മിടുമിടുക്കി, എംഎക്ക് പഠിക്കുന്ന കോളേജിലെ സൂപ്പർ ഗേൾ; ആതിര ചെറിയ കാര്യത്തിന് ജീ വനൊടുക്കുമോ?
മിടുമിടുക്കി, എംഎക്ക് പഠിക്കുന്ന കോളേജിലെ സൂപ്പർ ഗേൾ; ആതിര ചെറിയ കാര്യത്തിന് ജീവനൊടുക്കുമോ?
കോളേജിലെ മിടുമിടുക്കി സുഹൃത്തുക്കളുടെ പ്രിയ കൂട്ടുകാരിയുമായ ആതിരയെ മ രി ച്ച നിലയിൽ കണ്ടെത്തിയ നടു ക്ക ത്തിലാണ് തിരുവനന്തപുരം ചെമ്പഴത്തി എസ് എൻ കോളേജിലെ കൂട്ടികൾ.
29ആം വയസിൽ അച്ഛന്റെ ആഗ്രഹം നിറവേറ്റി മകൾ, ഇന്ന് ആരായെന്ന് കണ്ടോ?
കോളേജിലെ എം എ ഇംഗ്ലീഷ് അവസാന വർഷ വിദ്യാർത്ഥിനി ആയിരുന്നു ഇരുപത്തി രണ്ടുകാരി ആയിരുന്ന ആതിര. കഴിഞ്ഞ ശനിയാഴ്ച വൈകീട്ട് മുന്ന് മണിയോടെ ആയിരുന്നു സംഭവം നടന്നത്.
പുനലൂർ കരവാളൂർ പഞ്ചായത്ത് വെഞ്ചേമ്ബ് വേലംകോണം സരസ്വതി വിലാസത്തിൽ ഉത്തമന്റെയും സരസ്വതിയുടെയും മകളായ ആതിരയെയാണ് തൂ ങ്ങി മ രി ച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിൽ ആരും തന്നെ സമയത്താണ് ആതിര ജീ വനൊ ടുക്കിയത്.
APL/BPL കാർഡിന് വമ്പിച്ച വിലകുറവിൽ നിത്യോപയോഗ സാധനങ്ങൾ വിതരണം ഇങ്ങനെ, അവസാന തിയ്യതി
തൊഴിലുറപ്പ് ജോലിക്കായി പോയ അമ്മ തിരികെ എത്തിയപ്പോഴാണ് മകളെ ഫാനിൽ കെ ട്ടിത്തൂ ങ്ങിയ നിലയിൽ കണ്ടെത്തിയത്. സരസ്വതിയുടെ നി ലവി ളി കേട്ട് ഓടിക്കൂടിയ അയൽക്കാർ ആതിരയെ പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീ വൻ ര ക്ഷി ക്കാനായില്ല.
സോഷ്യൽ മീഡിയയിൽ സജീവമായിരുന്ന ആതിര ഒരു പൂബാറ്റായെ പോലെ ആയിരുന്നു. കാണുന്നവരെലാം ഓർത്തു വെക്കുന്ന വ്യക്തിത്വത്തിനു ഉടമയായ അതിരക്കു വലിയൊരു സുഹൃത്തു വലയവും ഉണ്ടായിരുന്നു. കഴിഞ്ഞ ശനിയാഴ്ചയും സോഷ്യൽ മീഡിയയിൽ സജീവമായി ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരുന്നു.
ആ കാഴ്ച കണ്ട് നടുങ്ങി നാട്ടുകാർ, കാ മുകൻ ചെയ്തത് കണ്ടോ?