യുവതികളും കൂട്ടരും ചെയ്തതറിഞ്ഞ നടുക്കത്തിൽ പോ ലീസ്, മൂക്കത്ത് വിരൽ വച്ച് സത്താറിന്റെ ബന്ധുക്കൾ

Read Time:4 Minute, 58 Second

യുവതികളും കൂട്ടരും ചെയ്തതറിഞ്ഞ നടുക്കത്തിൽ പോ ലീസ്, മൂക്കത്ത് വിരൽ വച്ച് സത്താറിന്റെ ബന്ധുക്കൾ

കൊച്ചി സ്വദേശിയായ മധ്യവയസ്ക്കനെ ഹ ണിട്രാ പ്പിൽ കുടുക്കി പണവും സ്വർണവും തുടങ്ങി വിലയിടിപ്പുള്ള മൊബൈലും തട്ടിയെടുത്ത യുവതി അടക്കമുള്ള സംഘത്തെ പോ ലീ സ് അ റ സ്റ്റ് ചെയ്തു.

അപ്പാർട്ട്‌മെന്റ് പാവപ്പെട്ടവർക്ക് നൽകണം, കർമങ്ങൾക്ക് ആയി ഒരുലക്ഷം കരുതിയിട്ടുണ്ട്

ഉദുമ അരമങ്ങാനത്തെ ഉമ്മർ അമ്പതു വയസ്സ് , ഭാര്യ ഫാത്തിമ നാല്പത്തി അഞ്ചു വയസ്സ് , കാസർകോട് ചൗക്കിയിൽ താമസിക്കുന്ന നായന്മാർമൂലയിലെ സാജിദ മുപ്പത്തി ആറു വയസ്സ് , കണ്ണൂർ ചെറുതാഴത്തെ ഇക്ബാൽ അറുപത്തി രണ്ടു വയസ്സ് എന്നിവരെയാണ് ഹൊസ്ദുർഗ് എസ്‌ ഐ കെ പി സതീശൻന്റെ നേതൃത്വത്തിലുള്ള സം ഘം അ റ സ്റ്റ് ചെയ്തത്.

കൊച്ചി കടവന്ത്രയിലെ സി എ സത്താറിന്റെ പ രാ തിയിൽ ആലാമിപ്പള്ളി കല്ലഞ്ചിറയിലെ വാടക വീട്ടിൽ നിന്നാണ് സം ഘത്തെ പി ടികൂടിയത്.

ആദ്യം സത്താറുമായി സൗഹൃദമുണ്ടാക്കി അയാളെ കെ ണി യിൽ വീ ഴ്ത്തുക ആയിരുന്നു. ഉമ്മർ – ഫാത്തിമ ദമ്പതികളുടെ മകളാണെന്ന് പരിചയപ്പെടുത്തി സാജിദയെ കഴിഞ്ഞ രണ്ടിന് സത്താറിന് വിവാഹം ചെയ്തു കൊടുത്തു.

ഇക്ബാലാണ് സത്താറിനെ ഉമ്മറുമായി ബന്ധപ്പെടുത്തിയത്. തുടർന്ന് നവദമ്പതികളെ കല്ലഞ്ചിറയിലെ വാടക വീട്ടിൽ താമസിപ്പിച്ചു. സത്താറിന് വേറെ ഭാര്യയും മക്കൾ ഉണ്ടെന്നു അറിഞ്ഞു പ്ര തി കൾ സാജിദയുടെ സഹായത്തോടെ ന ഗ്നചി ത്ര ങ്ങൾ പകർത്തി പണം ആവശ്യപ്പെടാൻ തുടങ്ങി.

മു ന്നേമു ക്കാൽ ലക്ഷം രൂപയും ഏ ഴരപ വന്റെ സ്വർണ്ണ മാലയുമാണ് സം ഘം തട്ടിയെടുത്തത്. കല്യാണം കഴിച്ച കാര്യം കൊച്ചിയിലെ ബന്ധുക്കൾ അറിയാതിരിക്കാനാണ് സത്താർ പണം നൽകിയത്.

