4 വർഷം പ്രണയിച്ച് കെട്ടിയ കലിപ്പനും കാന്താരിക്കും കെട്ടി 4ാം മാസം സംഭവിച്ചത്
4 വർഷം പ്രണയിച്ച് കെട്ടിയ കലിപ്പനും കാന്താരിക്കും കെട്ടി 4ാം മാസം സംഭവിച്ചത്
ന്യൂജെനെറേഷൻ കുട്ടികൾ പലപ്പോഴും എടുത്തു ചാടി കാര്യങ്ങൾ ചെയ്യുന്നവരാണ്. സാധാരണയായി ഒന്നും മുൻകൂട്ടി ചിന്തിക്കാറില്ല ഇക്കൂട്ടർ. പ്രണയസാഫല്യത്തിനായി ഇതുതന്നെ ചെയ്യുവാനും കളിക്കാനും കാന്താരിയുമായി ജീവിതം ആസ്വദിക്കാനുമെല്ലാമാണ് യുവത്വത്തിന്റെ ആഗ്രഹം.
കിലോമീറ്ററുകൾ പുറകെ ഓടി നാട്ടുകാർ – പക്ഷെ റിയാസിനെ മഴയും പുഴയും ചേർന്ന് കൊണ്ടു പോയി
ഇപ്പോളിതാ നാലുവർഷം പ്രണയിച്ചു നാലുമാസം മുൻപ് വിവാഹം ചെയ്ത യുവദമ്പതികൾക്കിടയിൽ സംഭവിച്ചതറിഞ്ഞാണ് നാട്ടുകാർ ഞെട്ടിയത്. തമിഴ്നാട്ടിലാണ് സംഭവം നടന്നത്. ഭാര്യയെ കൊ ന്നു വെള്ളച്ചാട്ടത്തിൽ തള്ളിയ കേ സിൽ യുവാവ് ചെന്നൈയിൽ പിടിയിൽ.
ഹണിമൂൺ യാത്രയ്ക്കിടെ ഉണ്ടായ തർക്കത്തിനൊടുവിൽ കു ത്തിക്കൊന്ന് ആന്ധ്രപ്രദേശിലെ വെള്ളച്ചാട്ടത്തിൽ തള്ളിയ കേ സിലാണു ചെന്നൈ സ്വദേശി മദൻ പിടിയിലായത്. ചെന്നൈ പുഴൽ കതിർവേട് സ്വദേശി തമിഴ്ശെൽവിയെ ഒരു മാസം മുൻപാണു കാണാതായായത്.
അഫ്രമോളുടെ അവസാന വീഡിയോ, ആശുപത്രിയിലേക്ക് പോകും വഴി
തമിഴ്ശെൽവിയും ഭർത്താവ് മദനും റെഡ് ഹിൽസിനു സമീപം സെങ്കുണ്ട്രത്തായിരുന്നു താമസം. മകളെ ഫോണിൽ വിളിച്ചു കിട്ടാത്തതിനെ തുടർന്നു തമിഴ്ശെൽവിയുടെ മാതാപിതാക്കൾ പൊലീസിൽ പ രാതി നൽകിയപ്പോഴാണു കാണാതായ വിവരം പുറത്തറിയുന്നത്. ആന്ധ്രപ്രദേശിലെ കോണിയ പാലസ് സന്ദർശനത്തിനിടെ ഭാര്യ കടന്നു കളഞ്ഞെന്നായിരുന്നു മദന്റെ വാദം.
തുടർന്നു ചെന്നൈ പൊ ലീസ് ആന്ധ്രപ്രദേശ് പൊലീസിന്റെ സഹായം തേടി. കോണിയ പാലസിലേക്കു മദനും തമിഴ്ശെൽവിയും ബൈക്കിൽ വരുന്നതും പിന്നീട് ഇയാൾ മാത്രം തിരികെ പോകുന്നതും സി സി ടി വി ക്യാമറകളിൽനിന്ന് ആന്ധ്ര പൊലീസ് കണ്ടെത്തി.
അമ്പോ.! ടെറസിൽ നിന്നും വീണ അനിയനെ ഓടിമാറാതെ കൈകളിൽപിടിച്ച് ചേട്ടൻ, അപാര ധൈര്യം..വീഡിയോ
വെള്ളച്ചാട്ടത്തിൽ നടത്തിയ തിരച്ചിലിൽ ജീ ർണിച്ച മൃതദേഹം കണ്ടെടുത്തു. മദനനെ സെങ്കുണ്ട്രം പൊലീസ് ക സ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോൾ കു റ്റം സമ്മതിച്ചു. യാത്രയ്ക്കിടെ വഴക്കുണ്ടായെന്നും കു ത്തിക്കൊന്ന ശേഷം വെള്ളച്ചാട്ടത്തിൽ തള്ളിയെന്നും മദൻ സമ്മതിച്ചു. കൊ ലപാതകം നടന്നത് ആന്ധ്രയിലായതിനാൽ പ്ര തിയെ ആന്ധ്ര പൊ ലീസിനു കൈമാറും.
എന്നാൽ അനസ് അവസാനമായി പങ്കുവെച്ച വീഡിയോ കണ്ണീരാകുന്നു – കണ്ണീരോടെ യാത്ര അയച്ച് പ്രിയപ്പെട്ടവർ