കേരളം മൂന്നാം തരംഗത്തിനരികെ, ടി പി ർ കൂടുന്നതിന്റെ സൂചന ഇത്
കേരളം മൂന്നാം തരംഗത്തിനരികെ, ടി പി ർ കൂടുന്നതിന്റെ സൂചന ഇത്
ടി പി ർ കൂടിയത് മൂന്നാം തരംഗമായി കണക്കാക്കാൻ ആകില്ല, എന്നാൽ നമ്മൾ മൂന്നാം തരംഗത്തിന്റെ വക്കിൽ ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാ ഇലകളിലും ടി പി ആർ കൂടിയത് ഗൗരവമായി തന്നെ കണെടത്തു തന്നെ ആണെന്നും, മറ്റു എന്തെങ്കിലും വൈറസ് വകഭേദം കേരളത്തിൽ പടർന്നിട്ടുണ്ടോ എന്ന് പരിശോധിച്ചു തിട്ടപ്പെടുത്തേണ്ടത് എന്ന് മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
ഏറെ നേരമായും ലോറി നടു റോഡിൽ, പിന്നാലെ അപ്രതീക്ഷിത ബ്ലോക്ക്, ഓടി എത്തിയ നാട്ടുകാർ കണ്ട കാഴ്ച
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്. മൂനാം തരംഗത്തിന്റെ വക്കിലാണ് രാജ്യം എന്ന് പ്രധാനമത്രി തന്നെ പറഞ്ഞ കാര്യമാണ്. കേരളത്തിൽ നേരത്തെ ഉണ്ടായിരുന്ന ടി പി ആർ ഇപ്പോൾ വർധിച്ചിട്ടുണ്ട്. എല്ലാ ജില്ലയിലും വർധനവിന്റെ നിലയിലാണ്. അത് ഗൗരവമായി തന്നെ കാണണം.
ഇത് മൂന്നാം തരംഗമായി വിലയിരുത്തുവാൻ ആയിട്ടില്ല. കൂടുതൽ പഠനം വേണ്ടി വരും. ഇവിടെ ഡെൽറ്റ വൈറസ് ഉണ്ട് മറ്റു ഏതെങ്കിലും വകഭേദം വന്നിട്ടുണ്ടോ എന്ന് പരിശോധിച്ചു തന്നെ തിട്ടപ്പെടുത്തണം. അതീവ ഗൗരവമായി ഈ സാഹചര്യത്തെ കാണണം.
രോഗ മുക്തരായവരുടെ കരളിൽ പഴുപ്പ് നിറഞ്ഞ മുഴ എന്ന് റിപ്പോർട്ടുകൾ
നല്ല രീതിയിൽ ഉള്ള കോവിഡ് പ്രോട്ടോകാൾ പാലനം ശ്രദ്ധിച്ചേ മതിയാകൂ. സെക്ടറൽ മജിസ്‌ട്രേറ്റുമാരടക്കം നേരത്തെ ഫലപ്രദമായി പ്രവർത്തിച്ചിരുന്നു. അത് തുടരണം. സംസ്ഥാനത്തു രോഗവ്യാപനം ചിലയിടത്തു ചില ക്ലസ്റ്റർ ആണ്. അവിടെ പ്രധാനയും മൈക്രോ കണ്ടൈൻമെൻറ് സോൺ നടപ്പിലാക്കാനാണ് തീരുമാനം.
തർദേശ സ്ഥാപനങ്ങളും, പോലീസും, ആരോഗ്യ സ്ഥാപനങ്ങളും, ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന സ്ഥാപനങ്ങളും നല്ല നിലയിൽ ഉണർന്നു പ്രവർത്തിക്കേണ്ട സാഹചര്യമാണ്. നല്ല ജാഗ്രത നാം പാലിക്കേണ്ടതുണ്ട്. എന്നാൽ ആശങ്ക പെടേണ്ട കാര്യമില്ല.
എല്ലാ ഘട്ടത്തിലും രോഗം ബാധിച്ചു രോഗികൾ ആകുന്നവരുടെ എണ്ണം, നമ്മുടെ ചികിത്സ സൗകര്യത്തിന്റെ പരിധി കവിഞ്ഞു പോയിട്ടില്ല. അത് തന്നെ ആണ് കേരളത്തിന്റെ കരുത്തു. സമൂഹം ജാഗ്രത പാലിച്ചു തന്നെ പോകണം. ഒരാൾക്ക് രോഗം വന്നാൽ വീട്ടിൽ തുടരുത്. തത്കാലം അവിടെന്നു മാറണം സർക്കാർ ഏർപ്പെടുത്തിയ സൗകര്യങ്ങൾ ഉപയോഗിക്കണം.
അന്ന് ഫ്ലാറ്റിൽ ഒപ്പം ഉണ്ടായിരുന്ന ജിജു ചെയ്തത് അറിഞ്ഞ് വിതുമ്പി സുഹൃത്തുക്കൾ, ന ടു ങ്ങി നാട്ടുകാർ