ഇടുക്കിയിൽ കാ മുകനൊപ്പം ജീവിക്കാൻ ഭർത്താവിന് ഒരുക്കിയ ച തിക്കുഴിയിൽ വീണത് ഭാര്യ തന്നെ
ഇടുക്കിയിൽ കാ മുകനൊപ്പം ജീവിക്കാൻ ഭർത്താവിന് ഒരുക്കിയ ച തിക്കുഴിയിൽ വീണത് ഭാര്യ തന്നെ
കാ മുകന്മാർക്കൊപ്പം ജീവിക്കാനായി ഭർത്താക്കന്മാരെ കൊ ലപ്പെടുത്തുന്ന ഭാര്യമാരുടെ വാർത്തകൾ മലയാളികൾ പലവട്ടം കണ്ടു കഴിഞ്ഞു. കഴിഞ്ഞ ദിവസം വണ്ടന്മേട്ടിൽ നിന്നും ഞെ ട്ടിക്കുന്ന ഒരു വാർത്തയാണ് എത്തിയത്.
ഇനി ബാക്കി ഞാൻ മാത്രം.. അവസാനമായി ലളിതയെ കണ്ടപ്പോൾ മുഖംപൊത്തി തേങ്ങി കവിയൂർ പൊന്നമ്മ
വളരെ ആസൂത്രിതമായി ഭർത്താവിനെ ഒഴിവാക്കുവാൻ ച തിക്കുഴി ഒരുക്കിയ ഭാര്യക്ക് അതേനാണയത്തിൽ തന്നെ കിട്ടിയ തിരിച്ചടിയാണ് ഇത്. ഇടുക്കി വണ്ടന്മേട് ഗ്രാമ പഞ്ചായത്തു അംഗമാണ് സൗമ്യ. ഭർത്താവ് സുനിൽ.
സ്ഥലത്തെ രാഷ്ട്രീയ പ്രമുഖ ആയതിനാൽ തന്നെ നാട്ടുകാർക്കിടയിൽ സുപരിചിതയും പ്രിയപ്പെട്ടവളും. എന്നാൽ ഭർത്താവ് ഉള്ളപ്പോൾ തന്നെ സൗമ്യ വിദേശ മലയാളിയായ വിനോദുമായി ഏറെ അടുപ്പത്തിലായി.
തിരുവനന്തപുരത്ത് ഒരു നാടിനെ ക ണ്ണീരിലാഴ്ത്തിയ സംഭവം ഇങ്ങനെ
ഇടയ്ക്കിടെ വിദേശത്തു നിന്ന് സൗമ്യയെ കാണുന്നതിനായി വിനോദ് എത്താറുണ്ട്. ഒരുമാസം മുൻപ് എറണാകുളത്തു ആഡംബര ഹോട്ടെലിൽ റൂമെടുത്തു ഇവർ രണ്ടു ദിവസം താമസിച്ചു എന്നാണ് പുറത്തു വരുന്ന വിവരം.
അസ്ഥിക്ക് പിടിച്ച പ്രേമം ആയത്തോടു കൂടി ഭർത്താവിനെ ഒഴുവാക്കി കാ മുകനൊപ്പം ജീവിക്കുവാനായിരുന്നു സൗമ്യയുടെ തീരുമാനം. ഭർത്താവ് സുനിലിനെ വാഹനമി ടിപ്പിച്ചോ സ യനൈ ഡ് പോലെയുള്ള മാ രക വി ഷം നൽകിയോ കൊ ലപ്പെ ടുത്തുവാൻ ആയിരുന്നു പദ്ധതി.
ലളിതയുടെ മര ണസമയം തൊട്ടരികിൽ..! എണീറ്റ് വാ അമ്മേ എന്ന വിളിച്ച് ത ലതല്ലി ക രഞ്ഞ് മഞ്ജു
സുരക്ഷിതമായി ഭർത്താവിനെ ജ യിലി ൽ ആക്കുവാനായിരുന്നു സൗമ്യയുടേയും കാ മുക ന്റെയും അടുത്ത പദ്ധതി. മ യക്കുമ രുന്ന് കേസിൽ പെട്ടാൽ സുനിൽ അ ഴിക്കു ള്ളിൽ ആകുമെന്ന് ഇവർക്ക് ഉറപ്പുണ്ടായിരുന്നു.
മാര കമയക്കു മരുന്നായ എം ഡി എം എ സംഘടിപ്പിക്കാനായി വിനോദ് കൊ ടുംക്രി മിനലായ ഷാനവാസിനെ ബന്ധപ്പെട്ടു. കഴിഞ്ഞ പതിനെട്ടിന് വണ്ടന്മേട്ടിൽ വെച്ച 45000 രൂപ വരുന്ന ഇത് സൗമ്യക്ക് കൈമാറി.
കെപിഎസി ലളിത അ ന്തരിച്ചു; അവസാന നിമിഷങ്ങൾ ഇങ്ങനെ; കണ്ണീരോടെ സൂപ്പർ താരങ്ങളും
ഇത് സൗമ്യ ഭർത്താവിൻറെ ഇരുചക്ര വാഹനത്തിൽ ഒളിപ്പിച്ചു വെച്ച ശേഷം വാഹനത്തിന്റെ ഫോട്ടോ കാ മുക ന് അയച്ചു കൊടുത്തു. കാ മുക ൻ പോ ലീസിനും മറ്റു ഇതര ഏജെൻസികൾക്കും ഫോട്ടോ നൽകി അതുപോലെ തന്നെ ഫോൺ വഴി സൂചനയും നൽകി.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ സുനിലിന്റെ പക്കൽ നിന്നും പോ ലീ സ് നടത്തിയ മ യക്കുമ രുന്ന് കണ്ടെത്തിയിരുന്നു. ഇതോടുകൂടി സൗമ്യ പുറമെ സ ങ്കടം അഭിനമായിച്ചു ഉള്ളിൽ സന്തോഷിക്കുക ആയിരുന്നു.
തൃശ്ശൂരില്‍ കെട്ടിടത്തിന് മുകളിൽ കേറി യുവാവും യുവതിയും ചെയ്‌തത് ന ടുക്കം മാറാതെ നാട്ടുകാർ
പിന്നീട് ആയിരുന്നു ട്വിസ്റ്റ്. പോ ലീസ് നടത്തിയ അന്വേഷണത്തിൽ ഇയാൾ മ ദ്യപാ നിയോ ക്രിമിനൽ പശ്ചാത്തലമുള്ളയാളോ മ യക്കുമ രുന്ന് ഉപയോഗിക്കുന്ന ആളോ, വിൽപ്പന നടത്തുന്ന അല്ലെന്ന് പോ ലീസ് മനസിലായി.
തുടർന്ന് കട്ടപ്പന ഡി വൈ എസ്പി യുടെ നേതൃത്വത്തിൽ നടത്തിയ അന്വേ ഷണത്തിലാണ് ക ള്ളക്ക ളി പുറത്തായത്. സൗമ്യയെയും കൂ ട്ടുപ്ര തികളായ എറണാകുളം സ്വദേശികളായ ഷാനവാസ്, ഷെഫിൻ എന്നിവരെയും പി ടികൂ ടി. സൗമ്യയുടെ കാ മുകൻ വിനോദ് സൗദിയിലാണ്.
ജന്മദിനം തന്നെ ദീപിക മോളുടെ വിയോ ഗദിനവും… എങ്ങനെ സഹിക്കും