മെഡിസിന് പഠിക്കാൻ കോതമംഗലത്തെത്തിയ കണ്ണൂരിലെ മാനസയെ വെ ടി വ ച്ചത് കൂട്ടുകാരൻ തന്നെ; ന ടു ക്കി യ കാഴ്ച

Read Time:4 Minute, 33 Second

മെഡിസിന് പഠിക്കാൻ കോതമംഗലത്തെത്തിയ കണ്ണൂരിലെ മാനസയെ വെ ടി വ ച്ചത് കൂട്ടുകാരൻ തന്നെ; ന ടു ക്കി യ കാഴ്ച

ഡെന്റൽ കോളേജ് വിദ്യാത്ഥിയായ പെൺകുട്ടിയെ കൂട്ടുകാരൻ കോതമംഗലത്തു വെ ടി വെ ച്ചു കൊ ന്നു എന്ന വാർത്തയിൽ ന ടു ങ്ങു കയാണ് നാട്ടുകാർ. കണ്ണൂർ സ്വദേശിയായ മാ ന സയാണ് കൊ ല്ല പ്പെട്ടത്.

‘ഷക്കീല അ ന്ത രിച്ചു’..ചുട്ട മറുപടിയുമായി താരം

ഇരുപത്തിനാലു വയസ്സുള്ള മാനസ ഹൗസ് സർജൻ ആയിരുന്നു. മാനസയുടെ സുഹൃത്തു രാഖിലാണ് മാ ന സ യെ കൊ ല പ്പെ ടുത്തിയത്. കോതമംഗലം നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിലെ നാലാം വർഷ ഡെന്റൽ വിദ്യാർത്ഥിനിയായിരുന്നു മാനസ എന്ന ഇരുപത്തിനാലുകാരി.

കോളേജിനടുത്ത് തന്നെയുള്ള ഹോസ്റ്റലിലായിരുന്നു മാനസയുടെ താമസം. ഇവിടെ സുഹൃത്തുക്കൾക്കൊപ്പം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് രാഖിലിന്റെ വരവ്. രാഖിൽ മാനസയെ പി ടി ച്ചു വലി ച്ച് മുറിയിലേക്ക് കൊണ്ടുപോയെന്നും മാനസ മുറിയിൽ കയറിയപ്പോൾ പിന്നാലെ ത ള്ളിക്കയറിയെന്നും സ്ഥിരീകരിക്കാത്ത വിവരങ്ങൾ പുറത്തു വരുന്നുണ്ട്.

കണ്ണൂർ ജില്ലയിലെ നാറാത്ത് രണ്ടാം മൈൽ സ്വദേശിയാണ് മാനസ. കൊ ല യാ ളി യായ രാഖിൽ തലശേരി സ്വദേശിയാണെന്നാണ് വിവരം.. ഇന്ന് ഉച്ചക്ക് മൂന്നുമണിക്ക് ശേഷമാണ് ഈ സംഭവം നടന്നത്. രണ്ട് നില കെട്ടിടത്തിന്റെ മുകൾ നിലയിൽ നിന്നുള്ള വിദ്യാർത്ഥികൾ ബ ഹ ളം കേട്ട് താഴേക്ക് എത്തിയപ്പോഴേക്കും വെ ടി യൊ ച്ച കേട്ടിരുന്നു.

ഗൗരിനന്ദയെ കാണാൻ പോ ലീ സുകാർ പെ റ്റിയ ടിച്ച ആ പാവപ്പെട്ടവൻ എത്തി

പിന്നാലെ വീണ്ടും വെ ടി യൊ ച്ച ഉയർന്നു. വെ ടി ശബ്ദം കേട്ട് നാട്ടുകാരും ഓ ടി ക്കൂടി. മുറി തള്ളിത്തുറന്നപ്പോൾ മാനസയ്ക്ക് ജീ വ നു ണ്ടായിരുന്നു. പെൺകുട്ടിയെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ആശുപത്രിയിലെത്തും മുൻപ് മ ര ണം സംഭവിച്ചു.

കോളേജിനടുത്ത് സ്വകാര്യ വ്യക്തിയുടെ വീട്ടിലെ മുകൾനിലയിൽ പേയിങ് ഗസ്റ്റായി താമസിച്ചുവരികയായിരുന്നു ഇവർ. സംഭവസമയം മാനസയ്‌ക്കൊപ്പം മൂന്ന് സഹപാഠികളും വീട്ടിലുണ്ടായിരുന്നു. ഉച്ചയോടെ ഇവിടെയെത്തിയ രാഖിലിനെ കണ്ടയുടൻ ഭക്ഷണം കഴിക്കുകയായിരുന്ന മാനസ ക്ഷോ ഭി ക്കു കയായിരുന്നു. നീ എന്തിനാണ് ഇവിടെ വന്നതെന്ന് ചോദിച്ചുകൊണ്ടായിരുന്നു മാനസ ക്ഷു ഭി ത യായത്.

സംഭവം കണ്ട് ഒപ്പമുണ്ടായിരുന്നവർക്ക് ഒന്നും മനസിലായില്ല. പിന്നാലെ പ്ര, തി മാനസയെ മുറിയിലേക്ക് പിടിച്ചുവലിച്ച് കൊണ്ടുപോയി. ഇതോടെ ഭ യ ന്നുപോയ സഹപാഠികൾ താഴെയുള്ള വീട്ടുടമസ്ഥയെ വിവരമറിയിക്കാനായി ഓടി. ഈ സമയത്താണ് മുകൾനിലയിൽനിന്ന് ശബ്ദം കേട്ടത്. രണ്ടു തവണ വെ ടി യൊച്ച കേട്ടെന്നാണ് ഇവർ പറയുന്നത്.

തുടർന്ന് വീട്ടുടമസ്ഥയും ഓൺലൈൻ ക്ലാസിൽ പങ്കെടുക്കുകയായിരുന്ന ഇവരുടെ മകനും മുകൾനിലയിലേക്ക് ഓ ടിയെത്തി. ചോ, ര യിൽ കുളിച്ചു കിടക്കുന്ന മാനസയെയും രഖിലിനെയുമാണ് ഇവർ മുറിയിൽ കണ്ടത്.

മുകേഷിന്റെ ഇപ്പോഴത്തെ അവസ്ഥ; പിരിയാനുള്ള യഥാർഥ കാരണവും വ്യക്തമാക്കി ഉറ്റവർ

Leave a Reply

Your email address will not be published. Required fields are marked *

Previous post അധികാരികളെ പോലും ഉത്തരം മുട്ടിച്ച ചോദ്യങ്ങളുമായി യുവാവ് , ഇതൊക്കെ അല്ലെ മാസ്സ്
Next post അഗതിമന്ദിരത്തിൽ അച്ഛനെ ആക്കി പോയ മകൻ; പോയിട്ടും നിന്നിടത്ത് നിന്നും അനങ്ങാതെ അച്ഛനും.. പക്ഷേ…