യുവതി ഭർതൃവീട്ടിൽ ജീ വനൊടുക്കിയതിന് കാരണം കൂട്ടുകാരൻ.. കാരണം അറിഞ്ഞ് ന ടുങ്ങി ഭർത്താവ്
യുവതി ഭർതൃവീട്ടിൽ ജീ വനൊടുക്കിയതിന് കാരണം കൂട്ടുകാരൻ.. കാരണം അറിഞ്ഞ് ന ടുങ്ങി ഭർത്താവ്
ഭർതൃ വീട്ടിൽ യുവതിയെ തൂ ങ്ങി മ രി ച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ യുവതിയുടെ സുഹൃത്തു അ റ സ്റ്റി ൽ. പാലക്കാട് കടമ്പഴിപ്പുറം പുലുണ്ടശ്ശേരി കാവിൽപാടം രമേശിന്റെ ഭാര്യ ആതിരയുടെ മ ര ണ ത്തിനാണ് കൂട്ടുകാരനായ ശരത്തിനെ അ റ സ്റ്റ് ചെയ്തത്.
ഇനി മായില്ല ഈ കുഞ്ഞിന്റെ ചിരി, നല്ലവരായ മലയാളികൾ കൈകോർത്തപ്പോൾ
രാജേഷ് വിദേശത്താണ്. ഇക്കഴിഞ്ഞ വ്യാഴാച്ചയാണ് ഇരുപത്തിയേഴുകാരിയായ ആതിരയെ കിടപ്പു മുറിയിൽ തൂ ങ്ങി മ രി ച്ച നിലയിൽ കണ്ടെത്തിയത്. ആതിരയും ശരത്തും സ്കൂൾ പഠനകാലം മുതൽ ഒരേ ക്‌ളാസിൽ മുന്നോർക്കോട് സ്കൂളിൽ പഠിച്ച സുഹൃത്തുക്കളായിരുന്നു.
മുതിർന്നപ്പോളും വിവാഹം കഴിഞ്ഞപ്പോളും ശരത്തുമായിട്ടുള്ള സൗഹൃദം സൂക്ഷിച്ചുന്നു. എന്നാൽ പ്രത്യേകിച്ച് കാരണം ഒന്നും ഇല്ലാതെയുള്ള ആതിരയുടെ അപ്രതീക്ഷിതമായാ വി യോ ഗ വാർത്ത ബന്ധുക്കളെയും ഭർതൃവീട്ടുകാരെയും ന ടു ക്കി.
യുവാവ് ചെയ്തത് കണ്ട് വി റങ്ങലിച്ച് വീട്ടുകാരും നാട്ടുകാരും, സംഭവം കേരളത്തിൽ
എന്നാൽ യുവതിയുടെ ആ ത്മഹ ത്യ കുറിപ്പ് കണ്ടെത്തിയതാണ് വഴിത്തിരിവ് ആയി മാറിയത്. ഇതേ തുടർന്നാണ് ആതിരയുടെ സുഹൃത്തായ കല്ലുവഴി വാളകൂട്ടിൽ ഇരുപത്തിയേഴുകാരൻ ശരത് അ റ സ്റ്റി ൽ ആയത്.
അതിരയുമായുള്ള സൗഹൃദം മുതലെടുത്തു ആതിരയുടെ ആറര പവൻ സ്വർണം ശരത് പണയ വെക്കുവാൻ വാങ്ങിരുന്നു. ഇത് തിരിച്ചു കൊടുത്തില്ല. ഇതിന്റെ പേരിൽ മ നംനൊ ന്താ യിരുന്നു ആതിരയുടെ ജീ വനൊ ടുക്കാൻ.
നിരന്തരം സ്വർണം ചോദിച്ചെങ്കിലും തിരികെ കൊടുക്കാതെ ശരത് ഒഴിഞ്ഞു മാറുക ആയിരുന്നു. തുടന്ന് വിവാഹ സമയത്തു കൊണ്ട് വന്ന സ്വർണത്തെ കുറിച്ച് വീട്ടുകാർ ചോദിക്കും എന്ന് ഭ യന്നാ ണ് ആതിര ജീ വനൊ ടുക്കിയത്.
ഉണ്ണികൃഷ്ണൻ എന്ന തൃശ്ശൂർ സ്വദേശിയുടെ ജീവിതത്തിൽ സംഭവിച്ചത് കണ്ടോ? കളിയാക്കിയവർ പോലും ഞെ ട്ടി
തന്റെ മ ര ണത്തി നു ഉത്തരവാദി ശരത് ആണെന്ന് ആ ത്മഹ ത്യ കുറിപ്പിൽ എഴിതിരുന്നതായി പോ ലീ സ് പറഞ്ഞു. അതേസമയം ബൈക്കിൽ യാത്ര ചെയ്തു മാലപൊട്ടിക്കൽ ഉൾപ്പെട ഒട്ടേറെ മോ ഷ ണ കേ സ്സു കൾ ശരത്തിന്റെ പേരിൽ വിവിധ ജില്ലകളിൽ നിലനിൽക്കുന്നുണ്ട്.
എന്നാൽ ഈ വിവരം അതിരക്കു അറിയില്ല എന്നായിരുന്നു റിപ്പോർട്. ശരത്തിനെ അ റ സ്റ്റ് ചെയ്തു ചോദ്യം ചെയ്തതോടെ ഇയാൾ സ്വർണം വാങ്ങിയ കാര്യവും ആതിരയെ ഭീ ഷണി പ്പെടു ത്തിയ കാര്യവും സമ്മതിച്ചു.
പാലക്കാട് ശ്രീകൃഷ്‌ണപുരം എസ് ഐ കെ വി സുധീഷ് കുമാറും സംഘവുമാണ് ശരത്തിനെ അ റ സ്റ്റ് ചെയ്തത്. ആ ത്മ ഹ ത്യ പ്രേ രണ കു റ്റത്തി നാണ് കേ സ്.
ചാനൽ പരുപാടിയിൽ എത്തി ദിലീപിനെ മുന്നിൽ നിർത്തി ഈ അമ്മ പറഞ്ഞത് കേട്ടോ, ദിലീപ് ചെയ്തത് എല്ലാം