മകൻ്റെ പടം ഹിറ്റായപ്പോൾ തലവേദന മുഴുവൻ അച്ഛന്
മകൻ്റെ പടം ഹിറ്റായപ്പോൾ തലവേദന മുഴുവൻ അച്ഛന്
വിനീത് ശ്രീനിവാസൻ പ്രണവ് മോഹൻലാൽ കൂട്ടുകെട്ടിന്റെ ഹൃദയം സിനിമ സൂപ്പർ ഹിറ്റിലേക്ക്. ചാനലുകളായ ചാലുകളും സോഷ്യൽ മീഡിയയും എല്ലാം ഹൃദയത്തിലെ താരങ്ങളുടെ പുറകിലാണ്.
ഇരട്ട സഹോദരിമാർക്ക് വരന്മാരായി ഇരട്ട സഹോദരന്മാർ… 2 സന്തോഷ ജീവിതങ്ങൾ
വിനീത് ശ്രീനിവാസനും, ദർശന രാജേന്ദ്രനും, കല്യാണി പ്രിയദർശനും ചിത്രത്തിന്റെ നിർമാതാവുമായ വിശാൽ സുബ്രഹ്മണ്യനും എല്ലാം മിക്ക ചാനലുകളിലും അതിഥിയായി എത്തി വിശേഷങ്ങൾ പങ്കു വെച്ച് കഴിഞ്ഞു.
പക്ഷെ ഒരാൾ ഇതുവരെ ആർക്കും പിടികൊടുക്കാതെ പതിവുപോലെ തന്റേതായ ലോകത്തു ഒതുങ്ങി ലളിതമായി ജീവിക്കുന്നു; ഒന്നും സംഭവിച്ചിട്ടില്ലാത്ത മട്ടിൽ.
ഒരു കുട്ടി കൂടി വേണമെന്ന് ഭാര്യ; നിരുത്സാഹം കാണിച്ച് കെട്ടിയോനും… ഒടുവിൽ
അത് മറ്റാരുമല്ല, പ്രിയപ്പെട്ടവരൊക്കെ അപ്പു എന്ന് വിളിക്കുന്ന പ്രണവ് മോഹൻലാൽ. ഹൃദയത്തിലെ അരുൺ നീലകണ്ഠനെ അനശ്വരമാക്കിയ പ്രണവിനെ ഒന്ന് കൊണ്ടുവരുവാൻ ചാനലുകൾ കിനാനജ് പരിശ്രമിക്കുവാൻ തുടങ്ങിട്ടു ദിവസങ്ങൾ ഏറെയായി.
പക്ഷെ പ്രണവ് ആർക്കും പിടികൊടുക്കാതെ ജീവിക്കുകയാണ് ഇപ്പോളും. ഇപ്പോൾ അവൻ ഇവിടെയുണ്ട് എന്ന ചോദ്യത്തിന് ഹൃദയത്തിന്റെ ശില്പികൾക്കു പോലും യാതൊരു പിടിയുമില്ല. ഇതിനിടയിൽ പ്രണവിനെ എങ്ങനെയെങ്കിലും ചാലിൽ എത്തിക്കുവാനുള്ള ഉദ്യമം പോലും ഏറ്റെടുത്ത കക്ഷികൾ പോലുമുണ്ട്.
അച്ഛൻ പോയി.. പൊ ട്ടിക്കരഞ്ഞ് ഗായിക സിതാര കൃഷ്ണകുമാർ
ചില വിനോദ ചാനലുകൾ ഇതിനായി ചില പ്രത്യേക റിപ്പോർട്ടർമാരെ പോലും അയച്ചിട്ടുണ്ട് എന്നാണ് ലഭിക്കുന്ന പുതിയ വാർത്ത. പ്രണവിന്റെ അച്ഛനും മലയാളത്തിന്റെ അഭിമാന താരവുമായ മോഹൻലാലിന്റെ മാധ്യമ തലവന്മാർ പോലും വിളിച്ചപേക്ഷിക്കുന്നതു, തങ്ങളുടെ ഒരു സ്പെഷ്യൽ പ്രോഗ്രാമിലേക്കു പ്രണവിനെ ഗസ്റ്റ് ആയി അയക്കണം എന്നാണ്.
സുചിത്ര മോഹൻലാലിന്റേയും ആശിർവാദ് സിനിമാസിന്റെ ആന്റണി പെരുമ്പാവൂരിന്റെയും ഫോണിലേക്കു ഈ ആവശ്യവുമായി നൂറുകണക്കിന് കോളുകൾ എത്തുന്നുണ്ട് എന്നാണ് ലഭിക്കുന്ന വിവരം. അപ്പുവിന്റെ കാര്യം അവനാണ് തീരുമാനിക്കുന്നത് എന്ന് പറഞ്ഞു ഒഴിയുമാകയാണ് എല്ലാവരും.
പെണ്ണും ചെക്കനും സ്‌കൂട്ടറിലെത്തി കല്യാണം കഴിച്ച കഥ
ലൈം ലൈറ്റിൽ വരുവാൻ ഒരിക്കലും ആഗ്രഹിക്കാത്ത വ്യക്തിത്വമാണ് പ്രണവിന്റേത്. താരപുത്രൻ എന്ന് ഒരിക്കലും ആഗ്രഹിക്കാത്ത പച്ചയായ മനുഷ്യൻ. അകന്നു നിൽക്കുന്തോറും പ്രണവ് മോഹന്ലാലിനോടുള്ള ആരാധനയും മതിപ്പും വർദ്ധിക്കുകയാണ് പൊതുസമൂഹത്തിൽ, പ്രത്യേകിച്ച് സോഷ്യൽ മീഡിയയിൽ.
വാർദ്ധക്യത്തിൽ രാധാമണിയമ്മയ്ക്ക് കൈത്താങ്ങായി നടൻ സുരേഷ് ഗോപി