ന ടുക്കം മാറാതെ നാട്ടുകാർ, നാലംഗകുടുംബം ചെയ്തത് കണ്ടോ… കാരണം പുറത്ത്
ന ടുക്കം മാറാതെ നാട്ടുകാർ, നാലംഗകുടുംബം ചെയ്തത് കണ്ടോ… കാരണം പുറത്ത്
ലക്കിടിയിൽ നാലംഗ കുടുംബം പുഴയിൽ ചാടി ജീ വനൊടുക്കി. പാലപ്പുറം വിളക്കിത്തല അജിത് കുമാർ മുപ്പത്തി ഏഴു വയസ്സ്, ഭാര്യ വിജി മുപ്പത്തി നാലു വയസ്സ്, മക്കളായ ആര്യനന്ദ, അശ്വനന്ദ എന്നിവരാണ് മ രിച്ചത്.
ഇടുക്കിയിൽ കാ മുകനൊപ്പം ജീവിക്കാൻ ഭർത്താവിന് ഒരുക്കിയ ച തിക്കുഴിയിൽ വീണത് ഭാര്യ തന്നെ
നാലുപേരുടെയും മൃ തദേഹങ്ങൾ കണ്ടെത്തി. മൃ തദേഹങ്ങൾ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കടവിൽ നിന്ന് ഇവരുടെ ആ ത്മഹത്യാക്കുറിപ്പും മൊബൈൽ ഫോണുകളും കണ്ടെടുത്തതായി പോ ലീസ് അറിയിച്ചു.
2012ൽ അമ്മാവനെ കൊ ലപ്പെടുത്തിയ കേ സിലെ പ്ര തിയാണ് ഗൃഹനാഥനായ അജിത് കുമാർ. കേ സിൻറെ വി ചാരണ പുരോഗമിക്കുന്നതിനിടെയാണ് ലക്കിടി പാലത്തിന് സമീപമുള്ള കടവിൽനിന്ന് ഇവർ പുഴയിലേക്ക് ചാടിയത്.
ജന്മദിനം തന്നെ ദീപിക മോളുടെ വിയോ ഗദിനവും… എങ്ങനെ സഹിക്കും
ശനിയാഴ്ച ഉച്ചക്ക് 12 മണിയോടെയായിരുന്നു സംഭവം. കരയിൽ ഇവരുടെ ചെരുപ്പും മറ്റും കണ്ടതിനെ തുടർന്ന് സം ശയം തോന്നിയ നാട്ടുകാർ തിരച്ചിൽ നടത്തുകയായിരുന്നു.
നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് അ ഗ്നിരക്ഷാസേനയും സ്ഥലത്തെത്തി നടത്തിയ തെ രച്ചിലിലാണ് മൃ തദേഹങ്ങൾ കണ്ടെടുത്തത്.
തിരുവനന്തപുരത്ത് ഒരു നാടിനെ ക ണ്ണീരിലാഴ്ത്തിയ സംഭവം ഇങ്ങനെ
കൊ ലക്കേസിൽ പ്ര തിയായതിനെ തുടർന്നുള്ള മ നോവിഷമമാണ് ആ ത്മഹത്യയിലേക്ക് നയിച്ചതെന്ന് കുറിപ്പിൽ കണ്ടെത്തിയതായി പൊ ലീസ് പറഞ്ഞു.