ മുന്നിൽ നിർത്തി ഈ അമ്മ പറഞ്ഞത് കേട്ടോ, ദിലീപ് ചെയ്തത് എല്ലാം
ഈ കഥയ്ക്കൊപ്പം തന്നെ ദിലീപിന്റെ നന്മ മുഖം കൂടിയാണ് ശ്രദ്ധിക്കപ്പെടുന്നത്. കഴിഞ്ഞദിവസം പരിപാടിയിൽ എത്തിയപ്പോൾ തങ്ങളുടെ കഥ ഇവർ ചുരുക്കി പറഞ്ഞെങ്കിലും നിരവധി പേരാണ് അവരുടെ ജീവിതം അന്വേഷിച്ച് രംഗത്തെത്തിയത്. 200രൂപക്ക് ഇന്ദിരയ്ക്ക് കിട്ടിയ പൊന്നുമോളാണ് കീർത്തി.
ഇന്ദിരയ്ക്കു ഭർത്താവ് സേതുനാഥ കുറിപ്പിനും മക്കൾ ഉണ്ടായിരുന്നില്ല. ഇവരുടെ ജീവിതം മാറ്റിയ സംഭവം നടന്നത് 1996 ഡിസംബർ ആറിനാണ്. ജ്യേഷ്ഠത്തിയുടെ മകളുടെ പ്രസവം അറിഞ്ഞ് സർക്കാർ ആശുപത്രിയിലേക്ക് എത്തിയതാണ് ഇന്ദിര. അവിടെ വെച്ച് ആശുപത്രിയിൽ ഒരു ഗർ ഭച്ഛിദ്രം നടന്നിട്ടുണ്ടെന്നും കുഞ്ഞിനെ മ റവ് ചെയ്യാൻ കൊണ്ടു പോകുന്നു എന്നറിഞ്ഞത്.
ഏഴാം മാസത്തിൽ പെറ്റമ്മ നടത്തിയ അ ബോ ർഷന്റെ ഫലമായിരുന്നു ആ കുഞ്ഞു. ചാപി ള്ളയെ മ റവുചെയ്യാൻ ബക്കറ്റിലിട്ട് കൊണ്ടുവന്ന കുഞ്ഞിനെ ഒരു കു ഴിയിലേക്ക് ത ട്ടുന്ന ജീവനക്കാരെയാണ് ഇന്ദിര കണ്ടത്. ജീവൻ കു ഴിയിൽ കിടന്ന കുഞ്ഞിനെ കണ്ട് ഇന്ദിര തൊട്ടു . അപ്പോൾ കുഞ്ഞു കാലുകൾ വി റച്ചു. തുടർന്ന് ജീവനുണ്ടെന്ന് അയാളോട് പറഞ്ഞപ്പോൾ ച ത്ത് എന്ന് ഡോക്ടർ പറഞ്ഞ കുഞ്ഞാണ് ഇതെന്ന് ആയിരുന്നു മറുപടി.
ഇനി മായില്ല ഈ കുഞ്ഞിന്റെ ചിരി, നല്ലവരായ മലയാളികൾ കൈകോർത്തപ്പോൾ
തുടർന്ന് ജീവനക്കാരന്റെ കാലുപിടിച്ച് 200 രൂപ നൽകി ഇന്ദിര കുഞ്ഞിനെ മാറോടു ചേർത്തു. കുഞ്ഞു ജീവിക്കുമോ മ രി ക്കുമോ എന്നറിയാത്ത അവസ്ഥയിൽ ആയിരുന്നു. ഇന്ദിരാ വീട്ടിൽ ചെന്നപ്പോൾ ഭർത്താവ് അപ്പോഴത്തെ ദേ ഷ്യത്തിന് ആട്ടിയിറക്കി. എന്നോട് ചോദിക്കാതെ കുഞ്ഞിനെയുമെടുത്ത് എത്തിയ ഭാര്യയോട് ഏത് ഭർത്താവും ചെയുന്നത് മാത്രം.
ഭർത്താവിന്റെ പിന്തുണ ഇല്ലെങ്കിലും ഇന്ദിര കുട്ടിയെ ആശുപത്രിയിൽ എത്തിച്ചപ്പോൾ ഇൻകുബേറ്ററിൽ വയ്ക്കാനാണ് ഡോക്ടർ പറഞ്ഞത്. അതിനു നിവൃത്തിയില്ലായിരുന്നു. അപ്പോഴാണ് ഒരു തുണി കുറച്ചു തരാം എന്നും. ആ തുണി വാങ്ങി അതിൽ പൊതിഞ്ഞ് കുഞ്ഞിനെ വെക്കണമെന്നും ഡോക്ടർമാർ പറഞ്ഞത്.