എന്നാൽ പിന്നീട് വീണ്ടും ലക്ഷങ്ങൾ ആവശ്യപ്പെട്ട് സത്താറിനെ ഭീ ഷണിപ്പെ ടുത്താൻ ശ്രമിച്ചപ്പോഴാണ് ഇയാൾ പൊ ലീസി ൽ പ രാ തി നൽകിയത്. മുൻസംഭവങ്ങളിൽ നിന്നും വ്യത്യസ്തമായി മധ്യവയസ്‌കരെ കല്യാണം കഴിച്ചാണ് പുതിയ ബ്ലാ ക്ക്‌മെ യിൽ രീതികൾ ഇവർ പുറത്തെടുത്തത്.

വീഡിയോ ദൃ ശ്യങ്ങൾ പ്രചരിപ്പിക്കാതിരിക്കാൻ ഏഴു ലക്ഷം കൂടി ആവശ്യപ്പെട്ടതോടെയാണ് സത്താർ പൊ ലീ സിൽ പ രാ തി നൽകിയത്. കൂടുതലാളുകളെ സം ഘം ക ബളി പ്പിച്ചതായും പൊ ലീ സ് സം ശയിക്കുന്നു.

സാജിദയെ ഉപയോഗിച്ച് കാസർകോട്ടെയും പരിസരത്തെയും നിരവധി പേരെ സം ഘം കെ ണിയിൽ വീഴ്ത്തിയാണ് പൊ ലീ സ് വ്യ ക്തമാ ക്കുന്നത്.

മുംബൈയിൽ ഉ പേക്ഷിക്കപ്പെട്ട പെൺകുഞ്ഞുങ്ങളെ കോട്ടയത്തെ തോമസും നീനയും വളർത്തുന്ന കഥ

സാജിദ മിസ്‌കോൾ അടിച്ചാണ് ത ട്ടി പ്പിന് തുടക്കം ഇ ടുന്നത്. സാജിദയുടെ നമ്പറിലേക്ക് തിരികെ വളിക്കുന്നവരുമായി സൗഹൃദം സ്ഥാപിച്ച ശേഷം അവരെ പ്രത്യേക സ്ഥലത്തേക്ക് യുവതി വിളിപ്പിക്കും.

തുടർന്ന് യുവതിക്കൊപ്പം നിർത്തി സം ഘം ദൃ ശ്യങ്ങൾ പകർത്തും. പിന്നീട് ഈ ചിത്രങ്ങൾ കാണിച്ച്‌ ഭീ ഷണിപ്പെടുത്തി പണം ത ട്ടുക യാണ് സം ഘം ചെയ്തിരുന്നത്. ഇത്തരത്തിലായിരുന്നു കാസർകോടുള്ള വ്യാപാരി ത ട്ടിപ്പി ൽ കു ടുങ്ങി യത്. 48000 രൂപയാണ് വ്യാപാരിയിൽ നിന്ന് ആദ്യം സം ഘം ത ട്ടിയെ ടുത്ത്. പിന്നീട് വീണ്ടും കൂടുതൽ തുക ആവശ്യപ്പെട്ടതോടെ വ്യാപാരി പൊ ലീ സിനെ സ മീപിക്കുകയായിരുന്നു.

സാധനങ്ങൾ വാങ്ങാൻ ലിസ്റ്റും നൽകി ഭർത്താവിനെ യാത്രയാക്കി, എന്നാൽ തിരിച്ചെത്തിയ ഭർത്താവ് കണ്ട കാഴ്ച

Leave a Reply

Your email address will not be published. Required fields are marked *

Previous post സാധനങ്ങൾ വാങ്ങാൻ ലിസ്റ്റും നൽകി ഭർത്താവിനെ യാത്രയാക്കി, എന്നാൽ തിരിച്ചെത്തിയ ഭർത്താവ് കണ്ട കാഴ്ച
Next post ഇതാണ് പെണ്ണ്, ഇങ്ങനെ ആവണം പെണ്ണ് കളിയാക്കിയവർക്ക് മുന്നിൽ തല ഉയർത്തി തന്നെ