നാടിനെ മുഴുവൻ കണ്ണീരിലാഴ്ത്തി അഷ്‌റഫിന്റെ വേർപാട്, സംഭവിച്ചത് കണ്ടോ?
നാടിനെ മുഴുവൻ കണ്ണീരിലാഴ്ത്തി അഷ്‌റഫിന്റെ വേർപാട്, സംഭവിച്ചത് കണ്ടോ?
വിവാഹ സ്വപനങ്ങൾ നെഞ്ചിലേറ്റി ഗൾഫിൽ നിന്നും നാട്ടിലെത്തിയ യുവാവ് ഒരു നാടിനു മൊത്തം കണ്ണീരായ വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. അപകടങ്ങളും മരണങ്ങളും ഏറെ വേദനിപ്പിക്കുന്നുവെങ്കിലും ചില പ്രത്യേക സാഹചര്യങ്ങളിലുണ്ടാകുന്ന മരണം ആ വേദനയുടെ ആഴം കൂട്ടുക തന്നെ ചെയ്യും.
ദേശീയപാതയിൽ ഓട്ടോറിക്ഷയും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മ രിച്ചു എന്ന ഏറെ സങ്കടകരമായ വാർത്തയാണ് പുറത്തു വന്നത് . മുട്ടത്തോടി ഹിദായത്ത് നഗർ ഇർഫാൻ മൻസിലിലെ മുഹമ്മദ് അഷറഫ് ആണ് മ രിച്ചത്. ഇരുപത്തിയേഴു വയസായിരുന്നു.
ഇബ്രാഹിമ്മിന്റെയും ഖൈറുന്നിസയുടെയും മകനാണ്. ഞായറാഴ്ച വൈകീട്ട് മൊഗ്രാൽ പുത്തൂരിലെ പന്നിക്കുന്നിലാണ് അപകടം നടന്നത്. കൂടെയുണ്ടായിരുന്ന സഹോദരൻ ഇർഫാന് പരിക്കേറ്റു.
വിശ്വസിക്കാനാകാതെ ഒരു നാട്, 12 വയസുകാരിക്ക് സംഭവിച്ചത് കണ്ടോ?
നാട്ടുകാർ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. ശനിയാഴ്ചയാണ് മുഹമ്മദ് അഷറഫ് ഗൾഫിൽനിന്ന് നാട്ടിലെത്തിയത്. ജൂലായ് 17-ന് അഷറഫിന്റെ വിവാഹം നടത്താൻ നിശ്ചയിച്ചതായിരുന്നു.
പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി പന്നിക്കുന്നിലെ മാതൃസഹോദരിയുടെ വീട്ടിലേക്ക് പോകുന്നതിനിടയിലാണ് അപകടം. മറ്റ് സഹോദരങ്ങൾ: റസീന, ഷാഹിന, ഷർബാന (മൂവരും വിദ്യാർഥിനികൾ).
നസ്രിയയെ ചേർത്തുപിടിച്ച് ഫഹദിന്റെ ഉമ്മ.. ആശംസകൾ കൊണ്ട് മൂടി ബന്ധുക്കൾ