ഒരു മീറ്ററിന് 900 രൂപ വിലവരുന്ന തുണയായിരുന്നു എഴുതി തന്നത്. താൻ അത് വാങ്ങി കുഞ്ഞിനെ പൊതിഞ്ഞു 10 ദിവസം ആശുപത്രിയിൽ കഴിഞ്ഞു. ഇതിനിടെ ആട്ടി ഇറക്കിയെങ്കിലും സേതുനാഥകുറിപ്പ് കുഞ്ഞിനെ കാണാൻ വന്നു. കണ്ടു കണ്ട് കുഞ്ഞിനെ സ്നേഹിക്കാൻ തുടങ്ങി. കാർത്തിക നക്ഷത്രത്തിൽ പിറന്ന കുഞ്ഞിന് പേരിട്ടു.
യുവാവ് ചെയ്തത് കണ്ട് വി റങ്ങലിച്ച് വീട്ടുകാരും നാട്ടുകാരും, സംഭവം കേരളത്തിൽ
കീർത്തി എസ്.കുറിപ്പ് ഇതിനിടെ നാട്ടുകാർ അ പവാദങ്ങൾ പലതും പറഞ്ഞു. അവിഹിതം ആണെന്ന് മറ്റുചിലർ. ഡി എം ഒ ക്ക് പരാതി നൽകി. ഏവിടെ നിന്നോ കിട്ടിയ കുഞ്ഞിനെ വളർത്തുന്നു എന്ന് പറഞ്ഞു . എന്നാൽ നല്ലവനായ ഡി എം ഒ ക്ക് മുന്നിൽ ഇന്ദിരയും ഭർത്താവും കാര്യങ്ങൾ ബോധിപ്പിച്ചു. പരാതി നൽകിയവരോട് സഹായിച്ചില്ലെങ്കിലും ഉ പദ്ര വിക്കരുത് എന്നായിരുന്നു ഡി എം ഒ പറഞ്ഞത്.
ഒരു വയസ്സായപ്പോഴാണ് കുഞ്ഞിന് അരയ്ക്കുതാഴെ സ്വാധീനമില്ല എന്ന് പറഞ്ഞത് . അ ബോ ഷൻ ചെയ്ത വേളയിൽ കൃത്യമായ പരിചരണം ലഭിക്കാത്തതിനാൽ ആയിരുന്നു അത് അച്ഛന് കീർത്തിയെ ജീവനായിരുന്നു. മോളെ എടുത്ത് കൊണ്ട് സ്കൂളിൽ പോയി പഠിപ്പിച്ചു. കീർത്തി ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ ആണ് അച്ഛൻ ക്യാ ൻസർ ബാധിച്ച് മ രി ച്ചത്.
വീട് ഉൾപ്പെടെ എല്ലാം വിറ്റു പിറക്കിയാണ് ചികിത്സിച്ചത് . ഇതോടെ ഓലക്കുടിലിലേക്ക് കീർത്തിക്കും അമ്മയ്ക്കും താമസം മാറേണ്ടിവന്നു. അമ്മയുടെയും അച്ഛനെയും മകളാണെന്ന് തന്നെയാണ് കീർത്തി സ്കൂൾ കാലം വരെ കരുതിയത്. നിന്നെ 100 രൂപയ്ക്ക് വാങ്ങിയതാടി എന്ന് പറഞ്ഞ് വ ഴക്കിട്ട കൂട്ടുകാരന് നല്ലത് കൊടുത്തശേഷം വീട്ടിലെത്തിയ അമ്മയോട് ചോദിച്ചപ്പോഴാണ് കീർത്തിയോട് ഇന്ദിരാ സത്യം പറഞ്ഞത്.
നീ എന്റെ മോളാണ്…. മോളാകാൻ പ്രസവിക്കണം എന്നില്ലാതായിരുന്നു അമ്മയുടെ വാക്കുകൾ. തന്റെ അമ്മ തിരിച്ചെത്തിയാലും അമ്മയെ വേണ്ടെന്ന നിലപാടിലാണ് കീർത്തി. എല്ലാം അറുത്തുകളഞ്ഞവളല്ലേ ആ അമ്മ……എനിക്ക് നടക്കാൻ കാൽ ഇല്ലാതാക്കി….ഇപ്പോഴല്ല എത്ര ജന്മം കഴിഞ്ഞാലും ആ അമ്മയെ എനിക്ക് വേണ്ട എന്ന് തന്നെയാണ് കീർത്തി ഉറച്ച സ്വരത്തിൽ പറയുന്നത്.
ഇതിനിടെയാണ് ഓലക്കുടിലിലും ചെളിയിലും കഴിയുന്ന കീർത്തിയുടെ വാർത്ത 2016- ൽ മാധ്യമശ്രദ്ധ നേടിയത്. തുടർന്ന് നടൻ ദിലീപ് ഇവർക്ക് വീടുവെച്ച് നൽകുകയും ചെയ്തു. ഈ സംഭവവും പരിപാടിയിൽ ക ണ്ണീരോടെ കീർത്തിയും അമ്മയും വെളിപ്പെടുത്തി.
യുവതി ഭർതൃവീട്ടിൽ ജീ വനൊടുക്കിയതിന് കാരണം കൂട്ടുകാരൻ.. കാരണം അറിഞ്ഞ് ന ടുങ്ങി ഭർത്താവ്