കോഴിക്കോട് നാദാപുരത്ത് ഒരു വീട്ടിൽ പെണ്ണ് കാണാൻ എത്തിയത് 25 ഓളം സ്ത്രീകൾ അടങ്ങുന്ന സംഘം; ഒടുവിൽ
കോഴിക്കോട് നാദാപുരത്ത് ഒരു വീട്ടിൽ പെണ്ണ് കാണാൻ എത്തിയത് 25 ഓളം സ്ത്രീകൾ അടങ്ങുന്ന സംഘം; ഒടുവിൽ
പെണ്ണുകാണാൻ എത്തിയ ചെക്കന്റെ വീട്ടുക്കാർ പെൺകുട്ടിയെ മാനസികമായി പീ ഡിപ്പിച്ചതായി പ രാതി. മാ നസികമായി തളർന്ന യുവതി ആസ്പത്രിയിൽ ചികിത്സ തേടേണ്ടതായി വന്നു.
ദിലീപിനെ ഇന്ന് ജ ഡ്ജി പ ഞ്ഞിക്കിട്ടത് കണ്ടോ ? അണ്ണാക്കിൽ പി രിവെട്ടി ദിലീപ്; കൈയടിച്ച് മലയാളികൾ
വാണിമേലിൽ ഭൂമിവാതുക്കൽ അങ്ങാടിക്കടുത്തു വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. വിലാതപുരത്തുനിന്നുള്ള യുവാവിന്റെ ബന്ധുക്കളാണ് വാണിമേലിൽ പെണ്ണ് കാണാനെത്തിയത്
യുവാവ് ഖത്തറിലാണ്. രണ്ടുദിവസം മുമ്പ് കല്യാണച്ചെക്കനും സഹോദരനും സഹോദരിയും വീട്ടിലെത്തി പെൺകുട്ടിയെ കണ്ടിരുന്നു. ഇവർക്ക് പെണ്ണിനെ ഇഷ്ടമായതിനെത്തുടർന്നാണ് വെള്ളിയാഴ്ച ഇരുപത്തഞ്ചോളം സ്ത്രീകളടങ്ങുന്ന സംഘം വാണിമേലിലെ വീട്ടിലെത്തിയത്.
11 മക്കളെ നൊന്തു പ്രസവിച്ച അമ്മ.. ഇപ്പോൾ തോർത്തു വിരിച്ചിരുന്ന് തെ ണ്ടുന്നു
സ്ത്രീകൾ ഒന്നിച്ച് മുറിയിൽ കയറി യുവതിയുമായി സംസാരിച്ചു. ബിരുദ വിദ്യാർഥിയായ യുവതിയെ കതകടച്ചാണ് ഒരു മണിക്കൂറിലധികം ‘ഇന്റർവ്യൂവിന്’ വിധേയയാക്കിയത്. തുടർന്ന് വീട്ടിൽ ഒരുക്കിയ വിഭവ സമൃദ്ധമായ ഭക്ഷണവും കഴിച്ചു. തുടർന്ന് കല്യാണച്ചെക്കന്റെ അടുത്ത ബന്ധുക്കൾ ഒന്നുകൂടി ആലോചിക്കണമെന്ന് പറഞ്ഞതോടെയാണ് രംഗം വഷളായത്.
യുവാവിന്റെ ബന്ധുക്കളുടെ നിലപാടും മകളുടെ അവസ്ഥയും കണ്ടതോടെ ഗൃഹനാഥൻ സംഘത്തിലുള്ളവർക്കെതിരേ രംഗത്തെത്തി. ആരെയും പുറത്തുവിടില്ലെന്ന് പറഞ്ഞ അദ്ദേഹം വീടിന്റെ ഗേറ്റടച്ചു.
ആറ്റിങ്ങലിൽ രാത്രി ബസ് കാത്തിരുന്ന യുവതിക്ക് അടുത്തെത്തി യുവാവ് കാണിച്ചത് കണ്ടോ? ഒടുവിൽ
സ്ത്രീകൾ ഭ യപ്പെട്ടതോടെ നാട്ടുകാരുടെ അഭിപ്രായം പരിഗണിച്ച് അവരെ വിട്ടയച്ചു. ഒപ്പമുണ്ടായിരുന്നു രണ്ടു പുരുഷൻമാരെ രണ്ടു മണിക്കൂറോളം വീട്ടിൽ ബ ന്ദിയാക്കി. സംഘമെത്തിയ കാറുകളിൽ ഒന്ന് വിട്ടുകൊടുത്തില്ല. പ്രശ്ന പ രിഹാരത്തിന് രാ ഷ്ട്രീയപ്പാർട്ടി നേതാക്കൾ രംഗത്തിറങ്ങിയിട്ടുണ്ട്.
പെണ്ണുകാണൽ ചടങ്ങിന്റെ പേരിൽ നടക്കുന്ന ഇത്തരം സംഭവങ്ങൾ അവസാനിപ്പിക്കണമെന്ന ഉദ്ദേശ്യത്തിലാണ് ക ടുത്ത ന ടപടിയിലേക്ക് നീങ്ങേണ്ടി വന്നതെന്നാണ് പെൺകുട്ടിയുടെ പിതാവിന്റെ വിശദീകരണം. ഇദ്ദേഹവും പ്രവാസിയാണ്.
കട്ടിലിൽ തലയണ കൊണ്ട് ആൾരൂപം ഉണ്ടാക്കി 16 കാരി മുങ്ങി, ഒടുവിൽ കണ്ടെത്തിയപ്പോൾ
യുവതിയുടെ ബന്ധുക്കൾ അ രിശം പൂണ്ട് സംഘത്തിലെ പുരുഷന്മാരെ ബ ന്ദിയാക്കി. അവരുടെ വാഹനം ത ടഞ്ഞുവെച്ചു. വാണിമേൽ ഭൂമിവാതുക്കൽ അങ്ങാടിക്കടുത്ത് വെള്ളിയാഴ്ചയാണ് സംഭവം.
വെറും 500 രൂപക്ക് ആക്രിക്കടയിൽ നിന്നും യുവതി വാങ്ങിയ കസേര വിറ്റുപോയത് 16 ലക്ഷം രൂപക്ക്