പ്രദീപ് അവസാനമായി സുഹൃത്തിനയച്ച ഓഡിയോ സന്ദേശം ഇങ്ങനെ… ക ണ്ണീരോടെ സുഹൃത്തുക്കൾ
പ്രദീപ് അവസാനമായി സുഹൃത്തിനയച്ച ഓഡിയോ സന്ദേശം ഇങ്ങനെ… ക ണ്ണീരോടെ സുഹൃത്തുക്കൾ
കഴിഞ്ഞ ദിവസം രാജ്യത്തെ തന്നെ ഞെ ട്ടിച്ച അതുപോലെ തന്നെ ദുഃഖത്തിൽ ആഴ്ത്തിയ സംഭവം ആയിരുന്നു സംയുക്ത സൈ നിക മേധാവി ഉൾപ്പടെ 14 പേർ സഞ്ചരിച്ച ഹെലികോപ്റ്റർ അപ കടത്തിൽ പെട്ട് ക ത്തി അമർന്നു എന്ന വാർത്ത.
കാഞ്ഞിരപ്പള്ളിയെ ഞെ ട്ടിച്ച സംഭവം.. നവജാതശിശുവിനെ മൂത്തകുട്ടി വെള്ള ത്തിലേക്കിട്ടെന്ന് അമ്മ..പക്ഷേ
അപകടത്തിൽ മലയാളി സൈനികനായ പ്രദീപ് മര ണപെട്ടു എന്ന വാർത്ത കേരള കരയെ മുഴുവൻ സങ്കടത്തിൽ ആ ഴ്ത്തിയിരുന്നു. ഇപ്പോഴിതാ അപകടത്തിനു മുൻപ് പ്രദീപ് സുഹൃത്തിന് അയച്ച ഓഡിയോ സന്ദേശമാണ് ഏവരുടെയും കണ്ണ് നി റക്കുന്നത്.
സഹോ സംയുക്ത സേന മേധാവി ബിപിൻ റാവത്തിനൊപ്പം ഞാൻ പ റന്നുയരുകയാണ്. പത്താം ക്ലാസ്സിലെ സഹപാഠിയും പൊ ലീസ് ഉദ്യോഗസ്ഥനുമായ ഐ എ അജിത്തിന് അവസാനമായി പ്രദീപ് ആ വോയിസ് മെസ്സേജ് അയച്ചു.
രണ്ടു പെൺകുട്ടികൾ അ നാഥരായി.. തീരാ നഷ്ടത്തിൽ രണ്ട് കുടുംബങ്ങൾ
സേഫ് അല്ലേ എന്ന മറുപടിക്ക് പക്ഷെ പ്രദീപ് പ്ര തികരിച്ചില്ല. ചങ്ക് ചങ്ങാതിമാരുടെ പ്രിയ കൂട്ടുക്കാരൻ എന്നുന്നേക്കുമായി പറന്നകലുക ആയിരുന്നെന്ന് അപ്പോഴൊന്നും ആരും അറിഞ്ഞില്ല.
തീ വ്രവാ ദി മേഖലകളിൽ ഉൾപ്പടെ സേവനമനുഷ്ഠിക്കുമ്പോഴും പ്രദീപിന് ഭീ തി ഒട്ടുമില്ല. ഏറ്റെടുത്ത ദൗത്യം കഴിഞ്ഞാൽ ഉടൻ കൂട്ടുക്കാരെ തേടി ച ത്തിട്ടില്ലടാ എന്ന സന്ദേശം എത്തുമായിരുന്നു.
പ്രിയതാരം ശ്രേയക്ക് അകാ ലവിയോഗം, അപ്രതീക്ഷിത വേ ർപാടിൽ ന ടുങ്ങി ആരാധകരും താരലോകവും
രണ്ടു മാസം മുമ്പ് വിളിച്ചു. ഇനി സർവീസ് അധിക കാലമില്ല. നാട്ടിൽ വന്നാൽ വീണ്ടും ഒന്നിക്കണമെന്ന് പറഞ്ഞു. അച്ഛന് സുഖമില്ലാത്തതിനെ തുടർന്ന് അതിനിടെ കഴിഞ്ഞ മാസം നാട്ടിൽ എത്തി.
തിരിച്ചുപോയ ശേഷം വീണ്ടും മെസ്സേജ് അയച്ചു. സഹോ ഞാനിന്ന് തിരിച്ചെത്തിട്ടോ ഇനി പത്തു ദിവസം ക്വാ റന്റൈൻ. അതുകഴിഞ്ഞാൽ ജോലിക്ക് കയറണം.
ആ ധീരൻ ഇനിയില്ല.. ബിപിൻ റാവത്തിന് ബിഗ് സല്യൂട്ട് നൽകി രാജ്യം
പക്ഷെ ജോലിക്ക് കയറി നാലാം ദിവസം മര ണത്തിലേക്ക് ആണ് പറന്നുയർന്നത്. പുത്തൂർ ഗവണ്മെന്റ് ഹൈ സ്കൂളിൽ 2000 എസ് എസ് എൽ സി ബാച്ച് ആണ് പ്രദീപ്. കൂലിപ്പണിക്കാരനായ രാധാകൃഷ്ണന്റെയും കുമാരിയുടെയും മകൻ ആണ്.
ആ ഓട്ടോക്കാരൻ ശെരിക്കും ആരെന്ന് അറിഞ്ഞ് അ മ്പരന്ന് യാത്രക്കാരൻ