നടൻ രമേശിന്റെ കുടുംബജീവിതം ഇങ്ങനെയായിരുന്നു, വി യോ ഗം വിശ്വ സിക്കാനാകാതെ കൂട്ടുകാർ
നടൻ രമേശിന്റെ കുടുംബജീവിതം ഇങ്ങനെയായിരുന്നു, വി യോ ഗം വിശ്വ സിക്കാനാകാതെ കൂട്ടുകാർ
സിനിമ സീരിയൽ താരം രമേശ് വലിയശാലയുടെ മ ര ണത്തിന്റെ ന ടുക്ക ത്തിലാണ് മലയാള സിനിമ സീരിയൽ ലോകം. എപ്പോളും ചിരിയോടെ മാത്രം കണ്ട, കഴിഞ്ഞ ദിവസം പോലും അഭനയത്തിൽ സജീവ മായിരുന്ന രമേശ്, ജീ വനൊ ടുക്കിയത് അക്ഷരാർത്ഥത്തിൽ പോലും കൂട്ടുകാരേ പോലും ഞെ ട്ടി ച്ചു.
ഒരു അമ്മ എന്ന നിലയിൽ മഞ്ജുവിന്റെ മനസ് അത് ആഗ്രഹിച്ചിരിക്കും പക്ഷെ , കുറിപ്പ് വൈറൽ
ഇപ്പോളും എന്തിനാണ് രമേശ് ജീ വനൊ ടുക്കിയത് എന്ന് ആർക്കും അറിയില്ല. ഇന്ന് പുലർച്ചെ നടൻ ജീ വൻ ഒ ടു ക്കിയത് ഉറ്റ ബന്ധുക്കളെയും ഞെ ട്ടി ച്ചു. ഇപ്പോൾ നടൻ ര മേ ശിന്റെ ജീവിതത്തെ പറ്റിയുള്ള നടൻ ദിനേശ് പണിക്കറിന്റെ വാക്കുകൾ ആണ് വൈറൽ ആയി മാറുന്നത്.
ഒരുപാടു പോസിറ്റീവ് വൈബ്ഉള്ള ഒരു വ്യക്തി ആയിരുന്നു രമേശ്. അവൻ പോകുന്നതിനു മുൻപ് ഞങ്ങൾക്ക് എസ് കേ പ്പ് എന്ന സിനിമയിൽ ഒരുമിച്ചു അഭിനയിക്കുവാൻ ഉള്ള ഒരു ഭാഗ്യം കിട്ടി.
ഒരുപാടു സന്തോഷത്തോടെ അടിച്ചു പൊ ളി ച്ചാ ണ് ഞങ്ങൾ അന്ന് പി രിഞ്ഞ ത്. ഭാര്യയെയും മകളെയും വിളിച്ചു സംസാരിക്കുന്നു. മകനെ വിളിച്ചു എന്നെ കാണിക്കുന്നു. അത്രെയും പോസിറ്റീവ് വൈബ്ഉള്ള വ്യക്തി എന്തിനാണ് മ ര ണം വരിച്ചത് എന്ന് മനസിലാകുന്നില്ല.
ബാലയുടെ മൂ ട് താ ങ്ങികൾ പൊ ങ്കാല ഇടുന്നത് കാണുന്നുണ്ട്, പണി വാങ്ങും’; മ റുപടിയുമായി അമൃത
വലിയൊരു സാമ്പത്തിക ബാ ധ്യത ഉണ്ടായിരുന്നതായി രമേശ് പറഞ്ഞിട്ടില്ല. ചെറിയ ചില പ ണമിട പാടുകൾ ഉണ്ട്. അത് തീ ർക്കാൻ കഴിയുന്നത് മാത്രമായിരുന്നു. അവന്റെ മകൻ കാനഡയിൽ പഠിക്കുകയാണ്. അത്രയ്ക്ക് സന്തുഷ്ടകരമായ കുടുംബ ജീവിതത്തിൽ ആയിരുന്നു അവൻ.
പിന്നെ എന്തിനു അവൻ എങ്ങനെ ചെയ്തു എന്ന ചോ ദ്യം മാത്രം അവശേഷിക്കുന്നു. ദിനേശ് പണിക്കർ പറഞ്ഞു നിറുത്തുന്നു.
തനിക്കു തന്റെ ജീ വനേക്കാൾ ഏറെ തന്റെ അമ്മയെ ഇഷ്ട്ടമായിരുന്നു എന്ന് മുൻപ് ഒരിക്കൽ അഭിമുഖത്തിൽ രമേശ് പറഞ്ഞിട്ടുണ്ട്. അമ്മക്ക് വിദ്യാഭ്യാസം കുറവായിരുന്നു എങ്കിലും അമ്മയുടെ ഇടപെടലുകൾ കുടുംബത്തിനും തനിക്കും ഏറെ ഉപകാരമായിട്ടുണ്ടെന്നും മുൻപൊരിക്കൽ അദ്ദേഹം പറഞ്ഞിട്ടുണ്ട്.
കാവ്യയും രത്നങ്ങൾ പതിപ്പിച്ച ചുരിദാർ അണിഞ്ഞ് ഇന്നലെ വിവാഹ വിരുന്നിൽ
അഭിനയിക്കുവാൻ പ്രചോദനം അമ്മ ആയിരുന്നു. ഇരുപത്തിരണ്ടു വർഷത്തോളം സീരിയൽ രംഗത്ത് ഉള്ള നടനാണ് രമേശ് വലിയശാല. നാടക രംഗത്ത് നിന്നുമാണ് അദ്ദേഹം അഭിനയ രംഗത്തേക്ക് എത്തിയത്.
തിരുവനന്തപുരം ആർട്സ് കോളേജിൽ പഠിക്കവേ ആണ് നാടക രംഗത്ത് സജീവമായത്. കോളേജ് പഠനത്തിനുശേഷം അഭിനയ രംഗത്ത് സജീവമാകുക ആയിരുന്നു. മൂന്ന് വർഷം മുൻപാണ് ആദ്യഭാര്യ അ ർബുദ ത്തെ തുടർന്ന് മ ര ണപ്പെ ടുന്നത്.
പിനീട് ജീവിതത്തിൽ ഒരു കൂട്ട് വേണം എന്ന് തോന്നിയപ്പോൾ വിവാഹിതനാകുക ആയിരുന്നു. ആ കുടുംബബന്ധത്തിൽ ഏറെ സന്തുഷ്ടകരമായി പോകുന്നതിനിടയിലാണ് രമേശിന്റെ മ ര ണം.
രമേശിന്റെ ഏകമകൻ കാനഡയിൽ പഠിക്കുകയാണ്. മകന്റെയും മകളുടെയും കാര്യങ്ങൾ പറയുമ്പോൾ രമേശിന് നൂറു നവായിരുന്നു എന്ന് സുഹൃത്തുക്കൾ തന്നെ പറയുന്നു.
പ്രശസ്ത മലയാള സീരിയൽ താരം ജീ വനൊ ടുക്കി, ന ടുങ്ങി താരങ്ങൾ