നടൻ ലാൽ പറഞ്ഞത് കേട്ടോ? ആകെ ത കർന്ന് ദിലീപ്… ആ പ്രതീക്ഷയയും അസ്തമിച്ചു
നടൻ ലാൽ പറഞ്ഞത് കേട്ടോ? ആകെ ത കർന്ന് ദിലീപ്… ആ പ്രതീക്ഷയയും അസ്തമിച്ചു
നടിയെ ആ ക്രമിച്ച കേസിൽ നാല് വർഷം മുമ്പ് താൻ പറഞ്ഞ കാര്യങ്ങൾ ഇന്ന് പറഞ്ഞതാണെന്ന രീതിയിൽ സമൂഹ മാധ്യമത്തിൽ പ്രചരിക്കുന്നുവെന്ന് നടൻ ലാൽ.
വയനാട്ടിലെ മാനന്തവാടിയിൽ യുവതിക്ക് സംഭവിച്ചത് കണ്ടോ? ഞെ ട്ടൽ മാറാതെ വീട്ടുകാരും നാട്ടുകാരും
വിഷ്വലില്ലാതെ ശബ്ദം മാത്രമായാണ് സമൂഹ മാധ്യമത്തിൽ പ്രചരണം നടക്കുന്നത്. നിരവധി പേർ തന്നെ അനുകൂലിക്കുകയും പ്രതികൂലിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ ഇതിന്റെ പേരിൽ തനിക്കെതിരെ ചിലർ അ സഭ്യവർഷവും നടത്തുന്നുണ്ടെന്ന് ലാൽ പറയുന്നു. പണ്ട് പറഞ്ഞ കാര്യങ്ങളല്ലാതെ വിഷയത്തിൽ പുതിയ പ്രസ്താവനകൾ ഒന്നും തന്നെ നടത്തിയിട്ടില്ലെന്നും ലാൽ ഫെയ്‌സ്ബുക്കിൽ കുറിച്ചു.
ലാലിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം
‘പ്രിയ നടി എന്റെ വീട്ടിലേക്ക് അഭ യം തേടി ഓടിയെത്തി ആ ദിവസം കഴിഞ്ഞ് നാല് വർഷത്തോളമാകുന്നു. ആ ദിവസത്തിലും അതിനടുത്ത ദിവസങ്ങളിലും എന്റെ വീട്ടിലേക്ക് ഇ രച്ചുകയറിയ മാധ്യമ പ്രവർത്തകരോട് അന്നേ ദിവസം വീട്ടിൽ സംഭവിച്ച കാര്യങ്ങൾ ഞാൻ വിശദീകരിക്കേണ്ടി വന്നിട്ടുണ്ട് എന്നല്ലാതെ പിന്നീടുള്ള ഇന്നുവരെയുള്ള ദിവസങ്ങളിൽ ഞാൻ എന്തെങ്കിലും ചാനലുകളിലോ പത്രത്തിന് മുന്നിലോ ഒന്നും തന്നെ സംസാരിച്ചിട്ടില്ല.
ആദിത്യൻ ആള് പുലിയാ… അപ്പുമോൻറെ പിറന്നാളിന് ആദിത്യൻ ചെയ്തത് കണ്ടോ?
കാരണം നിങ്ങൾക്കൊക്കെ അറിയാവുന്നത്രയേ എനിക്കും അറിയാൻ സാധിച്ചിട്ടുള്ളു എന്നത് തന്നെയാണ്. എന്നാൽ നാല് വർഷം മുമ്പുള്ള ആ ദിവസങ്ങളിൽ ദിലീപിനെ സം ശയത്തിന്റെ നിഴലിൽ നിർത്തിക്കൊണ്ടുള്ള മാധ്യമങ്ങലുടെ ചില ചോദ്യങ്ങളിൽ ഞാൻ പ്ര തികരിച്ചിട്ടുണ്ടായിരുന്നു.
ഇപ്പോൾ ഈ കുറിപ്പെഴുതാൻ കാരണം അന്ന് ഞാൻ പ്രതികരിച്ച കാര്യങ്ങൾ വിഷ്വലില്ലാതെ എന്റെ ശബ്ദം മാത്രമായി ഇന്ന് ഞാൻ പറയുന്ന അഭിപ്രായമെന്ന നിലയിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും ഒരുപാട് പേർ എന്നെ അനുകൂലിച്ചും പ്രതികൂലിച്ചും, ചിലർ നല്ല വാക്കുകളും വളരെ മോശമായി മറ്റു ചിലർ അ സഭ്യ വർഷങ്ങളും എന്റെ മേൽ ചൊരിയുന്നതിൽ ഞാൻ അസ്വസ്ഥനായതുകൊണ്ടുമാണ്.
കോഴിക്കോട് നാദാപുരത്ത് ഒരു വീട്ടിൽ പെണ്ണ് കാണാൻ എത്തിയത് 25 ഓളം സ്ത്രീകൾ അടങ്ങുന്ന സംഘം; ഒടുവിൽ
ആരാണ് കു റ്റക്കാരൻ, ആരാണ് നി രപരാധി എന്നൊക്കെ വേർതിരിച്ചെടുക്കാൻ ഇവിടെ പൊ ലീസുണ്ട്, നി യമമുണ്ട്, കോ ടതിയുണ്ട്. അവരുടെ ജോലി അവർ ചെയ്യട്ടെ.
നിങ്ങളെ പോലെ എനിക്കും സ്വന്തമായി കണക്കുകൂട്ടലുകളും സം ശയങ്ങളും കണ്ടെത്തലുകളുമുണ്ട്. പക്ഷെ അതൊന്നും മറ്റുള്ളവരിൽ കെ ട്ടിയേൽപ്പിക്കാനുള്ളതല്ല എന്ന് തിരിച്ചറിയാനുള്ള സാമാന്യബോധം എനിക്കുള്ളതുകൊണ്ട് തന്നെ പുതിയ പ്രസ്താവനകളുമായി ഒരിക്കലും ഞാൻ വരികയുമില്ല.
വെറും 500 രൂപക്ക് ആക്രിക്കടയിൽ നിന്നും യുവതി വാങ്ങിയ കസേര വിറ്റുപോയത് 16 ലക്ഷം രൂപക്ക്
എന്റെ ഈ കുറിപ്പ് കണ്ടതിന് ശേഷം ‘അന്ന് സത്യം തിരിച്ചറിയാതെ പോയ ലാൽ ഇന്നിതാ അഭിപ്രായം തിരുത്തിയിരിക്കുന്നു’ എന്ന തലക്കെട്ടുമായി വീണ്ടും ഇത് വാർത്തകളിൽ കു ത്തിത്തിരുകരുതെന്ന് വിനീതമായി അഭ്യർത്ഥിച്ചുകൊണ്ട്, യഥാർത്ഥ കു റ്റവാളി അതാരായാലും ശി ക്ഷിക്കപ്പെടട്ടേ, ഇ രയ്ക്ക് നീ തി ലഭിക്കട്ടെ…. പ്രാർത്ഥനകളുമായി ലാൽ
ഇങ്ങനെയായിരുന്നുന്നു ആ കുറിപ്പ്
പണം കൊണ്ട് എല്ലാം നടക്കുമെന്ന ദിലീപിന്റെ പ്രതീക്ഷ തെറ്റി.. കോ ടതിക്ക് മുന്നിൽ മുട്ടുമടക്കി ദിലീപ്