കൊച്ചിയിൽ 18 കാരിയായ യുവതിക്ക് സംഭവിച്ചത് ഇതാണ്
കൊച്ചിയിൽ 18 കാരിയായ യുവതിക്ക് സംഭവിച്ചത് ഇതാണ്
രാവിലെ പതിവുപോലെ വ്യായാമം ചെയ്യുക ആയിരുന്നു ഐറിൻ റോയ്. സഹോദരൻ അലനും കൂടെ ഉണ്ടായിരുന്നു. മഴയിൽ കുതിർന്ന ടൈൽ പതിപ്പിച്ച ബഞ്ചിൽ ആയിരുന്നു വ്യായാമം. ഇതിനിടയിലാണ് കാൽ വഴുതി വീ ണത്.
പതിവില്ലാതെ അവർ എന്നെ ഭക്ഷണം കഴിക്കാൻ വിളിച്ചു; പാത്രം തുറന്നപ്പോൾ കണ്ടത് ഞെ ട്ടിച്ച കാഴ്ച
ഈ വീഴ്ചയിലാണ് പതിനെട്ടുകാരി ഐറിൻ മ ര ണ പ്പെട്ടത്. ഈ വാർത്ത ഫ്ലാറ്റിൽ ഉണ്ടായിരുന്നുന്ന ‘അമ്മ ഞെട്ടലോടെ ആണ് കേട്ടത്. പിതാവ് സൗദിയിലാണ്. മകളുടെ ദു ര ന്ത വാർത്ത അറിഞ്ഞു റോയ് നാട്ടിലേക്കു പുറപ്പെട്ടിട്ടുണ്ട്.
എറണാകുളം ചിറ്റൂർ റോഡിലെ ഫ്ലാറ്റിൽ താമസിക്കുന്ന പ്ലസ് ടു പൂർത്തിയാക്കിയ ശാന്തി തോട്ടക്കാട്ട് എസ്‌റ്റേറ്റിൽ റോയിയുടെ മകൾ ഐറിൻ റോയി ആണ് മ രി ച്ച ത്. പതിനെട്ടു വയസ്സായിരുന്നു. ഇന്ന് രാവിലെ പത്ത് നിലയുള്ള ഫ്‌ളാറ്റിന്റെ ടെറസിൽ സഹോദരനോടൊപ്പം നടക്കുന്നതിനിടെയാണ് അ പ ക ടം സംഭവിച്ചത്. എട്ടാം നിലയുടെ വടക്കുഭാഗത്തുള്ള ഷീറ്റിൽ വീണ പെൺകുട്ടി പിന്നീട് താഴേക്ക് പതി ക്കു കയായിരുന്നു.
എല്ലാ ദിവസവും രാവിലെ പതിവുള്ളതായിരുന്നു ഈ വ്യായാമം. കൈകുത്തിയുള്ള വ്യയമാണ് ചെയ്തതെന്ന് സൂചനകൾ. മഴയിൽ കുതിർന്ന ഈ സ്ഥലത്തു കൈ വഴുക്കിയത് കൊണ്ടാണ് അ പ ക ടം ഉണ്ടായതെന്ന് സൂചനകൾ.
കാർ പാർക്കിങ് ഏരിയയിലെ ഷീറ്റിന് മുകളിലും സൈഡ് ഭിത്തിയിലും വീ ണ തിന് ശേഷമാണ് ഐറിൻ താഴേക്ക് പതിച്ചത്. ഉടൻ തന്നെ ബന്ധുക്കൾ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മ ര ണം സംഭവിച്ചിരുന്നു. പോ ലീ സ് കേ സെ ടു ത്ത് അ ന്വേ ഷ ണം ആരംഭിച്ചു. പെൺകുട്ടിയുടെ മൃ ത ദേ ഹം എറ ണാ കുളം ജില്ല ആശുപത്രിയിലേക്ക് മാറ്റിയ ശേഷം തു ടർ ന ടപടി കൾ സ്വീ കരിക്കും.
വധുവിന് സമ്മാനം വാങ്ങി നൽകാൻ ഒപ്പം പുറത്തേക്ക് കൂട്ടി വരൻ.. പക്ഷേ സംഭവിച്ചത് ദു ര ന്തം