ജ യി ലിൽ പൊ ട്ടിക്ക രഞ്ഞ് കൂടത്തായി ജോളി; ദുഃ ഖവാ ർത്ത..ഭർത്താവ് ഷാജു ചെയ്തത് താ ങ്ങാവുന്നതിലും അധികം
ജ യി ലിൽ പൊ ട്ടിക്ക രഞ്ഞ് കൂടത്തായി ജോളി; ദുഃ ഖവാ ർത്ത..ഭർത്താവ് ഷാജു ചെയ്തത് താ ങ്ങാവുന്നതിലും അധികം
കേരളക്കരയെ ഞെ ട്ടി ച്ച കേ സാ യിരുന്നു കൂടത്തായി സംഭവം. ജോളി ജോസഫ് എന്ന ഒരു പെണ്ണ് കാരണം പൊ ലിഞ്ഞു തീ ർന്നത് ആറു ജീ വനാണ്.
നൗഷാദിന്റെ മകൾക്ക് ര ക്ഷകരായി അവരെത്തി, ഇത് ദൈവത്തിന്റെ കരങ്ങൾ
സ്വത്തിനു വേണ്ടി അമ്മായിയമ്മയെയും അമ്മായിയച്ഛനെയും ഭർത്താവിന്റെ ബന്ധു ഷാജുവിനൊപ്പം ജീ വിക്കുവാനായി ഭർത്താവിനെയും ഷാജുവിന്റെ പിഞ്ചു മകളെയും ഭാര്യ സിലിയെയും ഉൾപ്പെടെ സൈ നേഡ് ഉപയോഗിച്ച് കൊ ന്നുത ള്ളിയ ദു ഷ്ട്ട ആയിരുന്നു ജോളി.
2002 നും 2016 നും ഇടയിൽ ആയിരുന്നു ആറുപേരും കൊ ല്ലപ്പെ ട്ടത്. ഭക്ഷണത്തിൽ വി ഷം കലർത്തി നൽകി ജോളി ആറുപേരെയും കൊ ല പ്പെടുത്തി എന്നതാണ് കേ സ്.
മ ര ണസമയത്തും സംശയം ഒന്നും ഇല്ലാതിരുന്നതിനാൽ പോ സ്റ്റ് മോ ർട്ടം ചെയ്യുകയോ കേ സെടു ക്കയോ ചെയ്തിരുന്നില്ല. ഷാജുവിന്റെ ആദ്യ ഭാര്യ സിലിയുടെയും റോയിയുടെ ആദ്യ ഭർത്താവു റോയിയുടെയും മ ര ണത്തിനു ശേഷം 2017 ൽ റോയിയുടെ പിതൃ സഹോദര പുത്രനായ ഷാജുവും ജോളിയും പുനർ വിവാഹിതരായത്.
മ റവ് ചെയ്യാൻ കൊണ്ടുപോയ ചാപി ള്ളയെ 200 രൂപയ്ക്ക് വാങ്ങി ജീ വൻകൊടുത്ത അമ്മയുടെ കഥ.. ഞെ ട്ടിപ്പോയി
എന്നാൽ ഈ രണ്ടു മ ര ണങ്ങൾ ഉൾപ്പെടെ ഇരുവരുടെയും കുടുംബത്തിൽ നടന്ന ആറു മ ര ണവും കൊ ലപാ തകമാണെന്ന് 2019 ഒക്ടോബറിൽ പോ ലീ സ് കണ്ടെത്തി. പിന്നിടാണ് ഷാജുവിനെ കിട്ടാനായി പിഞ്ചു കുഞ്ഞിനെ വക വരുത്തിയ ജോളിയുടെ കഥകൾ ഓരോന്നും പുറത്തു വന്നത്.
ഇപ്പോൾ കേ സി ൽ പെട്ട് കോഴിക്കോട് ജില്ലാ ജ യി ലിൽ റി മാൻ ഡിൽ കഴിയുകയാണ് ജോളി. അതേസമയം ജോളിയുടെ നെഞ്ചു പൊ ളിക്കുന്ന ഒരു ദുഃ ഖ വാർത്ത അവരെ തേടി ജ യി ലിൽ എത്തിരിക്കുകയാണ്.
രണ്ടാം ഭർത്താവ് ഷാജു സക്കറിയയുടെ വിവാ ഹമോചന നോ ട്ടീസ് ആണിത്. കോഴിക്കോട് കു ടുംബ കോ ടതിയിൽ ആണ് ഷാജു വിവാ ഹമോചന ഹ ർ ജി നൽകിയത്.
യുവതി ഭർതൃവീട്ടിൽ ജീ വനൊടുക്കിയതിന് കാരണം കൂട്ടുകാരൻ.. കാരണം അറിഞ്ഞ് ന ടുങ്ങി ഭർത്താവ്
ആ റു കൊ ലപാ തക കേ സ്സു കളിൽ പ്ര തി യായ ഭാര്യയുടെ ക്രൂ ര ത ചൂണ്ടി കാട്ടിയാണ് ഷാജു വിവാ ഹമോചനം ആവശ്യപ്പെട്ടത്. ആദ്യ ഭാര്യയെയും മകളെയും കൊ ലപ്പെടു ത്തിയത് ജോളി ആണെന്നും, തന്നെയും കേ സി ൽ പെടുത്തുവാനായി വ്യാ ജ മൊ ഴി നൽകിയെന്നും, ക്രൂ ര മായ കൊ ലപാ തകങ്ങൾ നടത്തിയ ആളോടൊപ്പം ജീവിക്കുവാൻ സാധിക്കില്ല എന്നും ഹ ർജി യിൽ എടുത്തു പറയുന്നു.
തന്റെ ജീ വനും ഭീ ഷണി ഉണ്ടെന്നും ഷാജു ഹ ർജി യിൽ ചൂണ്ടി കാട്ടി. വിവാ ഹമോചന ഹ ർ ജി കോ ട തി ഒക്ടോബർ 26 നു പ രിഗണിക്കും. ഷാജുവിനെ കിട്ടാനായി എല്ലാ കടുകൈ ചെയ്ത ജോളിക്ക് ഏറ്റ അടിയായി മാറി വിവാഹമോചന ഹർജി.
ഷക്കീലയ്ക്ക് കളക്ടർ അച്ഛനായി, വിവാഹം ഗംഭീരമാക്കി അബ്ദുൽ നാസർ, സമ്മാനവുമായി മന്ത്രിമാരും