കട്ടിലിൽ തലയണ കൊണ്ട് ആൾരൂപം ഉണ്ടാക്കി 16 കാരി മുങ്ങി, ഒടുവിൽ കണ്ടെത്തിയപ്പോൾ

Read Time:4 Minute, 45 Second

കട്ടിലിൽ തലയണ കൊണ്ട് ആൾരൂപം ഉണ്ടാക്കി 16 കാരി മുങ്ങി, ഒടുവിൽ കണ്ടെത്തിയപ്പോൾ

ഈരാറ്റുപേട്ട ഭരണങ്ങാനത്തെ വീട്ടിൽ നിന്നും കാണാതായ പ്ലസ് വൺ വിദ്യാർത്ഥിനിയെ തിരുവനന്തപുരത്തു നിന്നും കണ്ടെത്തി.

‘നാഗകന്യക’ ഇനി മലയാളി പയ്യന് സ്വന്തം

ഈരാറ്റുപേട്ട പൊ ലീസ് നടത്തിയ അ ന്വേഷണത്തിലാണ് പെൺകുട്ടിയെ തിരുവനന്തപുരത്തു നിന്നും കണ്ടെത്തിയത്. കുട്ടിയെ തിരുവനന്തപുരത്തു നിന്നും കോട്ടയത്തേയ്ക്ക് എത്തിക്കുമെന്നു പൊ ലീസ് അറിയിച്ചു.

ഇൻസ്റ്റാഗ്രാമിൽ പരിചയപ്പെട്ട യുവാവിനൊപ്പമാണ് പെൺകുട്ടിയെ പോ ലീസ് കണ്ടെത്തിയത്. യുവാവിനെതിരെ പോ സ്കോ കേ സ് ചു മത്തിയേക്കും.

ക്രിയേറ്റിവിറ്റി കണ്ടോ, ഇതാണ് പരസ്യം. തീമിലെ വ്യത്യസ്തത കാരണം മുളകുപൊടിയുടെ പരസ്യ വീഡിയോ വൈറലാകുന്നു.

പെൺകുട്ടിയുടെ വീടിനു സമീപമുള്ള ഒരു പുരയിടത്തിൽ എത്തി കാത്തിരിക്കുക ആയിരുന്നു യുവാവ്. യുവാവ് വന്നു പെൺകുട്ടിയെ കൂട്ടി കൊണ്ട് പോകുക ആയിരുന്നു എന്ന സം ശയത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടന്നത്.

ഇതാണ് നിർണ്ണായകമായത്. പെൺകുട്ടി തിരുവനന്തപുരത്തെ കാട്ടാക്കട ഭാഗത്തേക്കാണ് പോയതെന്ന് അന്വേഷണത്തിനിടെ പൊ ലീസിന് നിർണ്ണായക വിവരം ലഭിച്ചിരുന്നു.
മകൻ്റെ പടം ഹിറ്റായപ്പോൾ തലവേദന മുഴുവൻ അച്ഛന്

വീട്ടുകാരെ കബളിപ്പിക്കുവാനായി രണ്ടു തലയിണകൾ ചേർത്ത് വെച്ച് പുതപ്പു കൊണ്ട് മൂടി ആൾരൂപം തയ്യാറാക്കിയതിനു ശേഷമാണ് പെൺകുട്ടി വീട് വിട്ടിറങ്ങിയത്.

ഇതുമൂലം പെൺകുട്ടി വീട്ടിൽ ഇല്ലെന്നറിയുവാൻ വീട്ടുകാരും വൈകി. അവധി ദിവസമായതിനാൽ പെൺകുട്ടി ഉറങ്ങുക ആണെന്ന ധാരണയിലായിരുന്നു വീട്ടുക്കാർ. പോ ലീസിൽ പ രാതിപ്പെട്ടപ്പോഴേക്കും പെൺകുട്ടി ഈരാറ്റുപേട്ട വിട്ടിരുന്നു.

ഇന്നലെ രാവിലെയുള്ള KSRTC ബസ്സിലാണ് കാ മുകനും കാ മുകിയും തിരുവനന്തപുരത്തേക്ക് തിരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന ബസിലെ കണ്ടക്ടർ സമൂഹ മാധ്യമങ്ങളിൽ പെൺകുട്ടിയുടെ ചിത്രം കണ്ടപ്പോൾ, പെൺകുട്ടി ബസിൽ യാത്ര ചെയ്തിരുന്ന കാര്യം പോ ലീസിൽ അറിയിച്ചിരുന്നു.

ഇരട്ട സഹോദരിമാർക്ക് വരന്മാരായി ഇരട്ട സഹോദരന്മാർ… 2 സന്തോഷ ജീവിതങ്ങൾ

സമൂഹ മാധ്യമങ്ങളിലെ അറിയിപ്പ് കണ്ടക്ടർ കണ്ടപ്പോഴേക്കും പെൺകുട്ടി ബസിൽ നിന്നും ഇറങ്ങിരുന്നു. പെൺകുട്ടി മൊബൈൽ ഫോൺ കയ്യിൽ കരുതിരുന്നില്ല. അതിനാൽ ആദ്യഘട്ടത്തിൽ അന്വേഷണം വഴിമുട്ടിരുന്നു.

പെൺകുട്ടിക്കൊപ്പമുള്ള യുവാവ് നേരത്തെ പെൺകുട്ടിയെ തേടി മേലമ്പാറയിൽ എത്തിരുന്നു. അന്ന് വഴിതെറ്റി വന്ന ആളായി അഭിനയിക്കുക ആയിരുന്നു.

ഒരു കുട്ടി കൂടി വേണമെന്ന് ഭാര്യ; നിരുത്സാഹം കാണിച്ച് കെട്ടിയോനും… ഒടുവിൽ

ഈരാറ്റുപേട്ട ഭരണങ്ങാനം മേലമ്പാറ പഴേത്ത് വീട്ടിൽ വിഷ്ണുപ്രിയ (കല്യാണി)യെയാണ് കാണാതായത്. ജനവരി 26 ന് പുലർച്ചെ ആറു മണിമുതലാണ് കുട്ടിയെ കാണാതായതെന്നായിരുന്നു പൊ ലീസിൽ ബന്ധുക്കൾ നൽകിയ പ രാതി. തുടർന്നു ഈരാറ്റുപേട്ട പൊ ലീസ് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്.

അയ്യേ എന്നു സോഷ്യൽ മീഡിയ ആകുട്ടികൾ എത്ര വേ ദനിച്ചിട്ടുണ്ടാകും – സഹിക്കാൻ കഴിയുന്നില്ല എന്നു സോഷ്യൽ മീഡിയ

Leave a Reply

Your email address will not be published. Required fields are marked *

Previous post ‘നാഗകന്യക’ ഇനി മലയാളി പയ്യന് സ്വന്തം
Next post ആറ്റിങ്ങലിൽ രാത്രി ബസ് കാത്തിരുന്ന യുവതിക്ക് അടുത്തെത്തി യുവാവ് കാണിച്ചത് കണ്ടോ? ഒടുവിൽ