കൊട്ടാരക്കരയിൽ നാടിനെ നടുക്കിയ സംഭവം; അമ്മ കണ്ടത് സഹിക്കാനാകാത്ത കാഴ്ച.. ഏക മകൾക്ക്
കൊട്ടാരക്കരയിൽ നാടിനെ നടുക്കിയ സംഭവം; അമ്മ കണ്ടത് സഹിക്കാനാകാത്ത കാഴ്ച.. ഏക മകൾക്ക്
കഴിഞ്ഞ ദിവസമാണ് യുവ അഭിഭാഷകയായ അഷ്ടമി ജീ വനൊടുക്കിയത്. എന്നാൽ കാര്യമെന്തെന്ന് ആർക്കും അറിയില്ല. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അവളെ കുറിച്ച് പറയാൻ നല്ല കാര്യങ്ങൾ മാത്രമേയുള്ളു. എല്ലാവർക്കും പ്രിയപ്പെട്ടവളായ അഷ്ടമി ജീ വനൊടുക്കിയത് എന്തിനെന്ന ചോദ്യം ബാക്കിയാണ്. ബന്ധുക്കളും അയൽവാസികളും യുവതിയുടെ മര ണത്തിൽ ദു രൂഹത ആ രോപിക്കുന്നുണ്ട്.
ഒരു കളളനോടൊപ്പം എന്നെ അടിവസ്ത്രത്തിൽ ലോക്കപ്പിൽ ഇരുത്തി; തന്റെ അനുഭവം പങ്കുവച്ച് നടൻ ബിജു പപ്പൻ
കൊട്ടാരക്കര കുടവട്ടൂർ മാരൂർ അഷ്ടമി ഭവനിൽ ഡ്രൈവറായ അജിത്തിന്റെയും റെനയുടെയും ഏകമകളാണ് അഷ്ടമി. തുച്ഛമായ വരുമാനത്തിലും മകൾക്ക് മികച്ച വിദ്യാഭ്യാസം നേടിക്കൊടുക്കുക എന്നത് അവരുടെ സ്വപ്‌നമായിരുന്നു. കൊല്ലം എസ്എൻ ലോ കോളജിൽ നിന്നും കഴിഞ്ഞ വർഷമാണ് അഷ്ടമി നിയമ ബിരുദം പൂർത്തിയാക്കിയത്. 2022 ജനുവരി മുതൽ കൊട്ടാരക്കര കോടതിയിൽ പ്രാ ക്ടീസിന് പോയി തുടങ്ങി. ഇന്നലെയാണ് അഷ്ടമി ജീ വനൊടുക്കിയത്.
പതിവ് പോലെ പിതാവ് അജിത്ത് വണ്ടി ഓടിക്കാൻ പോയി. അമ്മ തൊഴിലുറപ്പ് ജോലിക്കും പോയി. അന്ന് കോ ടതിയിൽ പോകാതെ അഷ്ടമി ലീവെടുത്തിരുന്നു. തൊഴിലുറപ്പ് സ്ഥലത്ത് നിന്നും ഉച്ചക്ക് ഉണ്ണാൻ വീട്ടിലെത്തിയ അമ്മയ്ക്ക് ഒപ്പമിരുന്ന അഷ്ടമി സന്തോഷത്തോടെ ഉച്ചഭക്ഷണം കഴിച്ചു.
ഭാര്യ ശിവകല നാട്ടിൽ എത്തി… എന്നാൽ ചെയ്തത് കണ്ടോ? പണി കിട്ടിയത് സഹോദരനും
തുടർന്ന് അമ്മ തൊഴിലുറപ്പിന് മടങ്ങി. വൈകിട്ട് അഞ്ച് മണി കഴിഞ്ഞ് പാലുമായി വീട്ടിലെത്തിയ മാതാവ് കാണുന്നത് മുൻഭാഗത്തെ വാതിൽ ചാരി കിടക്കുന്നതാണ്. അഷ്ടമിയെ വിളിച്ചിട്ട് കേട്ടില്ല. മകൾ ഉറങ്ങുകയാണെന്ന് കരുതി. തുടർന്ന് മുറിയുടെ വാതിൽ തള്ളി തുറന്ന് നോക്കിയപ്പോൾ ആ അമ്മ നടുങ്ങി.
ഉച്ചയ്ക്ക് തന്നോടൊപ്പം ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ച തന്റെ പൊന്നുമോൾ കൺമുന്നിൽ തൂ ങ്ങിയാടുന്നു. അമ്മ റെനയുടെ നിലവിളി കേട്ടാണ് സമീപത്തെ പറമ്പിൽ ജോലി ചെയ്തിരുന്നവർ ഓടിയെത്തിയത്.
യാത്രക്കാരൻ കുഴഞ്ഞു വീണു… ഏവരും മാറി നിന്നപ്പോൾ 5 മാസം ഗർഭിണിയായ യുവതി ചെയ്തത് കണ്ടോ?
വീടിനുള്ളിൽ എത്തിയവർ കണ്ടത് മുറിയിൽ തൂ ങ്ങി നിൽക്കുന്ന അഷ്ടമിയെയും സമീപം ബോധരഹിതയായി കിടക്കുന്ന അമ്മയെയുമാണ്. ഉടൻ തന്നെ അഷ്ടമിയുടെ കഴുത്തിലേ കയർ അറുത്തു കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മര ണം സംഭവിച്ചിരുന്നു.
പരിശോധനകൾ നടത്തി മൃ തദേഹം ആശുപത്രിയിലെ മോ ർച്ചറിയിലെക്ക് മാറ്റി. പൂയപ്പള്ളി പൊ ലീസ് എത്തി അഷ്ടമിയുടെ മുറി പരിശോധിക്കുകയും തെളിവുകൾ ശേഖരിക്കുകയും ചെയ്തു. സംഭവസ്ഥലത്ത് നിന്നും അഷ്ടമിയുടെ മോബൈൽ ഫോൺ പൊ ലീസ് കണ്ടെടുത്തു.
മക്കളോട് ഒരിക്കൽ പോലും അവസരങ്ങൾ തരണമെന്ന് പറഞ്ഞിട്ടില്ല, വി പി ഖാലിദ് ഓർമ്മയാകുമ്പോൾ
അതിൽ വൈകിട്ട് 3.06 ന് വരെ സംസാരിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട് . വീടിനു സമീപം അടുത്ത പറമ്പിൽ ജോലി ചെയ്തുകൊണ്ടിരുന്നവർ മൂന്ന് മണി സമയത്ത് അഷ്ടമി വീടിന് വെളിയിൽ നിന്ന് ഫോൺ ചെയ്തിരുന്നത് കണ്ടതായി പറയുന്നു.
ആരോടോ ക ലഹിക്കുന്നത് പൊലെ ആണ് സംസാരിച്ച് കൊണ്ടിരുന്നത് എന്ന് അവർ പൊ ലീസിനോട് പറഞ്ഞു. സംസാരത്തിനു ശേഷം ശബ്ദമുയർത്തി ദേ ഷ്യപ്പെടുകയോ നിലവിളിക്കുകയോ ചെയ്തതായി കേട്ടത് പൊലെ തോന്നിയതായും ഇവർ പൊ ലീസിനു മൊ ഴി നൽകിയിട്ടുണ്ട്.
പാലക്കാട് ഞെട്ടിച്ച സംഭവം, ഭാര്യ ചെയ്തത് കണ്ടോ?