വധുവിന് സമ്മാനം വാങ്ങി നൽകാൻ ഒപ്പം പുറത്തേക്ക് കൂട്ടി വരൻ.. പക്ഷേ സംഭവിച്ചത് ദു ര ന്തം

Read Time:4 Minute, 40 Second

വധുവിന് സമ്മാനം വാങ്ങി നൽകാൻ ഒപ്പം പുറത്തേക്ക് കൂട്ടി വരൻ.. പക്ഷേ സംഭവിച്ചത് ദു ര ന്തം

ജീവിതത്തിൽ ഒന്നിക്കുവാൻ സ്വപ്നം കണ്ടവർ വിവാഹത്തിന് കുറച്ചു ദിവസങ്ങൾക്കു മുൻപ് ഒരുമിച്ചു മ രി ച്ചു എന്ന വാർത്ത ഇപ്പോൾ കോയമ്പത്തൂരിൽ നിന്നും എത്തുന്നത്.

കൊട്ടാരക്കര പോ ലീ സ് സ്റ്റേ ഷ നിൽ ഗു ണ്ടക ളെ പോലും നാ ണിപ്പിച്ച് വനിതാ എസ്‌ ഐ മാരുടെ ത മ്മില ടി ഉ ളുപ്പുണ്ടോ?

കാരമട പെരിയ പുത്തൂർ സ്വദേശി, 23 കാരൻ അജിത്, താളതുറ കറുപ്പ് സ്വാമിയുടെ മകൾ ഇരുപതുകാരി പ്രിയങ്ക എന്നിവരാണ് ജീവിതത്തിൽ ഒന്നിക്കും മുൻപേ മ ര ണ ത്തിലേക്ക് ഒന്നിച്ചു പോയത്.

സെപ്റ്റംബർ പത്തിന് ആയിരുന്നു അജിത്തിന്റെയും പ്രിയകയുടെയും വിവാഹം നിശ്ചയിച്ചിരുന്നത്. തമിഴർക്ക് വിശേഷപ്പെട്ട ദിവസമായിരുന്നു ആടിപെരുക്ക്. കഴിഞ്ഞ ദിവസം നടന്ന ആടിപെരുക്ക് ആഘോഷത്തിൽ സമ്മാനങ്ങൾ വാങ്ങി നൽകണമെന്ന് അജിത് ആഗ്രഹിച്ചിരുന്നു. ഈ കാര്യം വധു വീട്ടിൽ അറിയിച്ചു.

നടൻ ഹരിശ്രീ അശോകന്റെ മോൾക്ക് അടിച്ച ലോട്ടറി കണ്ടോ? ഞെ ട്ടി താരം

ഇരു വീട്ടുകാരുടെയും സമ്മതത്തോടെ ആയിരുന്ന വിവാഹമായതിനാൽ പ്രിയങ്കയുടെ കൂടെ ബന്ധുവിനെയും അയച്ചു. ആടിപെരുക്ക് ദിനത്തിൽ കാൽ വിരലിൽ ധരിക്കുന്ന മിഞ്ചി പ്രിയങ്കയ്ക്ക് സമ്മാനിക്കായി ഇറങ്ങിയതായിരുന്നു ഇവർ.

പ്രിയങ്കയ്ക്ക് കൂട്ടിന് തന്റെ ബന്ധുവായ ചെവ്വന്തിയുമുണ്ടായിരുന്നു. കാൽ വിരലിൽ അണിയുന്ന മിഞ്ചിയും മറ്റു സമ്മാനങ്ങളും വാങ്ങിയ ശേഷം വീട്ടിലേക്ക് ബൈക്കിൽ തന്നെ കൊണ്ടുവിടാമെന്ന് അജിത്ത് ഇവരോട് പറഞ്ഞു. തുടർന്ന് പ്രിയങ്കയും ചെവ്വന്തിയും അജിത്തോടൊപ്പം ബൈക്കിൽ കയറി വീട്ടിലേക്കു തിരിച്ചു

മേട്ടുപ്പാളയം അന്നൂർ റോഡിൽ പുതിയ പച്ചക്കറി ചന്തയ്ക്ക് സമീപമായിരുന്നു അ പ ക ടം നടന്നത് . പുതിയ പച്ചക്കറി ചന്തയ്ക്ക് സമീപത്തു വെച്ചാണ് എതിരെ വന്നിരുന്ന ഷേക്ക് അലാവുദ്ദീന്റെ ബൈക്കുമായി അജിത്തിന്റെ ബൈക്ക് കൂട്ടി ഇ ടിച്ചു അ പ ക ടം ഉണ്ടായതു. അജിത്ത് സംഭവ സ്ഥലത്തുതന്നെ മ രി ച്ചു. മറ്റുള്ളവരെ മേട്ടുപ്പാളയം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നടൻ ഹരിശ്രീ അശോകന്റെ മോൾക്ക് അടിച്ച ലോട്ടറി കണ്ടോ? ഞെ ട്ടി താരം

ഗു രുതരമായി പ രിക്കേറ്റ പ്രിയങ്കയെ രാത്രിയോടെ കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു വെങ്കിലും ജീവൻ രക്ഷിക്കുവാൻ . രണ്ടാഴ്ച മുൻപാണ് പ്രിയങ്കയുടേയും അജിത്തിന്റേയും വിവാഹനിശ്ചയം കഴിഞ്ഞത്. സെപ്തംബർ പത്തിനാണ് വിവാഹം തീരുമാനിച്ചിരുന്നത്.

വാഹന അപകടത്തിൽ പ്രിയങ്കയുടെ ബന്ധു ചെവ്വന്തി, പൊള്ളാച്ചി സ്വദേശി ഷേഖ് അലാവുദ്ദീൻ, സാദിഖ് എന്നിവർക്ക് പ രി ക്കേറ്റു. തമിഴ്നാട്ടിൽ ആടിപെരുക്ക് ദിവസം വളരെ വിശേഷപ്പെട്ടതിനാൽ അജിത് വിളിച്ചപ്പോൾ പ്രിയങ്കയെ അയക്കുക ആയിരുന്നു വീട്ടുകാർ. അ സുഖ ബാധിതനായതിനാൽ മകൾ മ രി ച്ച വിവരം അച്ഛൻ കറുപ്പ് സ്വാമിയേ അറിയിച്ചിരുന്നില്ല.

പതിവില്ലാതെ അവർ എന്നെ ഭക്ഷണം കഴിക്കാൻ വിളിച്ചു; പാത്രം തുറന്നപ്പോൾ കണ്ടത് ഞെ ട്ടിച്ച കാഴ്ച

Leave a Reply

Your email address will not be published. Required fields are marked *

Previous post പതിവില്ലാതെ അവർ എന്നെ ഭക്ഷണം കഴിക്കാൻ വിളിച്ചു; പാത്രം തുറന്നപ്പോൾ കണ്ടത് ഞെ ട്ടിച്ച കാഴ്ച
Next post കൊച്ചിയിൽ 18 കാരിയായ യുവതിക്ക് സംഭവിച്ചത് ഇതാണ്