നെ ഞ്ചുപൊ ട്ടി ക ര ഞ്ഞ് നിഷ സാരംഗ് പറയുന്നു, അന്ന് ചിരിച്ചുകൊണ്ട് പറഞ്ഞത്
നെ ഞ്ചുപൊ ട്ടി ക ര ഞ്ഞ് നിഷ സാരംഗ് പറയുന്നു, അന്ന് ചിരിച്ചുകൊണ്ട് പറഞ്ഞത്
മലയാളികളുടെ ലച്ചുവാണ് ജൂഹി റുസ്തഗി. ഉപ്പും മുളകും എന്ന ടെലിവിഷൻ പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ ഈ യുവതാരമിപ്പോൾ, ജീവിതത്തിലെ ഏറ്റവും സ ങ്ക ട കരമായ ഒരു ഘട്ടത്തിലൂടെ ആണ് ഇപ്പോൾ കടന്നു പോകുന്നത്.
നടൻ രമേശ് വലിയശാലയെ അവസാനമായി കാണാൻ മകൻ എത്തിയപ്പോൾ
കഴിഞ്ഞ ശനിയാഴ്ചയാണ് ജൂഹിയുടെ അമ്മ ഭാഗ്യലക്ഷി വാഹനാ പക ട ത്തിൽ മ രി ച്ചത്. അൻപതിയാര് വയസ്സായിരുന്നു. ഭാഗ്യലക്ഷ്മിയും മകനും സഞ്ചരിച്ചിരുന്ന സ്കൂട്ടറിന് പിന്നാലെ കുടിവെള്ള ടാങ്കർ ലോറി യി ടി ച്ചു, അതിൽ നിന്ന് തെ റി ച്ചു വീ ണ ഭാഗ്യലക്ഷ്മി തൽക്ഷണം മ രി ക്കു ക ആയിരുന്നു.
ജൂഹി സ്കൂൾ വിദ്യാർത്ഥി ആയിരിക്കവേ ആയിരുന്നു അച്ഛൻ രഘുവീർ സാരം റുസ്തഗി മ ര ണ പ്പെടുന്നത്. ജൂഹിയുടെയും ചേട്ടൻ ചിരാഗിന്റെയും ജീവിതം അമ്മയുടെ തണലിലായിരുന്നു. ആ താനാണ് ജൂഹിക്കു അപ്രതീക്ഷിതമായി ന ഷ്ട മാ യിരിക്കുന്നത്.
ഒരു പാവമായിരുന്നു ജൂഹിയുടെ അമ്മ. പ രാ തികളെയോ പ രി ഭ വങ്ങളോ ഇല്ലാത്ത ആൾ, മക്കളെ കുറിച്ച് വലിയ പ്രതീക്ഷകൾ ആയിരുന്നു. ഗുഡിയ എന്നാണ് അമ്മ ജൂഹിയെ വിളിക്കുന്നത്.
ഉപ്പും മുളകും ലൊക്കേഷനിൽ എപ്പോളും ഉണ്ടാകും. എന്നോട് ഒരുപാടു സംസാരിക്കുമായിരുന്നു. എല്ലാ കാര്യങ്ങളും പറയും. ഒരുപാടു സ്വപനങ്ങൾ ഉള്ള ആളായിരുന്നു. മകനെ കുറിച്ച് എപ്പോളും പറയും അവൻ എഞ്ചിനീയറിംഗ് ണ് പഠിക്കുക ആയിരുന്നു. അവന്റെ പഠിത്തം കഴിഞ്ഞു. അവനു പഠിത്തം കഴിഞ്ഞു നല്ലൊരു ജോലി കിട്ടണം.
മലയാളികളുടെ പ്രിയ നടൻ റിസബാവ അ ന്ത രി ച്ചു
അതാണ് നിഷമേ എന്റെ ഏറ്റവും വലിയ സ്വപ്നം. നിഷാമ എന്നാണ് വിളിച്ചിരുന്നത്. അപ്രതീക്ഷിതമായിട്ടാണ് മ ര ണം വന്നത്. ഇപ്പോളും വിശ്വസിക്കുവാൻ സാധിച്ചിട്ടില്ല. ഉപ്പും മുളകും പരമ്പരയിൽ ജൂഹിയുടെ അമ്മയായ നിഷ സാരംഗ് ഭാഗ്യലക്ഷ്മിയെ കുറിച്ചുള്ള ഓർമ്മകൾ പങ്കു വെച്ചത് ഇങ്ങനെയാണ്.
മ രി ക്കു ന്നതിന് നാലു ദിവസം മുൻപാണ് ഭാഗ്യലക്ഷ്മിയെ അവസാനമായി കണ്ടത്. ഒരു ചാനൽ പരിപാടിയുടെ ഷൂട്ടിങ്ങിനു എനിക്കൊപ്പം ജൂഹിയും ഉണ്ടായിരുന്നു. ഭാഗ്യലക്ഷ്മിയെ കണ്ടപ്പോൾ എനിക്കും വളരെ സന്തോഷമായി. ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചു. ഞാൻ ഉറങ്ങിട്ടു രണ്ടു ദിവസമായി. ഇന്നലെയും മിനിഞ്ഞാന്നും ഞാൻ ഉറങ്ങീട്ടില്ല. കണ്ണടക്കുമ്പോൾ ആ ദൃശ്യങ്ങൾ മനസ്സിൽ വരുന്നത്.
അച്ഛനെ ഒരു നോക്കു കാണുവാൻ ഓ ടിപ്പാഞ്ഞെ ത്തിയ മകൻ നെ ഞ്ചുപൊ ട്ടി ക ര ഞ്ഞപ്പോൾ
ഉപ്പും മുളക് പരമ്പരയിലെ ഷൂട്ടിങ്ങിനു പോകുമ്പോൾ എന്റെ ബാഗ് സൂക്ഷിച്ചിരുന്നത് ഭാഗ്യലക്ഷ്മിയാണ്. അവസാനം കണ്ടപ്പോളും എന്റെ കൈയിൽ നിന്നും ബാഗ് വാങ്ങി സൂക്ഷിച്ചു.
നിഷമ്മേ എന്ന ആ വിളിയിൽ നിറയെ സ്നേഹമായിരുന്നു. അതൊന്നും എന്റെ മനസ്സിൽ നിന്നും പോകുന്നേ ഇല്ല. അതൊന്നും എന്റെ മനസ്സിൽ നിന്നും പോകുന്നില്ല. ഇപ്പോൾ പറയുമ്പോളും എന്റെ ശരീരം വി റ ക്കു കയാണ്. എനിക്കിനി ആ വിളി കേൾക്കുവാൻ ആകില്ലല്ലോ ….
മലയാള സിനിമക്കിത് വലിയ നഷ്ട്ടം , നടൻ റിസബാവ വിടവാങ്ങി