വയനാട്ടിലെ മാനന്തവാടിയിൽ യുവതിക്ക് സംഭവിച്ചത് കണ്ടോ? ഞെ ട്ടൽ മാറാതെ വീട്ടുകാരും നാട്ടുകാരും

Read Time:5 Minute, 36 Second

വയനാട്ടിലെ മാനന്തവാടിയിൽ യുവതിക്ക് സംഭവിച്ചത് കണ്ടോ? ഞെ ട്ടൽ മാറാതെ വീട്ടുകാരും നാട്ടുകാരും

മാനന്തവാടി എടവക സ്വദേശിയായ യുവതിയും ഗ ര്‍ഭസ്ഥ ശിശുവും മ രിച്ച സംഭവം കൊ ലപാതകമെന്ന് തെ ളിഞ്ഞതായി പൊ ലീസ്. എടവക മൂളിത്തോട് പള്ളിക്കല്‍ ദേവസ്യയുടെയും മേരിയുടെയും മകള്‍ റിനിയുടെയും അഞ്ച് മാസം പ്രായമുള്ള ഗ ര്‍ഭസ്ഥ ശിശുവിന്റേയും മര ണമാണ് കൊ ലപാതകമാണെന്ന് തെ ളിഞ്ഞിരിക്കുന്നത്.

കോഴിക്കോട് നാദാപുരത്ത് ഒരു വീട്ടിൽ പെണ്ണ് കാണാൻ എത്തിയത് 25 ഓളം സ്ത്രീകൾ അടങ്ങുന്ന സംഘം; ഒടുവിൽ

എടവക സ്വദേശി റഹീം വി ഷം കലര്‍ത്തി നല്‍കിയ ജ്യൂസ് കഴിച്ചാണ് റിനി മ രിച്ചതെന്ന് ശാസ്ത്രീയ പരിശോധനയില്‍ വ്യക്തമായി.

2021 നവംബര്‍ 18നാണ് റിനിയെ ശാരീരിക അ സ്വസ്ഥതകളോടെ വയനാട് ഗവ.മെഡിക്കല്‍ കോളേജ് ആ ശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

വെറും 500 രൂപക്ക് ആക്രിക്കടയിൽ നിന്നും യുവതി വാങ്ങിയ കസേര വിറ്റുപോയത് 16 ലക്ഷം രൂപക്ക്

ഗു രുതരമായതിനെ തുടര്‍ന്ന് 19ന് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ 20ന് രാവിലെ റിനിയും ഗ ര്‍ഭസ്ഥ ശിശുവും മ രിച്ചു.

സംഭവുമായി ബന്ധപ്പെട്ട് ഒ ളിവില്‍ പോയ റഹീമിനെ തമിഴ്‌നാട് ഏര്‍വാടിയില്‍ നിന്നാണ് മാനന്തവാടി പൊ ലീസ് ക സ്റ്റഡിൽ എടുത്തത്.

ദിലീപിനെ ഇന്ന് ജ ഡ്ജി പ ഞ്ഞിക്കിട്ടത് കണ്ടോ ? അണ്ണാക്കിൽ പി രിവെട്ടി ദിലീപ്; കൈയടിച്ച് മലയാളികൾ

മാനസിക വൈകല്യമുള്ള റിനിയെ വി ഷം കലര്‍ത്തിയ ജ്യൂസ് നല്‍കിയാണ് റഹീം കൊ ന്നതെന്ന് ലാബ് റിപ്പോര്‍ട്ടില്‍ തെ ളിഞ്ഞതായി പൊ ലീസ് വ്യക്തമാക്കി.

റിനിയുടെ പിതാവും സഹോദരിയും മാ നസികാസ്വാസ്ഥ്യത്തിന് ചികിത്സയിലാണ്. ഇവരുടെ ദരിദ്ര പശ്ചാത്തലവും മാനസിക വൈ കല്യവും മുതലെടുത്ത് അടുത്ത് കൂടുകയായിരുന്നു അയല്‍വാസിയായിരുന്ന റഹീം.

