നിർണ്ണായക വിവരങ്ങൾ പുറത്ത്, ചേട്ടനോട് അനിയൻ ഇങ്ങനെ ഒക്കെ ചെയ്യുമോ?
നിർണ്ണായക വിവരങ്ങൾ പുറത്ത്, ചേട്ടനോട് അനിയൻ ഇങ്ങനെ ഒക്കെ ചെയ്യുമോ?
തൃശൂർ ചേർപ്പിൽ മ ദ്യപിച്ച് എത്തി വ ഴക്കുണ്ടാക്കിയ ചേട്ടനെ അനുജൻ കു ഴിച്ചുമൂടിയത് ജീവനോടെ. നിർണായക വിവരങ്ങൾ ലഭ്യമായത് പോ സ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെയാണ്.
വിവാഹം കഴിഞ്ഞുള്ള ആദ്യ ജന്മദിനത്തിൽ യുവതിക്ക് സംഭവിച്ചത് കണ്ടോ? കണ്ണീരോടെ ഒരു നാട്
ബാബുവിനെ കഴുത്ത് ഞെ രിച്ച് കൊ ന്നെന്നായിരുന്നു അനിയൻ സാബുവിന്റെ മൊ ഴി. പോ സ്റ്റ്‌മോർട്ടത്തിൽ, ബാബുവിന്റെ ശ്വാ സകോശത്തിൽ മണ്ണിന്റെ സാന്നിദ്ധ്യം കണ്ടെത്തി. ത ലയ്ക്ക് മു റിവേറ്റിട്ടുള്ളതായും കണ്ടെത്തിയിട്ടുണ്ട്.
മൃ തദേഹമാണെന്ന് കരുതി ബാബുവിനെ വലിച്ചിഴച്ചു പോയപ്പോൾ തല എന്തിലെങ്കിലും തട്ടിയതാകാമെന്നാണ് പൊ ലീസ് കരുതുന്നത്. മാർച്ച് 16ന് രാത്രിയാണ് ബാബു കൊ ല്ലപ്പെട്ടത്. വീട്ടിൽ നിന്നും 300 മീറ്റർ അകലെയുള്ള കുറ്റിക്കാട്ടിലായിരുന്നു ബാബുവിനെ കു ഴിച്ചിട്ടത്. കൊ ലയ്ക്ക് ശേഷം ഒൻപത് ദിവസവും സാബു സഹോദരനെ അന്വേഷിച്ചു.
ജിഷയുടെ അമ്മ രാജേശ്വരിയുടെ ഇപ്പോഴത്തെ അവസ്ഥ പരമദയനീയം; കാലത്തിന്റെ തിരിച്ചടിയെ
കുറ്റിക്കാട്ടിൽ മൃതദേഹം കണ്ടെത്തിയതറിഞ്ഞ് പൊ ലീസ് പ രിശോധന നടത്തുന്നതിനിടയിൽ ജനക്കൂട്ടത്തിനിടയിൽ യാതൊരു ഭാവവ്യത്യാസവുമില്ലാതെ സാബുവും ഉണ്ടായിരുന്നു.
മുത്തുള്ളിയാൽ തോപ്പിൽ കൊട്ടേക്കാട്ടുപറമ്പിൽ പരേതനായ ജോയിയുടെ മകൻ ബാബു എന്ന ഇരുപത്തിയേഴുകാരനെ ക ഴുത്തുഞെരിച്ചു കൊ ലപ്പെടുത്തിയ കേസിൽ അനുജൻ സാബുവാണ് എന്ന ഇരുപത്തി അഞ്ചുകാരനാണ് അ റസ്റ്റിലായത്. കഴിഞ്ഞ 16നായിരുന്നു സംഭവം.
വിവാഹം കഴിഞ്ഞ പിറ്റേ ദിവസം നവവരന് സംഭവിച്ചത് കണ്ടോ?
ബാബുവിന്റെ അസാന്നിധ്യത്തെക്കുറിച്ചു ചോദ്യങ്ങൾ ഉയർന്നപ്പോൾ ‘പണിക്കു പോയതായിരിക്കും’ എന്ന മറുപടിയുമായി പിടിച്ചുനിൽക്കാൻ സാബു ആദ്യദിവസങ്ങളിൽ ശ്രമിച്ചിരുന്നു. എന്നാൽ, മൃ തദേഹം മറവു ചെയ്ത കുഴി അയൽവാസിയുടെ ശ്രദ്ധയിൽ പെട്ടതോടെ കു ടുങ്ങി.
എഴാം ക്ലാസുകാരൻ ഹരിനന്ദൻ ഞെട്ടി…. കൊല്ലപരീക്ഷയുടെ ചോദ്യം പേപ്പറിൽ ‘അച്ഛൻ’