11 മക്കളെ നൊന്തു പ്രസവിച്ച അമ്മ.. ഇപ്പോൾ തോർത്തു വിരിച്ചിരുന്ന് തെ ണ്ടുന്നു

വിവാഹ മോ ചിതയായ റിനിയുടെ കേ സിന്റെയും മറ്റും കാര്യം പറഞ്ഞു കോഴിക്കോടക്കം കൊണ്ട് വന്ന് റഹീം യുവതിയെ പീ ഡിപ്പിച്ചിരുന്നു. റിനി ഗ ര്‍ഭിണിയായതോടെ ജ്യൂസില്‍ വി ഷം കലര്‍ത്തി നല്‍കി കൊ ലപ്പെടുത്തുക ആയിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.

അസ്വഭാവിക മര ണത്തിന് കേ സെടുത്താണ് പൊ ലീസ് ആദ്യം അന്വേഷണം തുടങ്ങിയത്. റഹീം യുവതിക്ക് പാനിയം നല്‍കിയതായും തുടര്‍ന്ന് അസ്വസ്ഥത അനുഭവപ്പെട്ടതായും ബന്ധുക്കള്‍ പൊ ലീസിനോട് പറഞ്ഞിരുന്നു.

നടൻ പ്രിത്വിരാജിനെ തേ ച്ചൊട്ടിച്ച് യുവതി പറഞ്ഞത്, സംഭവം വൈറലാകുന്നു

പൊ ലീസ് അന്വേഷണം ആരംഭിച്ചതോടെ റഹീം ഒളിവില്‍ പോയി. പിന്നീട് ഇയാളെ തമിഴ്നാട്ടില്‍ നിന്നാണ് പൊ ലീസ് ക സ്റ്റഡിയില്‍ എടുത്തത്.

റിനിയേയും ഗ ര്‍ഭസ്ഥ ശിശുവിനേയും കൊ ല്ലണമെന്ന ഉദ്ദേശത്തോടെ ജ്യൂസില്‍ കീ ടനാശിനി കലര്‍ത്തി നല്‍കുകയുമായിരുന്നു. തുടര്‍ന്ന് പൊ ലീസ് നടത്തിയ ശാസ്ത്രീയ പരിശോധനയില്‍ റഹീം റിനിക്ക് നല്‍കി യ ജ്യൂസിന്റെ കുപ്പിയില്‍ കണ്ട രാസപദാര്‍ത്ഥവും റിനിയുടെയും കുഞ്ഞിന്റെയും മര ണത്തിനിടയാക്കിയതായി പോ സ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്ന രാസപദാര്‍ത്ഥവും ഒന്നാണെന്ന് വ്യക്തമായി.

ആറ്റിങ്ങലിൽ രാത്രി ബസ് കാത്തിരുന്ന യുവതിക്ക് അടുത്തെത്തി യുവാവ് കാണിച്ചത് കണ്ടോ? ഒടുവിൽ

ഡി എന്‍ എ പരിശോധയില്‍ കുഞ്ഞിന്റെ പിതാവ് റഹീമാണെന്ന് തെ ളിഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥനായ മാനന്തവാടി പൊ ലീസ് ഇ ന്‍സ്പെക്ടര്‍ എം എം അബ്ദുല്‍ കരീമും സംഘവും രണ്ട് മാസമെടുത്താണ് രാസപരിശോധനാ ഫലമടക്കുള്ള കൃത്യമായ തെ ളിവുകള്‍ ശേഖരിച്ചത്. റി മാന്റില്‍ കഴിയുന്ന റഹീമിനെ തിരെ കൂടുതല്‍ വ കുപ്പുകളും പൊ ലീസ് ചു മത്തി.

ആദിത്യൻ ആള് പുലിയാ… അപ്പുമോൻറെ പിറന്നാളിന് ആദിത്യൻ ചെയ്തത് കണ്ടോ?

Leave a Reply

Your email address will not be published. Required fields are marked *

Previous post ആദിത്യൻ ആള് പുലിയാ… അപ്പുമോൻറെ പിറന്നാളിന് ആദിത്യൻ ചെയ്തത് കണ്ടോ?
Next post പണം കൊണ്ട് എല്ലാം നടക്കുമെന്ന ദിലീപിന്റെ പ്രതീക്ഷ തെറ്റി.. കോ ടതിക്ക് മുന്നിൽ മുട്ടുമടക്കി ദിലീപ്